<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-5270237133669887582</id><updated>2011-12-28T08:40:41.726+05:30</updated><category term='nostalgia'/><category term='flash'/><category term='media'/><category term='education'/><category term='onam'/><category term='reality shaow'/><category term='anchuruli'/><category term='victoe george'/><category term='rajesh pillai'/><category term='poem'/><category term='democracy'/><category term='tamilnadu'/><category term='sms'/><category term='publications'/><category term='news'/><category term='adoor'/><category term='nss'/><category term='Murukan Kattakkada'/><category term='nair'/><category term='boat capsize'/><category term='thekkady'/><category term='pourusham'/><category term='nature'/><category term='christian'/><category term='hindu'/><category term='organ donation'/><category term='voilance'/><category term='sopanam'/><category term='urul'/><category term='mammootty'/><category term='medical'/><category term='keralam'/><category term='four women'/><category term='v.s'/><category term='kuruman'/><category term='syndicate'/><category term='kalakaumudi'/><category term='chanel'/><category term='mullapperiyar'/><category term='manjari'/><category term='karnabharama'/><category term='dlitt.'/><category term='desabhimani'/><category term='current'/><category term='sort'/><category term='kuwj'/><category term='drama'/><category term='boologam'/><category term='entrance'/><category term='kavalam narayana panickar'/><category term='vivadam'/><category term='munnar'/><category term='channel'/><category term='vecation'/><category term='visalamanaskan'/><category term='iffk'/><category term='munshy'/><category term='landslide'/><category term='orissa'/><category term='mohanlal'/><category term='humour'/><category term='medea'/><category term='boat tragedy'/><category term='anil banerji'/><category term='poison'/><category term='blog'/><category term='bikini'/><category term='writers'/><category term='parvathi omanakkuttan'/><category term='print'/><category term='playback singers'/><category term='evangalisation'/><category term='interview'/><category term='miss world'/><category term='kerala university union'/><category term='cinema'/><category term='power'/><category term='house'/><category term='journalists'/><category term='publication'/><category term='rescue'/><category term='traffic'/><category term='sanskrit'/><category term='syamaprasad'/><category term='poet'/><category term='furadan'/><category term='love'/><category term='idukki'/><category term='kannada'/><title type='text'>കാദംബരി</title><subtitle type='html'>അവിയലാണ്‌.... രുചിച്ചു നോക്കൂ....</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://vakrabuddhi.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5270237133669887582/posts/default?max-results=100'/><link rel='alternate' type='text/html' href='http://vakrabuddhi.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>ടി.സി.രാജേഷ്‌</name><uri>http://www.blogger.com/profile/17645513784550033063</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_IWeIAPNQsyg/TE2vA1bpUvI/AAAAAAAAAGs/yB7_zANhono/S220/face.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>51</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-5270237133669887582.post-6534627199629962813</id><published>2011-12-24T20:48:00.003+05:30</published><updated>2011-12-24T21:04:46.361+05:30</updated><category scheme='http://www.blogger.com/atom/ns#' term='tamilnadu'/><category scheme='http://www.blogger.com/atom/ns#' term='idukki'/><category scheme='http://www.blogger.com/atom/ns#' term='mullapperiyar'/><category scheme='http://www.blogger.com/atom/ns#' term='keralam'/><title type='text'>മുല്ലപ്പെരിയാര്‍ ജലബോംബും ഭയബോംബുകളും</title><content type='html'>&lt;span&gt;&lt;br /&gt; മുല്ലപ്പെരിയാറിലെ ജലത്തിന്‌ വീണ്ടും തീപ്പിടിച്ചിരിക്കുകയാണ്‌. അച്ചടി  മാധ്യമങ്ങളാല്‍ പതിറ്റാണ്ടുമുമ്പ്‌ കനംവച്ച പേടിസ്വപ്‌നങ്ങള്‍ പിന്നീട്‌  ടെലിവിഷന്‍ ചാനലുകള്‍ ഏറ്റെടുത്തു. ഇത്തവണ അത്‌ സൈബര്‍ സ്ഥലികളിലാണ്‌  കത്തിപ്പിടിച്ചത്‌. ആനിമേറ്റഡ്‌ വീഡിയോകളിലൂടെയും ഫോട്ടോഷോപ്പില്‍  മാറ്റിമറിച്ച ചിത്രങ്ങളിലൂടെയും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌ സൈറ്റുകളിലെ  അതിവൈകാരിക കാമ്പയിനുകളായി മുല്ലപ്പെരിയാറിനുവേണ്ടിയുള്ള നിലവിളികള്‍  പ്രതിധ്വനിച്ചു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി  ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുകയും ഇതേ മേഖലയില്‍ ജീവിക്കുകയും അവിടുത്തെ  സ്‌പന്ദനങ്ങളറിഞ്ഞ്‌ പത്തു വര്‍ഷത്തോളം മാധ്യമപ്രവര്‍ത്തനം  നടത്തുകയുംചെയ്‌ത ഒരാളെന്ന നിലയില്‍ മറ്റൊരു വൈകാരികാനുഭവമായാണ്‌ ഞാന്‍ ഈ  സംഭവങ്ങളെ കാണുന്നത്‌.&lt;br /&gt;&lt;br /&gt; &lt;/span&gt;&lt;div&gt;&lt;span&gt;ഞാന്‍ ഉപജീവനത്തിനായി നാടിറങ്ങിയെങ്കിലും എന്റെ അടുത്ത സുഹൃത്തുക്കളും  ബന്ധുക്കളുമെല്ലാം ഇപ്പോഴും ഇടുക്കിയില്‍ തന്നെയാണ്‌. അവരിലൂടെ ആശങ്കകളും  സമരത്തിന്റെ ആവേശവും ഓരോ മണിക്കൂറിലും അറിഞ്ഞുകൊണ്ടിരിക്കുന്നു.   മാധ്യമങ്ങള്‍ വഴിയെത്തുന്ന വാര്‍ത്തകളും ഭൂമിയുടെ അനിശ്ചിതമായ  പടപ്പുറപ്പാടുകളുടെ മുന്നനുഭവങ്ങളും അവര്‍ക്കു നല്‍കുന്നത്‌ പീഢിതവും  ദൈന്യവുമായ ദിവസങ്ങളാണ്‌. മുല്ലപ്പെരിയാറിന്റെ പേരില്‍ നടക്കുന്ന  അതിവൈകാരികപ്രചരണങ്ങളും മലയാളിദേശീയതാ പ്രഖ്യാപനങ്ങളുമെല്ലാം  വേറൊരുതരത്തില്‍ പേടിപ്പിക്കുന്നതായി മാറുന്നു. എതിരഭിപ്രായങ്ങളെ  അസഹിഷ്‌ണുതയോടെ കാണുന്ന മാസ്‌ ഹിസ്‌റ്റീരിയയിലേക്കു നമുക്കു  ചുറ്റുമുള്ളവര്‍ വലിഞ്ഞുമുറുകുന്നത്‌ സമാധാനത്തോടെ കാണാനാകില്ല.&lt;br /&gt;&lt;br /&gt; &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span&gt;മുല്ലപ്പെരിയാര്‍ ഒരു ജലബോംബാണെങ്കില്‍ അതിനു ചുറ്റുമുള്ള പത്തിലധികം  അണക്കെട്ടുകളും അതിലേറെ വരുന്ന ചെക്ക്‌ ഡാമുകളും  സമാനസ്വഭാവമുള്ളവതന്നെയാണ്‌. മുല്ലപ്പെരിയാറിനെ കാലപ്പഴക്കവും  ദുര്‍ബലാവസ്ഥയും കൂടുതല്‍ ഭീതിദമാക്കുന്നുവെന്നുമാത്രം. ഇത്തരം അനേകം  ബോംബുകള്‍ക്ക്‌ മുകളിലാണ്‌ ഇടുക്കി എന്ന നാടും അവിടുത്തെ ജീവിതങ്ങളും  കുടികൊള്ളുന്നത്‌. ഞങ്ങളാരെങ്കിലും ആവശ്യപ്പെട്ടിട്ടല്ല ഇത്രയും  അണക്കെട്ടുകള്‍ ഇവിടെ ഉണ്ടാക്കിവച്ചത്‌. ഇപ്പോഴും ഇടുക്കിക്കാരുടെ  ജലമരണമല്ല, കൊച്ചി അടക്കമുള്ള നഗരങ്ങളിലെ പരിഷ്‌കൃതമനുഷ്യരും  അവരുണ്ടാക്കിവച്ച സ്വപ്‌നസൗധങ്ങളും ഇല്ലാതാക്കപ്പെടുന്നതിനെപ്പറ്റിയുള്ള  ഭീതിയാണ്‌ ചര്‍ച്ചകളിലെല്ലാം മുന്നിട്ടു നില്‍ക്കുന്നത്‌. മുല്ലപ്പെരിയാര്‍  പൊട്ടിവരുന്ന ജലം ശേഖരിക്കാനുള്ള കരുത്ത്‌ ഇടുക്കി അണക്കെട്ടിനുണ്ടെന്ന്‌  അഡ്വക്കേറ്റ്‌ ജനറല്‍ പറയുമ്പോള്‍ അതിനെതിരെ വാളോങ്ങുന്നവര്‍  വള്ളക്കടവുമുതല്‍ കാഞ്ചിയാര്‍ വരെയുള്ള ഭൂമികയിലെ സാധാരണ ജന്മങ്ങളെ  മറന്നുപോകുന്നു. വന്‍നഗരങ്ങള്‍ക്കുവേണ്ടി വെള്ളവും വെളിച്ചവും നല്‍കുക  മാത്രമാണല്ലോ ഇടുക്കിക്കാരുടെ ജന്മദൗത്യം! മുല്ലപ്പെരിയാറില്‍ നിന്നു  കൊണ്ടുപോയി വൈദ്യുതോല്‍പാദനത്തിനുശേഷമുള്ള വെള്ളമാണ്‌ തമിഴകത്തെ നാലഞ്ചു  ജില്ലകളെ ഉര്‍വ്വരമാക്കി ഒഴുകുന്നത്‌. ഇവിടെനിന്നുള്ള പച്ചക്കറികളാണ്‌  ഇന്ന്‌ ഇടുക്കിക്കാരന്റെ അന്നം.&lt;br /&gt;&lt;br /&gt; &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span&gt;1988ല്‍ ഇടുക്കിയില്‍ ആദ്യമായി ഭൂമി കുലുങ്ങിയപ്പോള്‍ കേരളത്തില്‍  ചാനലുകള്‍ ഉണ്ടായിരുന്നില്ല. അന്ന്‌ മുല്ലപ്പെരിയാര്‍ ഇത്രമാത്രം സജീവ  ചര്‍ച്ചാവിഷയവുമായിരുന്നില്ല. 2001ലെ ഭൂചലനത്തോടെയാണ്‌ മുല്ലപ്പെരിയാര്‍  വാര്‍ത്തകളില്‍ ഇടം നേടിയത്‌. പിന്നീട്‌ 2006ലാണ്‌ മുല്ലപ്പെരിയാറിന്റെ  പേരില്‍ പെരിയാര്‍ തീരവാസികള്‍ ഏറ്റവുമധികം ഭയചകിതരായത്‌. അന്നും  ജലനിരപ്പ്‌ 136 അടി കവിഞ്ഞു. ചാനലുകളുടെ ഒ.ബി വാനുകള്‍ ആദ്യമായി  ഇടുക്കിയുടെ മലകയറി.&lt;br /&gt; റിപ്പോര്‍ട്ടിംഗിലെ വിരോധാഭാസമറിയാന്‍ ഭ്രാന്തുപിടിച്ച റിപ്പോര്‍ട്ടിംഗ്‌  രീതികള്‍ പരിശോധിച്ചാല്‍ മതി. ലോവര്‍ ക്യാംപിലേക്ക്‌ പെന്‍സ്റ്റോക്ക്‌  പൈപ്പു വഴിയല്ലാതെ ഇറച്ചിപ്പാലം വഴിയുള്ള തോട്ടിലൂടെയും തമിഴ്‌നാട്‌ വെള്ളം  കൊണ്ടുപോകുന്നുണ്ട്‌. അണക്കെട്ട്‌ നിറഞ്ഞതോടെ ഇതുവഴി വെള്ളം കൂടുതലായി  തമിഴ്‌നാട്ടിലേക്കൊഴുക്കി. കഴിയുന്നത്ര വെള്ളം തങ്ങളുടെ ചെറു  തടയണകളിലെത്തിച്ച്‌ സംഭരിക്കുക എന്നതായിരുന്നു തമിഴ്‌നാടിന്റെ ഉദ്ദേശ്യം.  കുമളി - ലോവര്‍ ക്യാംപ്‌ റോഡ്‌ വെള്ളപ്പാച്ചിലില്‍ പൂര്‍ണമായി തകര്‍ന്നു.  ഇതോടെ തമിഴ്‌നാട്‌ ക്രമത്തിലധികം വെള്ളം കൊണ്ടുപോകുന്നെന്നായി  വാര്‍ത്താലേഖകരുടെ ആരോപണം. തമിഴ്‌നാട്‌ കൂടുതല്‍ വെള്ളം കൊണ്ടുപോകുന്നത്‌  നല്ലതാണെന്ന്‌ കേരളത്തിലെ ഭരണാധികാരികള്‍ പറഞ്ഞിട്ടും ഇത്തവണയും ചിലരെല്ലാം  ഇതാവര്‍ത്തിച്ചു.&lt;br /&gt;&lt;br /&gt;  &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span&gt;മുല്ലപ്പെരിയാറിലെ വെള്ളം ശേഖരിക്കുന്ന വൈഗ അണക്കെട്ടും  നിറഞ്ഞുകവിഞ്ഞതോടെ തമിഴ്‌നാടിന്‌ വെള്ളം ശേഖരിക്കാന്‍ മാര്‍ഗ്ഗമില്ലാതായി.  അവര്‍ വൈഗ അണക്കെട്ട്‌ തുറന്നുവിട്ടാണ്‌ ജലനിരപ്പ്‌ നിയന്ത്രിച്ചത്‌.  എന്നിട്ടും മുല്ലപ്പെരിയാറില്‍ 136 അടിക്കു മുകളിലേക്കു വെള്ളമുയര്‍ന്നു.  അധികജലം പെരിയാറിലേക്കൊഴുകി. പെരിയാര്‍ കരകവിഞ്ഞു. ഇതോടെ വെള്ളം  പൊങ്ങുന്നതിനാല്‍ പെരിയാര്‍ തീരവാസികള്‍ ഭീതിയിലെന്നായി വാര്‍ത്ത.  തമിഴ്‌നാട്‌ കൂടുതല്‍ വെള്ളം കൊണ്ടുപോകുന്നതും പെരിയാര്‍ കരകവിഞ്ഞതും  മുല്ലപ്പെരിയാര്‍ നിറഞ്ഞതും ഒരു പോലെ പ്രശ്‌നമാക്കി മാറ്റി ചാനലുകള്‍.  മൂന്നും കുറ്റമായതിനാല്‍ മഴ പെയ്യാതിരിക്കുക മാത്രമാണ്‌ പരിഹാരമെന്ന്‌ ആരും  അന്നു പറയാതിരുന്നത്‌ ഭാഗ്യം! ഇത്തവണ എന്തായാലും ഇത്രത്തോളം പോയില്ല  ചാനലുകള്‍.&lt;br /&gt;&lt;br /&gt;  &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span&gt;കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി തുടരുന്നതില്‍ കവിഞ്ഞ ആശങ്കകളൊന്നും  ഇന്ന്‌ ഇടുക്കിയിലെ ജനങ്ങള്‍ക്കിടയിലില്ല. പക്ഷെ, സുരക്ഷക്കുവേണ്ടി  ഉയര്‍ത്തുന്ന ശബ്‌ദം നിശ്ശബ്‌ദമാകാതിരിക്കാന്‍ ഇത്തരം ചില കാരണങ്ങള്‍  ആവശ്യമാണെന്നതാണ്‌ വസ്‌തുത. അഞ്ചുവര്‍ഷമായി പുറംലോകം തിരിഞ്ഞുനോക്കാതിരുന്ന  ഒരു സമരത്തിലേക്ക്‌ അണക്കെട്ടുപൊട്ടുംപോലെ പിന്തുണപ്രവഹിച്ചതിന്റെ കാരണവും  മറ്റൊന്നല്ല. താരതമ്യേന ശക്തി കുറഞ്ഞ ഭൂചലനമായിട്ടും വീണ്ടും  മുല്ലപ്പെരിയാര്‍ വാര്‍ത്തകളില്‍ നിറയാന്‍ കാരണമിതാണ്‌. അതും  അടുപ്പിച്ചുണ്ടായ രണ്ടു ചലനങ്ങള്‍.&lt;br /&gt; മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ താഴ്‌ഭാഗത്ത്‌ ജനവാസം തുടങ്ങുന്ന  വള്ളക്കടവു മുതല്‍ ഇടുക്കി ജലസംഭരണിയില്‍ പെരിയാര്‍ ചേരുന്ന  അയ്യപ്പന്‍കോവില്‍ വരെ അറുപതിനായിരത്തിനും ഒരു ലക്ഷത്തിനും  ഇടയിലാളുകളെയാണ്‌ അണക്കെട്ടിന്റെ തകര്‍ച്ച നേരിട്ടു ബാധിക്കുക. ബാക്കി  ലക്ഷമൊക്കെ ഇടുക്കി ജലസംഭരണി തകര്‍ന്നാല്‍ സംഭവിക്കുന്ന കാര്യങ്ങളാണ്‌.  അപ്പോള്‍ ഇടുക്കി ജലസംഭരണിയുടെ ബലത്തെപ്പറ്റിയും നമുക്ക്‌  ആശങ്കയുണ്ടെന്നര്‍ഥം. അതുമറച്ചുവയ്‌ക്കാനാണ്‌ നാം ഇടുക്കിയിലെ ജലനിരപ്പ്‌  താഴ്‌ത്തുമെന്നു പ്രഖ്യാപിക്കുന്നത്‌.&lt;br /&gt;&lt;br /&gt; &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span&gt;അനവധി അണക്കെട്ടുകള്‍ ചേര്‍ന്നാണ്‌ ഞങ്ങളുടെ നാടിനെ ഭൂകമ്പമേഖലയാക്കി  മാറ്റിയത്‌. വമ്പന്‍ ഡാമുകള്‍ക്ക്‌ രൂപംകൊടുക്കുമ്പോള്‍ ഒരു നാടിന്റെ രൂപം  അവ എങ്ങനെയാണ്‌ മാറ്റിമറിക്കുക എന്നതിനെപ്പറ്റി ആര്‍ക്കും  ഒരാധിയുമുണ്ടായിരുന്നില്ല.  മഴക്കാലത്ത്‌ ഇടുക്കിയിലെ ജലസംഭരണികളില്‍  കെട്ടി നിര്‍ത്തുന്നത്‌ 150 ടി.എം.സി.വെള്ളമാണ്‌. ഒരു ടി.എം.സി. എന്നാല്‍  നൂറുകോടി ഘനഅടി. കേരളത്തിലെ ആദ്യത്തേതും ഏറ്റവും ചെറുതുമായ പള്ളിവാസല്‍  ജലവൈദ്യുതപദ്ധതിതൊട്ട്‌ ഏഷ്യയിലെ ആദ്യത്തെ ആര്‍ച്ചുഡാമും കേരളത്തിലെ  ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയുമായ ഇടുക്കിയും തമിഴ്‌നാടിന്‌ വെള്ളവും  വെളിച്ചവും നല്‍കുന്ന മുല്ലപ്പെരിയാറും സ്വകാര്യമേഖലയിലെ രണ്ടു  ജലവൈദ്യുതപദ്ധതികളില്‍ ഏറ്റവും വലുതായ കുത്തുങ്കല്‍ പദ്ധതിയുമെല്ലാം ഇതില്‍  ഉള്‍പ്പെടും. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരമാവധി സംഭരിക്കാവുന്ന  ജലത്തിന്റെ അളവ്‌ 16 ടി.എം.സി. ആണ്‌. ഇടുക്കി സംഭരണിയില്‍ ഇത്‌ 78 ഉം.&lt;br /&gt;    ബ്രിട്ടീഷുകാരുടെ കാലത്തു തുടങ്ങിയ, അനൈക്യകേരളത്തിലെ ആദ്യ  ജലവൈദ്യുതപദ്ധതിയാണ്‌  പള്ളിവാസല്‍. ഈ പദ്ധതിപ്രദേശത്തിന്റെ അമ്പതു  കിലോമീറ്റര്‍ ചുറ്റളവിലാണ്‌ ഭൂതത്താന്‍കെട്ട്‌, മാട്ടുപ്പെട്ടി, പൊന്‍മുടി,  കല്ലാര്‍കുട്ടി,  ആനയിറങ്കല്‍, കുത്തുങ്കല്‍, ചെങ്കുളം അണക്കെട്ടുകള്‍.  ചെളിവന്നുമൂടി സംഭരണശേഷി അനുദിനം കുറയുന്ന കല്ലാര്‍കുട്ടി അണക്കെട്ടില്‍  നിന്ന്‌ കഷ്‌ടിച്ച്‌ 20 കിലോമീറ്റര്‍ മാറി ലോവര്‍ പെരിയാര്‍ അണക്കെട്ട്‌.  ഇവിടെ നിന്ന്‌ 20 കിലോമീറ്ററില്‍ താഴെ ദൂരമേയുള്ളു ഇടുക്കിയിലേക്ക്‌.  ഇടുക്കി പദ്ധതിയുടെ ഭാഗമായ ജലസംഭരണിയുടെ മൂന്നു വശത്തും അണകളാണ്‌. ഇടുക്കി  ആര്‍ച്ചുഡാം കൂടാതെ, നോക്കിയാല്‍ കാണാവുന്ന ദൂരത്ത്‌ കുളമാവ്‌, ചെറുതോണി  അണക്കെട്ടുകളും.  പെരിയാര്‍ ടൈഗര്‍ റിസര്‍വ്വില്‍പ്പെട്ട, തേക്കടി  തടാകമെന്നു പേരുകേട്ട മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന്‌ കേവലം 30  കിലോമീറ്റര്‍ മതി (റോഡ്‌ മാര്‍ഗമല്ല) ഇടുക്കി ജലസംഭരണിയിലെത്താന്‍.  മലമ്പ്രദേശത്തുനിന്ന്‌ താഴോട്ടിറങ്ങിയാല്‍, മൂലമറ്റം പവര്‍ഹൗസില്‍ നിന്നു  പുറത്തേക്കൊഴുകുന്ന വെള്ളം മലങ്കരയില്‍ അണകെട്ടി  തടഞ്ഞുനിര്‍ത്തിയിരിക്കുന്നതു കാണാം. വൈദ്യുതോല്‍പാദനത്തിനുവേണ്ടിയല്ലാതെ  പണിതിട്ടുള്ള ഇടുക്കിയിലെ ഏക അണക്കെട്ടാണിത്‌.&lt;br /&gt;   ഇവ കൂടാതെ ഇരട്ടയാറിലും കല്ലാറിലും അഴുതയിലുമെല്ലാം ഇടുക്കി  ജലസംഭരണിയിലേക്കുള്ള ചെറിയ ഡൈവേര്‍ഷന്‍ ഡാമുകള്‍. പിന്നെ  ഏലത്തോട്ടങ്ങളിലുള്‍പ്പെടെ ജലസേചനത്തിനായി ചെക്ക്‌ ഡാമുകള്‍ എന്ന പേരില്‍  എണ്ണമില്ലാത്തത്ര സംഭരണികള്‍. ഇതില്‍ മൂന്നാറിലും കൈലാസപ്പാറയിലും  കാമാക്ഷിവിലാസത്തും വണ്ടന്‍മേട്ടിലും ശാന്തമ്പാറയിലും  ഉടുമ്പഞ്ചോലയിലുമൊക്കെയുള്ളത്‌ സാമാന്യം വലിയ തടയണകളാണ്‌. ചിലയിടത്തൊക്കെ  ബോട്ടിങ്‌ സൗകര്യമുണ്ടെന്നു കേള്‍ക്കുമ്പോള്‍ ഇവയുടെ വലുപ്പവും ഗൗരവവും  ബോധ്യമാകും.      &lt;br /&gt;&lt;br /&gt; &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span&gt;മണ്ണിനടിയില്‍ നിന്ന്‌ ഉരുള്‍പൊട്ടിവന്ന ജലപ്രവാഹങ്ങളില്‍പെട്ട്‌  ജില്ലയില്‍ ഇതുവരെ നൂറുകണക്കിനാളുകളാണ്‌ മരിച്ചത്‌. പല കുടുംബങ്ങളും  തുടച്ചുനീക്കപ്പെട്ടു. ഓരോ മഴക്കാലത്തും ഇടുക്കി ദുരന്തത്തിനായി  കാതോര്‍ക്കുന്നുണ്ട്‌. ഇപ്പോള്‍ പ്രകൃതി ഒരുക്കുന്ന ദുരന്തത്തിനല്ല,  അനാസ്ഥയുടെ കൊടുംദുരന്തത്തിനുകൂടിയാണ്‌ ഇടുക്കി കാക്കുന്നത്‌. അഞ്ചു വര്‍ഷം  മുമ്പ്‌ കുളമാവിനു സമീപം പോത്തുമറ്റത്ത്‌ കുന്നിന്‍മുകളിലെ  തേയിലത്തോട്ടത്തില്‍ ഒരു ചെക്ക്‌ ഡാം തകര്‍ന്നപ്പോള്‍ ഒലിച്ചുപോയി  മണ്ണടിഞ്ഞത്‌ ഒരു കുടുംബത്തിലെ അഞ്ചുപേരായിരുന്നു. ഇടുക്കിയുടെ നെഞ്ചില്‍  മനുഷ്യന്‍ വീര്‍പ്പുമുട്ടിച്ചുകൊണ്ടിരിക്കുന്ന ജലത്തിന്റെ താണ്‌ഡവം  തുടങ്ങിയതിവിടെയാണ്‌.  &lt;br /&gt;&lt;br /&gt; &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span&gt;പോത്തുപാറ ദുരന്തം മറവിയിലാകും മുമ്പ്‌ പന്നിയാറില്‍ കണ്ടത്‌ മലമുകളില്‍  നിന്നു വരാനിരിക്കുന്ന സുനാമിയുടെ മുന്നറിയിപ്പായിരുന്നു. പൊന്‍മുടി  അണക്കെട്ടില്‍ നിന്ന്‌ തുരങ്കത്തിലൂടെ സര്‍ജുകുന്നിലെത്തുന്ന വെള്ളം   വാല്‍വുഹൗസില്‍ ഒരു നിമിഷം തടുത്തു നിര്‍ത്തുകയും പിന്നെ രണ്ടു  പെന്‍സ്റ്റോക്കു പൈപ്പുകളിലൂടെ താഴോട്ടൊഴുകി, അതു നാലായി, വെള്ളത്തൂവലിലെ  പന്നിയാര്‍ പവര്‍ഹൗസിലെത്തി ഊര്‍ജ്ജപ്രവാഹത്തിനു നിദാനമാകുകയാണ്‌  ചെയ്യുന്നത്‌. പെന്‍സ്റ്റോക്ക്‌ പൈപ്പിലെ ചോര്‍ച്ച തടയാനാകാത്തതിനാല്‍  വാല്‍വു ഹൗസില്‍ വെള്ളം തടയാനായിരുന്നു ജീവനക്കാരുടെ ശ്രമം. പക്ഷേ  കെട്ടിനിര്‍ത്തപ്പെട്ട വെള്ളത്തിന്റെ സ്വാതന്ത്രേ്യച്ഛ അവിടെ  പൊട്ടിത്തെറിച്ചു. പൊലിഞ്ഞ മനുഷ്യശരീരത്തില്‍ ഒന്ന്‌ ഇപ്പോഴും  കണ്ടെടുക്കാന്‍പോലുമായിട്ടില്ല. ജലതാണ്‌ഡവത്തില്‍പെട്ട മനുഷ്യശരീരം  ആര്‍ക്കും കാണാനാകാതെ ഇപ്പോള്‍ പന്നിയാറിലും മണ്ണുമൂടപ്പെട്ടു കിടക്കുന്നു.&lt;br /&gt;&lt;br /&gt;   &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span&gt;പന്നിയാറും പോത്തുപാറയും പ്രകൃതിയുടെ റിഹേഴ്‌സലുകളായിരുന്നു. മലമുകളില്‍  തടുത്തു നിര്‍ത്തപ്പെട്ട വെള്ളം ഒരു ദുര്‍ബലപഴുതിലൂടെ ചീറ്റിത്തെറിച്ചാല്‍  സംഭവിക്കാവുന്ന ദുരന്തത്തിന്റെ മിനിയേച്ചര്‍.&lt;br /&gt;&lt;br /&gt; &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span&gt;മുമ്പൊരിക്കല്‍ കല്ലാര്‍കുട്ടി അണക്കെട്ടിലെ ചെളി കഴുകിക്കളയാന്‍  ഷട്ടറുകള്‍ തുറന്നുവിട്ടപ്പോള്‍ നേര്യമംഗലം മുതല്‍ ആലുവ വരെ  കുടിവെള്ളത്തിനായി നെട്ടോട്ടമോടി. പെരിയാറില്‍ ചെളി നിറഞ്ഞപ്പോള്‍,  കുളിരുംകൊണ്ട്‌ ഒഴുകി നടക്കുന്ന പര്‍വ്വതനിരയുടെ പനിനീരിനെ എല്ലാവരും  ശപിച്ചു. ആ പ്രശ്‌നം പരിഹരിക്കപ്പെട്ടപ്പോള്‍ എല്ലാം ശാന്തമായി.&lt;br /&gt;&lt;br /&gt;    &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span&gt;1988 ജൂണ്‍ മാസത്തിലാണ്‌ ഇടുക്കി ആദ്യമായി വിറച്ചത്‌. മിനിട്ടുകളുടെ  ഇടവേളയില്‍ ഒന്നിലധികം ഭൂചലനങ്ങള്‍. വീടുകളുടെ ഭിത്തികള്‍ വിണ്ടുകീറി.  പാത്രങ്ങള്‍ തെറിച്ചുവീണു. റിക്‌ടര്‍ സ്‌കെയില്‍ പറഞ്ഞതനുസരിച്ച്‌ ചലനശക്തി  അഞ്ചിനു മുകളിലായിരുന്നു. ആളപായമുണ്ടാകാതിരുന്നതുമാത്രം ഭാഗ്യം. അങ്ങിനെ  കേരളത്തിലാദ്യമായി ഇടുക്കിക്കാര്‍ ഭൂചലനം എന്തെന്ന്‌ അനുഭവിച്ചു. പിന്നീട്‌  ചെറുചലനങ്ങളായി. എത്രയോ തവണ! ഇടുക്കിക്കാര്‍ക്ക്‌ ഭൂചലനം കാറ്റും മഴയും  പോലൊന്നായി. കാറ്റും മഴയും ജീവനുകളപഹരിച്ചപ്പോള്‍ ഭൂചലനം മാത്രം ആരെയും  കവര്‍ന്നില്ല.&lt;br /&gt;&lt;br /&gt; &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span&gt;അന്നേ പലരും പറഞ്ഞു, അണക്കെട്ടുകള്‍ ഇടുക്കി ജില്ലയ്‌ക്ക്‌  ശാപമാകുകയാണെന്ന്‌. പക്ഷേ തകര്‍ക്കാനാകാത്ത വിശ്വാസമാണല്ലോ നമ്മുടെ  കൈമുതല്‍. ഒരു വ്യാഴവട്ടത്തിനുശേഷം രണ്ടായിരത്തില്‍ ഭൂമി വീണ്ടും കുലുങ്ങി. മുല്ലപ്പെരിയാര്‍ അണയുടെ ചായം പൂശിയ മേനിയില്‍ വിള്ളലുകളുണ്ടായി.  അവിടെനിന്നു വെള്ളം പനിച്ചിറങ്ങാന്‍ തുടങ്ങി. കേരളത്തിലെ  രാഷ്‌ട്രീയനേതൃത്വങ്ങള്‍ തേക്കടി തടാകത്തിലൂടെ മുല്ലപ്പെരിയാറിലേക്ക്‌  ഉല്ലാസയാത്രകള്‍ സംഘടിപ്പിച്ചു. ഇതെല്ലാം ഇപ്പോഴും  ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അപകടാവസ്ഥയിലായ ഒരു അണക്കെട്ടിലേക്ക്‌  എന്തു ധൈര്യത്തിലാണ്‌ നിങ്ങള്‍ പോകുന്നതെന്ന്‌ ഒരു നേതാവിനോടും ആരും  ചോദിച്ചില്ല. ഏതുനിമിഷവും പൊട്ടാവുന്ന അണക്കെട്ടിന്റെ ജലസംഭരണിയായ തേക്കടി  തടാകത്തിലെ ബോട്ടിംഗ്‌ നിര്‍ത്തിവയ്‌ക്കാത്തതെന്തുകൊണ്ടാണെന്നും ആരും  ചോദിച്ചില്ല.&lt;br /&gt;&lt;br /&gt; &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span&gt;ഇപ്പോഴും ഇവിടെ നിന്ന്‌ ഒരണക്കെട്ടിനെ ഉച്ചാടനം ചെയ്യാനല്ല, അല്‍പംകൂടി  വലുത്‌ നിര്‍മിക്കാനാണ്‌ എല്ലാവര്‍ക്കും വെമ്പല്‍. മുല്ലപ്പെരിയാര്‍  ഭൂഭ്രംശമേഖലയാമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്കെന്നല്ല ആര്‍ക്കും  തര്‍ക്കമില്ല. എന്നിട്ടും പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ മറ്റൊരു അണകൂടി  കെട്ടിപ്പൊക്കണമെന്നു പറയുമ്പോള്‍ അതു ചുമക്കാനുള്ള തലവിധിയുള്ളവരായി  ഇടുക്കിക്കാര്‍ മാറുകയാണ്‌. ആരെയൊക്കെയോ ഭയമുള്ളതുകൊണ്ടുമാത്രമാണ്‌ പുതിയ  ഡാം എന്ന മുദ്രാവാക്യം ഏറ്റുവിളിക്കാന്‍ ഞങ്ങള്‍ തയ്യാറാകുന്നത്‌.  ഒറ്റയടിക്കുണ്ടാകില്ല ഒരു ഡാമും. മുല്ലപ്പെരിയാര്‍ അണക്കെട്ടിനുതാഴെ  പുതിയതൊരെണ്ണം പണിയാന്‍ തീരുമാനിച്ചാലും അതിന്‌ അനുമതി ലഭിച്ച്‌ പണി  പൂര്‍ത്തിയാകുംവരെ ഭൂകമ്പമുണ്ടാകില്ലെന്നും മുല്ലപ്പെരിയാര്‍  പൊട്ടില്ലെന്നും ഞങ്ങള്‍ വിശ്വസിക്കണോ?&lt;br /&gt;&lt;br /&gt; &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span&gt;അതുകൊണ്ടുതന്നെ ഒരര്‍ഥത്തില്‍ നിരര്‍ഥകമായി മാറുകയാണ്‌ ഈ പ്രക്ഷോഭങ്ങള്‍.  കഴിഞ്ഞ അഞ്ചുവര്‍ഷമായി പെരിയാര്‍ തീരത്തെ ചപ്പാത്തില്‍ മുല്ലപ്പെരിയാര്‍  പ്രശ്‌നത്തിനു പരിഹാരം തേടി നടക്കുന്ന സമരത്തെ ഒരു ഭൂചലനത്തിന്റെ പേരില്‍  ഒരൊറ്റ രാത്രികൊണ്ട്‌ ഹൈജാക്ക്‌ ചെയ്‌തവരെ നാം ഇപ്പോള്‍ സ്വീകരണമുറിയിലെ  ചതുരപ്പെട്ടിയില്‍ കണ്ടുകൊണ്ടിരിക്കുകയാണ്‌. സമരത്തിന്‌ അഞ്ചാണ്ടായി  നേതൃത്വം നല്‍കിയവരെ ചാനല്‍ ക്യാമറകള്‍ മൂലക്കൊതുക്കിക്കഴിഞ്ഞു. അവര്‍ക്ക്‌  നാളെയും വേണ്ടത്‌ ഈ പാവം ജീവിതസമരക്കാരെയല്ലല്ലോ!&lt;br /&gt;&lt;br /&gt; &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span&gt;മുല്ലപ്പെരിയാര്‍ ഇല്ലെങ്കില്‍പോലും ഇടുക്കി സുരക്ഷിതമല്ല. അത്രയേറെ  ജലബോംബുകളാണ്‌ ഇവിടെയുള്ളതെന്നു നേരത്തേ പറഞ്ഞുവച്ചു. മുല്ലപ്പെരിയാര്‍  തകര്‍ന്നാല്‍ മാത്രമാണോ കൊച്ചി നഗരം വിറയ്‌ക്കുക? ഇടുക്കിയിലൊരു  ഭൂചനലപ്രഭവകേന്ദ്രം ഉണ്ടായാല്‍ കൊച്ചിയിലെ ചതുപ്പുകള്‍ നികത്തി  കെട്ടിപ്പൊക്കിയ ഫ്‌ളാറ്റുകളും ഷോപ്പിംഗ്‌ മാളുകളും ചീട്ടുകൊട്ടാരംപോലെ  തകരും. ഭൂചലനത്തില്‍ അണക്കെട്ടുകള്‍ തകര്‍ന്നാല്‍ മാത്രമേ  ഇടുക്കിക്കാര്‍ക്ക്‌ ഭയക്കേണ്ടതുള്ളു. പക്ഷെ, കൊച്ചിയില്‍  ബഹുനിലമന്ദിരങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയിലമരുക അതിലും എത്രയോ ഇരട്ടി  ജീവിതങ്ങളായിരിക്കും. ഇതേപ്പറ്റിക്കൂടി ബോധവല്‍ക്കരിക്കാന്‍ നാം മെഴുകുതിരി  വിപ്ലവങ്ങള്‍ നടത്താന്‍ മടിക്കുന്നതെന്ത്‌?&lt;br /&gt;&lt;br /&gt; &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span&gt;നമ്മുടെ ചിന്തകളെ തീപിടിപ്പിക്കുന്നത്‌ താല്‍ക്കാലികമായ ആവശ്യങ്ങളാണ്‌.  കംപ്യൂട്ടറിനു മുന്നിലിരുന്ന്‌ രോഷം കൊള്ളാനും സങ്കടപ്പെടാനും  പേടിക്കാനുമുള്ള ചില കാരണങ്ങള്‍. ഓരോ ദിവസവും നല്ലൊരു സമയം ഇന്റര്‍നെറ്റിനു  മുന്നില്‍ കുത്തിയിരിക്കുന്ന ഞാനും ചിലപ്പോഴൊക്കെ അതില്‍ പെട്ടുപോകുന്നു.  പക്ഷെ, ഞാന്‍ ഇറങ്ങിപ്പോന്ന മലനിരകളില്‍ നിന്ന്‌ എന്റെ സഹജീവികള്‍  നിലവിളിക്കുമ്പോള്‍, അവരുടെ പേരില്‍ സ്വന്തം താല്‍പര്യങ്ങള്‍ക്കായി സൈബര്‍  ഇടങ്ങളില്‍ രോഷം കൊള്ളുന്നവരോട്‌ കലഹിക്കാതിരിക്കാന്‍ എനിക്കാവില്ല.  ഭൂമിയെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും ആശങ്കപ്പെടുമ്പോള്‍ ഞങ്ങളെ  സിംഹവാലന്‍കുരങ്ങളുകളെന്നു വിളിച്ച്‌ കളിയാക്കാനല്ലേ ചങ്ങാതിമാരേ  നിങ്ങളില്‍ പലരും തുനിഞ്ഞിട്ടുള്ളത്‌?&lt;br /&gt;&lt;br /&gt; &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span&gt;ഞങ്ങള്‍ക്കറിയാം, പെരിയാറിന്റെ തീരത്തു താമസിക്കുന്നവരുടെ ആയുസ്സിന്റെ  ബലംകൊണ്ട്‌ മുല്ലപ്പെരിയാര്‍ ഇന്നത്തെപോലെതന്നെ നാളെയും നിലനില്‍ക്കുകയും  അണക്കെട്ടിലെ ജലനിരപ്പ്‌ 120 അടിയായി താഴ്‌ത്തുകയും ചെയ്‌താല്‍ പിന്നെ  നിങ്ങളൊക്കെ മെഴുകുതിരി അണയ്‌ക്കും. നേതാക്കളൊക്കെ മലയിറങ്ങും.  സൈബര്‍സിംഹങ്ങള്‍ `സില്‍സില'കള്‍ക്കും സന്തോഷ്‌പണ്ഡിറ്റുമാര്‍ക്കും  പിന്നാലെ തെറിവിളികളുമായി പാഞ്ഞുചെല്ലും. `കൊലവെറി'കള്‍ക്ക്‌ കയ്യടിക്കും.  ഒരു കൂട്ടമരണത്തിനു വിധിക്കപ്പെടാന്‍മാത്രം ഞങ്ങളുടെ നാട്ടുകാര്‍  തെറ്റൊന്നും ചെയ്‌തിട്ടില്ലെന്ന്‌ ആശ്വസിച്ച്‌, മലമുകളില്‍ നിന്നൊരു ഇരമ്പം  വരുന്നുണ്ടോ എന്നു കാതോര്‍ത്ത്‌ ഭയചകിതരായി ഞങ്ങളുടെ നാട്ടുകാര്‍ പകലും  രാത്രികളും തള്ളിനീക്കും.&lt;br /&gt;&lt;br /&gt; &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span&gt;2006ല്‍ ഞങ്ങളിതു കണ്ടതാണ്‌. മറ്റൊരു ഭൂചലനമുണ്ടാകുംവരെ മുല്ലപ്പെരിയാറിനെ  ഓര്‍ത്ത്‌ പരസ്‌പരം കെട്ടിപ്പിടിച്ച്‌ ഞങ്ങള്‍ ആശങ്കകള്‍  പങ്കുവച്ചുകൊള്ളാം. നിങ്ങള്‍ക്ക്‌ വെള്ളവും വെളിച്ചവും തന്നുകൊള്ളാം. കാരണം  എന്നും ഇരകളാകാന്‍ വിധിക്കപ്പെട്ടവരാണല്ലോ പാവം കര്‍ഷകരും  കര്‍ഷകത്തൊഴിലാളികളും.&lt;br /&gt; &lt;br /&gt;&lt;br /&gt;&lt;b&gt;   (മുല്ലപ്പെരിയാര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട്‌ വിവിധ ഗ്രൂപ്പുകളിലും  മറ്റുമായി ഞാന്‍ നടത്തിയ അഭിപ്രായപ്രകടനങ്ങളെ തുടര്‍ന്നാണ്‌ ഇത്തരമൊരു  ലേഖനത്തെപ്പറ്റി നാലാമിടത്തിന്റെ പ്രവര്‍ത്തകര്‍ എന്നോടു സംസാരിച്ചത്‌.  തുടര്‍ന്ന്‌ ഞാന്‍ നല്‍കിയ കുറേ വിവരങ്ങളും എന്നോടു സംസാരിച്ചെടുത്തവയും  ചേര്‍ത്ത്‌ അവര്‍ തന്നെ ഒരു ലേഖനം തയ്യാറാക്കി  പ്രസിദ്ധീകരിച്ചു (&lt;/b&gt;&lt;/span&gt;&lt;a href="http://www.nalamidam.com/archives/6287"&gt;http://www.nalamidam.com/archives/6287&lt;/a&gt;)&lt;b&gt;. ഈ ലേഖനം  വായിച്ച ചന്ദ്രിക ആഴ്‌ചപ്പതിപ്പിന്റെ പത്രാധിപസമിതി അത്‌  പ്രസിദ്ധീകരിക്കുന്നതിനനു തയ്യാറായി. അവര്‍ക്കു പ്രസിദ്ധീകരണത്തിനുതകുംവിധം  ചില മാറ്റങ്ങള്‍ വരുത്തിയ നാലാമിടത്തിലെ ലേഖനമാണിത്‌. നാലാമിടത്തിന്റെയും  ചന്ദ്രിക ആഴ്‌ചപ്പതിപ്പിന്റെയും പ്രവര്‍ത്തകര്‍ക്കു നന്ദി.)&lt;/b&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5270237133669887582-6534627199629962813?l=vakrabuddhi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vakrabuddhi.blogspot.com/feeds/6534627199629962813/comments/default' title='Post Comments'/><link rel='replies' type='text/html' href='http://vakrabuddhi.blogspot.com/2011/12/blog-post.html#comment-form' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5270237133669887582/posts/default/6534627199629962813'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5270237133669887582/posts/default/6534627199629962813'/><link rel='alternate' type='text/html' href='http://vakrabuddhi.blogspot.com/2011/12/blog-post.html' title='മുല്ലപ്പെരിയാര്‍ ജലബോംബും ഭയബോംബുകളും'/><author><name>ടി.സി.രാജേഷ്‌</name><uri>http://www.blogger.com/profile/17645513784550033063</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_IWeIAPNQsyg/TE2vA1bpUvI/AAAAAAAAAGs/yB7_zANhono/S220/face.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-5270237133669887582.post-3287550424397417443</id><published>2011-07-18T22:55:00.002+05:30</published><updated>2011-07-18T22:59:49.529+05:30</updated><category scheme='http://www.blogger.com/atom/ns#' term='victoe george'/><category scheme='http://www.blogger.com/atom/ns#' term='idukki'/><category scheme='http://www.blogger.com/atom/ns#' term='urul'/><category scheme='http://www.blogger.com/atom/ns#' term='landslide'/><title type='text'>ഉരുള്‍ സ്‌മാരകങ്ങള്‍</title><content type='html'>&lt;p&gt;ഉരുള്‍പൊട്ടലുകള്‍ക്ക് നിത്യസ്‌മാരകങ്ങളുണ്ടോ? ഉണ്ട്. അവ കാണണമെങ്കില്‍  ഇടുക്കി ജില്ലയിലൂടെ സഞ്ചരിച്ചാല്‍ മതി. ഓരോ മലകള്‍ക്കും ഓരോ  ഉരുള്‍പൊട്ടലിന്‍റെയോ മണ്ണിടിച്ചിലിന്‍റെയോ കഥ പറയാനുണ്ടാകും. വര്‍ഷങ്ങള്‍  കഴിഞ്ഞാലും കുന്നിന്‍റെ ശരീരത്തില്‍ പച്ചപ്പു വന്നുമൂടിയ ഒരു വടു. പ്രകൃതി  തന്നെ ഒരുക്കിയ സ്‌മാരകം. ഓര്‍മപ്പെടുത്തല്‍ എന്നു പറയുകയാകും ശരി.  രക്തസാക്ഷി മണ്‌ഡപങ്ങളോ ജീവന്‍‌പോയവരുടെ പേരുകൊത്തിയ ഫലകങ്ങളോ അല്ല,  പ്രകൃതിയുടെ അടയാളങ്ങളാണ് അവ. ഏതോ ഒരു നശിച്ച രാത്രിയില്‍ ഭൂമിക്കടിയില്‍  നിന്ന് പെരുവെള്ളവും കരിങ്കല്ലുകളും വൃക്ഷലതാദികളെ തകര്‍ത്തു താഴേക്കു  പാഞ്ഞതിന്‍റെ മുറിവുണങ്ങിയ അടയാളം.&lt;/p&gt; &lt;p&gt;അതിന്‍റെ മീതേ പൊടിച്ചു വളരുന്ന പച്ചപ്പുകള്‍ക്ക് അപ്രത്യക്ഷരായ  മനുഷ്യരുടെ ശരീരങ്ങള്‍ വളമേകിയിട്ടുമുണ്ടാകും. അവയുടെ തുടക്കം മുതല്‍  താഴേക്ക് അധികം പഴക്കമില്ലാത്ത നീരുറവയുമുണ്ടാകും. അത് ഉണങ്ങാത്ത  അടയാളമാണ്. ഒരുവേള അപരിചിതനായ ഒരുവന്‍റെ കണ്ണില്‍ ആ വടുക്കള്‍ പെട്ടാലും  അത് പല ജീവനുകള്‍ ഹോമിക്കപ്പെട്ട ഒരു പ്രകൃതിതാണ്‌ഡവത്തിന്‍റെ  അവശേഷിപ്പാണെന്ന് തിരിച്ചറിഞ്ഞെന്നുവരില്ല. പിന്നെ, ഇടുക്കിയിലേക്കു  കിതച്ചുകയറുന്ന വഴികളിലോരോന്നില്‍ നിന്നും അകലെ തലയുയര്‍ത്തി നില്‍ക്കുന്ന  മലകളിലേക്കു നോക്കിയാല്‍ ഇത്തരം ചെറിയ മുറിപ്പാടുകള്‍ കാണാനാകും.  ആളപായങ്ങളുണ്ടാക്കാതെ വിദൂരത്തല്ലാതെ പെയ്‌ത മഴയത്ത് താഴോട്ടൊഴുകിപ്പോയ  മണ്ണിന്‍റെ അല്‍പം നഗ്നത.&lt;/p&gt; &lt;p&gt;ഓരോ മഴക്കാലവും ഇടുക്കിക്കു സമ്മാനിക്കുന്നത് ദുരിതത്തിന്‍റെ രാവുകളാണ്.  വേനല്‍ക്കാലം വറുതിയുടേയും. ഇറ്റുവെള്ളം കുടിക്കാനില്ലാതെ വറ്റിയ  കിണറുകളും തോടുകളും ഉപേക്ഷിച്ച് ഓലികളില്‍ തപസ്സിരിക്കുന്നവര്‍ ഇടവം  പിന്നിടുന്നതോടെ ദുരിതത്തിന്‍റെ നിലയില്ലാക്കയത്തിലാകും. ഇടുക്കി  ജലസംഭരണിയില്‍ വെള്ളം നിറയാന്‍ സംസ്ഥാനമൊട്ടാകെ പ്രാര്‍ഥിക്കുമ്പോള്‍  മഴയോട് പെയ്യാനും പെയ്യാതിരിക്കാനും ഒരുപോലെ അഭ്യര്‍ഥിക്കേണ്ട ഗതികേട് ഈ  മലനാട്ടുകാര്‍ക്കു മാത്രമേ കാണൂ.&lt;/p&gt;ഉരുള്‍പൊട്ടല്‍ എന്ന വാക്ക് ആദ്യം കേട്ടതെന്നാണ്? വെള്ളത്തൂവലില്‍  നിന്ന് മൂന്നു നാലു കിലോമീറ്റര്‍ അകലെ പൊന്‍മുടി അണക്കെട്ടിന്‍റെ  താഴ്‌ഭാഗത്തായുള്ള മൂത്ത അപ്പച്ചിയുടെ വീട്ടില്‍ പോയ കൗമാരകാലത്താണെന്ന്  ഓര്‍മ. പന്നിയാറിന്‍റെ ഇരുകരകളിലുമായി തമ്മില്‍ ബന്ധിപ്പിക്കാന്‍ ഒരു പാലമോ  ചപ്പാത്തോ പോലുമില്ലാതെ പന്നിയാര്‍കൂട്ടിയെന്ന ഗ്രാമം. അവിടെ വന്  പാറക്കെട്ടുകള്‍ നിറഞ്ഞ് വരണ്ടൊഴുകുന്ന പന്നിയാറിന്‍റെ തീരത്തായിരുന്നു  പച്ചഇഷ്‌ടികയും ഓലയും കൊണ്ടു തീര്‍ത്ത ആ വീട്. വെളിക്കിറങ്ങാന്‍ പോയിരുന്ന  വലിയ കല്ലുകള്‍ ഏതോ ഒരു ഉരുള്‍പൊട്ടലില്‍ ഒലിച്ചു വന്നതായിരുന്നത്രെ.  ഇനിയും താഴേക്കുരുളാന്‍ പഴുതില്ലാതെ അവ നദിയുടെ തീരത്ത് യാത്ര  അവസാനിപ്പിക്കുകയായിരുന്നിരിക്കണം. &lt;p&gt;തൊടുപുഴയില്‍ നിന്നുള്ള `കോമ്രേഡ്’ ബസില്‍ ആദ്യം പന്നിയാര്‍കൂട്ടിയിലെ  വീട്ടില്‍ ചെല്ലുന്നതിന് മുമ്പുള്ള വര്‍ഷമാണ് മലമുകളില്‍ നിന്ന് മറ്റൊരു  ഉരുള്‍ നദിയിലേക്കു പതിച്ചത്. ഓരോ ഉരുളുകള്‍ക്കും ലക്ഷ്യമായി താഴെ ഒരു  നദിയുണ്ടാകുമെന്നറിഞ്ഞത് അന്നാണ്. വീടിന്‍റെ പിന്നില്‍ ചെങ്കുത്തായ മലയാണ്.  അതിന്‍റെ വശം ചെത്തി ബസുകള്‍ക്കുപോകാന്‍ ചെളിയും തരിക്കല്ലുകളും മൂടിയ  ടാറിട്ട റോഡ്. വാഹനങ്ങള്‍ പോകുന്നത് വീടിനു മീതേക്കൂടിയാണോ എന്നു  തോന്നിപ്പോകും. മലമുകളില്‍ നിന്നു വന്ന ഉരുളിള്‍ ഒലിച്ചുപോയ റോഡ് ഒരു ബസിനു  കഷ്‌ടിച്ചുപോകാനാകുന്ന വിധത്തില്‍ പുതുക്കിപ്പണിതിട്ടുണ്ട്. ഉരുള്‍  വന്നപ്പോള്‍ ഒലിച്ചുപോയ വീടിന്‍റെ ചായ്‌പ് വീണ്ടും ഓലകെട്ടി  പുനര്‍നിര്‍മിച്ചിരിക്കുന്നു. എന്നിട്ടും ഉരുളിന്‍റെ കരുത്ത് മനസ്സില്‍  പതിഞ്ഞിരുന്നില്ല.&lt;/p&gt;  &lt;p&gt;മഴ നിര്‍ത്താത പെയ്യുന്ന രാത്രികള്‍ അന്നു ഭയമായിരുന്നു. നിരന്തരമായി  ഉണ്ടാകുന്ന ചെറിയ ഭൂചലനങ്ങള്‍. ശക്തമായി വീശുന്ന കാറ്റ്. നിറുത്താതെ  പെയ്യുന്ന മഴ. മണ്‍കട്ടകള്‍കൊണ്ടു നിര്‍മിച്ച വീടിന്‍റെ മേല്‍ക്കൂര  വിലകുറഞ്ഞ ഷീറ്റുകളായിരുന്നു. ചാക്കു ഷീറ്റുകളെന്നു പറയും. ശക്തമായ  കാറ്റില്‍ അവ ഇളകിപ്പറന്നുപോകും. എത്രയോ രാത്രികള്‍ മഴവെള്ളം പതിക്കുന്ന  മുറികളില്‍ ഉറങ്ങാതിരുന്നിരിക്കുന്നു. മണ്ണെണ്ണ വിളക്കുകള്‍ക്ക് കാറ്റിനെ  ചെറുക്കാന്‍ ശക്തിയില്ലാതിരുന്നതിനാല്‍ ഇരുട്ടായിരുന്നു കൂട്ട്. ഒടുവില്‍  കണ്ണുകളില്‍ ഉറക്കംതൂങ്ങി തളരുമ്പോള്‍ വീണ്ടും കാറ്റിന്‍റെ ഇരമ്പം  ശക്തമാകും. ഉറക്കം കെട്ടുപോകും. വൃക്ഷശിഖരങ്ങള്‍ ഒടിഞ്ഞുവീഴുന്ന  കരപിരശബ്‌ദം വീണ്ടും വീണ്ടും ഭയപ്പെടുത്തും.&lt;/p&gt; &lt;p&gt;&lt;img class="aligncenter size-full wp-image-19445" title="dsc_0382_copy" src="http://www.keralawatch.com/election2009/wp-content/uploads/2009/10/dsc_0382_copy.jpg" alt="dsc_0382_copy" height="356" width="480" /&gt;&lt;/p&gt; &lt;p&gt;വീട് കുന്നിന്‍റെ മുകളിലായിരുന്നതിനാല്‍ ഉരുള്‍പൊട്ടല്‍ മുകളില്‍ വന്നു  പതിക്കുമെന്ന് ഭയപ്പെട്ടിരുന്നില്ല. പക്ഷെ, മുന്നിലെ മുറ്റം  കെട്ടിപ്പൊക്കിയിരുന്ന കയ്യാല തകര്‍ന്ന് വീട് ഉരുളായി താഴേക്കു പോകുമോ  എന്നു ഭയന്നിരുന്നു. കനത്ത കാറ്റും മഴയും മൂലം ജീവിതം ദുരിതമയമാകുമ്പോള്‍  ജില്ലാകളക്ടര്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കും.  ചിലപ്പോള്‍ ഒരാഴ്‌ചയിലധികം അതു നീളും. ചീഞ്ഞ മഴയേയും നശിച്ച കാറ്റിനേയും  ഭീതിയോടെ നോക്കി സ്‌കൂളില്‍ പോകാതെ പുതപ്പിനടിയില്‍ ചുരുണ്ടുകൂടിയിരുന്ന  കാലം.&lt;/p&gt; &lt;p&gt;എണ്‍പതുകളുടെ അവസാനം വരെ പത്രമാധ്യമങ്ങള്‍ക്കൊന്നും ഹൈറേഞ്ചില്‍  പ്രതിനിധികളുണ്ടായിരുന്നില്ല. ഏജന്‍റുമാരായിരുന്നു വാര്‍ത്ത  കൊടുത്തിരുന്നത്. പലപ്പോഴും പിറ്റേന്ന് ചെറിയൊരു വാര്‍ത്തയാകും വരിക.  തൊട്ടടുത്തദിവസം തൊടുപുഴയില്‍ നിന്നു മലകയറി ലേഖകരും ഫോട്ടോഗ്രാഫര്‍മാരും  വരും. അവശിഷ്‌ടങ്ങളുടെ പടവും ദുരന്തത്തിന്‍റെ കദനകഥകളുമായി അവര്‍  മലയിറങ്ങൂം. വീട്ടുമുറ്റത്തു സംഭവിച്ച ദുരന്തത്തിന്‍റെ കരളലിയിക്കുന്ന കഥ  രണ്ടോ മൂന്നോ ദിവസത്തിനുശേഷം വായിച്ച് നെടുവീര്‍പ്പിടും.&lt;/p&gt;  &lt;p&gt;ഓരോ ഉരുളുകളും വാഹനങ്ങളെ വഴിയില്‍ കുടുക്കിയിരുന്നു. മുണ്ടക്കയത്തു  നിന്ന് കട്ടപ്പനയ്‌ക്കും കുമളിക്കുമുള്ള റോഡുകളിലും നേര്യമംഗലത്തുനിന്ന്  ഇടുക്കിക്കും അടിമാലിക്കുമുള്ളവഴികളിലും നിരന്തരം മണ്ണും കല്ലും വിഘാതം  സൃഷ്‌ടിച്ചു. ഇടറോഡുകളുടെ കാര്യം പറയുകയും വേണ്ട. ഒരു വശത്തെ മലയില്‍  നിന്ന് അഗാധമായ താഴ്‌ചയിലേക്കുള്ള ഉരുളുകളുടെ പ്രയാണം റോഡുകളെ തകര്‍ത്തു.  ചിലപ്പോഴൊക്കെ കല്ലും വെള്ളവുമില്ലാതെ മണ്ണുമാത്രം വന്‍പാളിയായി അടര്‍ന്നു  വീണു. അവയ്‌ക്കിടയിലും മനുഷ്യജീവനുകള്‍ ഒടുങ്ങിയിട്ടുണ്ട്. മഴക്കാലത്ത്  ഹൈറേഞ്ചില്‍ നിന്നുള്ള ബസുകളില്‍ യാത്രക്കാര്‍ കുറവായിരുന്നു. കാരണം ഏതു  നിമിഷവും മണ്ണിടിഞ്ഞോ മരം വീണോ ഗതാഗതം തടസ്സപ്പെടാം. അങ്ങിനെയുണ്ടാകുന്ന  തടസ്സങ്ങള്‍ മാറ്റാന്‍ ഇന്നും ഹൈറേഞ്ചിലെ അഗ്നിശമനവിഭാഗത്തിന്  സജ്ജീകരണമില്ല.&lt;/p&gt; &lt;p&gt;ബൈസണ്‍വാലിയിലും മൂലമറ്റത്തും കുന്തളംപാറയിലും ഉരുള്‍പൊട്ടിയപ്പോഴൊക്കെ  അതിന്‍റെ വിവരങ്ങള്‍ പിറ്റേന്നു പത്രം കിട്ടുമ്പോഴാണ് അറിഞ്ഞിരുന്നത്.  റേഡിയോ വാര്‍ത്തയില്‍ ഒരിക്കലും വിശദാംശങ്ങള്‍ ഉണ്ടായിരുന്നില്ല.  കാലാവസ്ഥാപ്രവചനത്തില്‍ തീരദേശത്തു കാറ്റുവീശുന്ന വിവരം മാത്രമേ കാണൂ.  പക്ഷെ, ആ കാറ്റ് മലമടക്കുകളിലും ആഞ്ഞുവീശാറുണ്ടായിരുന്നു.  മീന്‍പിടുത്തക്കാര്‍ക്കുള്ള മുന്നറിയിപ്പ് മലയോരത്തെ  കര്‍ഷകര്‍ക്കുകൂടിയുള്ളതായിരുന്നു.&lt;/p&gt; &lt;p&gt;&lt;img class="aligncenter size-full wp-image-19446" title="dsc_0497_copy" src="http://www.keralawatch.com/election2009/wp-content/uploads/2009/10/dsc_0497_copy.jpg" alt="dsc_0497_copy" height="289" width="480" /&gt;&lt;/p&gt; &lt;p&gt;പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണ്, 1992ല്‍. അത്തരത്തില്‍ നിറുത്താതെ മഴ  പെയ്‌തിരുന്ന ഒരു രാത്രി. തുലാവര്‍ഷമാണ്. പക്ഷെ ഇടിക്കും മിന്നലിനും ശക്തി  കുറവ്. കൃത്യമായി ഓര്‍ക്കുന്നു, വൃശ്ചികപ്പുലരിക്കു തൊട്ടുതലേന്ന്. കാറ്റും  മഴയും ശാന്തമായ ഏതോ ഒരു യാമത്തില്‍ ഒന്നുറങ്ങി. ഉണര്‍ന്നപ്പോള്‍ മഴ  പൂര്‍ണമായും മാറിയിരിക്കുന്നു. പക്ഷെ, ദൂരെ ഒരിരമ്പം കേള്‍ക്കാം.  വ്യക്തമാകാത്ത ഒരിരമ്പം. കുറച്ചു കഴിഞ്ഞപ്പോഴാണു ശ്രദ്ധിച്ചത്.  വീടിരിക്കുന്ന ചെറു കുന്നിനു താഴെ ഒഴുകുന്ന തോട്ടിലൂടെ വെള്ളം  കൂലംകുത്തിയൊഴുകുന്നത് വൃക്ഷശിഖരങ്ങള്‍ക്കിടയിലൂടെ കാണാം. ഇതിനിടയില്‍ ആരോ  വന്നു പറഞ്ഞു. പാലാറില്‍ ഉരുള്‍പൊട്ടി.&lt;br /&gt;ഉടുമ്പഞ്ചോല താലൂക്കിന്‍റെ ആസ്ഥാനമായ നെടുങ്കണ്ടത്തുനിന്ന് അഞ്ചാറു  കിലോമീറ്റര്‍ അകലെയുള്ള കുഗ്രാമമാണ് പാലാര്‍. യാത്രക്ക് വല്ലപ്പോഴും വരുന്ന  ട്രിപ്പു ജീപ്പുകള്‍ മാത്രം ആശ്രയമായുള്ള ഗ്രാമം. അന്ന് രാത്രി  അവിടെയുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബം ഒലിച്ചുപോയി. ഒരു  പെണ്‍കുട്ടിയെമാത്രം ഭൂമിയില്‍ തനിച്ചാക്കിയിട്ട്. അങ്ങോട്ടുള്ള റോഡില്‍  മുട്ടൊപ്പം ചെളിയാണെന്ന് ആരോ പറഞ്ഞറിഞ്ഞു.&lt;/p&gt;  &lt;p&gt;പതിവുപോലെ കോളജിന് അവധി പ്രഖ്യാപിച്ചു. കല്ലാര്‍ പുഴയ്‌ക്കു കുറുകെ  മുണ്ടിയെരുമയിലുള്ള തൂക്കുപാലം (ആട്ടുപാലം എന്നും പറയും) കടന്നായിരുന്നു  ബസ് സ്റ്റോപ്പില്‍ എത്തിയിരുന്നത്. ആ വെള്ളപ്പൊക്കത്തില്‍ ആട്ടുപാലം  തകര്‍ന്നു. റോഡില്‍ വെള്ളം കയറി. ഇടുക്കി അണക്കെട്ടിലേക്ക് വെള്ളം  കൊണ്ടുപോകാനായി കല്ലാര്‍ ജംഗ്‌ഷനില്‍ നിര്‍മിച്ചിട്ടുള്ള ചെറു ഡാമില്‍  വെള്ളം നിറയുകയും അത് തുറന്നുവിടാനാകാതെ വരികയും ചെയ്‌തതാണ്  കല്ലാര്‍പുഴയിലെ ജലനിരപ്പുയരാന്‍ കാരണമായത്. ഒരു വശത്ത് ചെറുപാലങ്ങളെ  തകര്‍ത്ത് കോമ്പയാര്‍ നിറഞ്ഞൊഴുകുന്നു. മറുവശത്ത് കല്ലാറും. പുറംലോകവുമായി  ബന്ധം അറ്റ് ഒരു തുരുത്തിലായി ഞങ്ങളുടെ കുന്ന്.&lt;/p&gt; &lt;p&gt;വെള്ളം കുറഞ്ഞപ്പോള്‍, ഇരുമ്പുകമ്പിയിള്‍ തൂങ്ങി തകര്‍ന്നു കിടക്കുന്ന  ആട്ടുപാലത്തിന്‍റെ അവശേഷിപ്പില്‍ വെള്ളത്തിലൂടെ ഒലിച്ചുവന്ന ഭൂമിയുടെ  അവശിഷ്‌ടങ്ങള്‍ തങ്ങിക്കിടക്കുന്നതു കാണാമായിരുന്നു. രണ്ടു ദിവസത്തിനുശേഷം  കല്ലാറിലെ വെള്ളം അല്‍പം കൂടി കുറഞ്ഞപ്പോള്‍ പൊട്ടിക്കിടന്ന  തൂക്കുപാലത്തിന്‍റെ ഇരുമ്പുകമ്പിയില്‍ തൂങ്ങി മറുകരയെത്തി. വലിയൊരു  സാഹസികപ്രവൃത്തി ചെയ്തുവെന്ന തോന്നലായിരുന്നു അപ്പോള്‍. ഹൈറേഞ്ചില്‍  അവശേഷിച്ചിരുന്ന ആട്ടുപാലങ്ങള്‍ അപ്രത്യക്ഷമായത് ആ വെള്ളപ്പൊക്കത്തിലാണ്.&lt;br /&gt;പിന്നെയും എത്രയോ ഉരുള്‍പൊട്ടലുകള്‍. വാര്‍ത്തകളില്‍ നിന്ന് ഓരോ മരണവും അറിഞ്ഞുകൊണ്ടിരുന്നു.&lt;/p&gt;  &lt;p&gt;വര്‍ഷങ്ങള്‍ക്കു ശേഷം പത്രപ്രതിനിധിയായപ്പോള്‍ ഉരുളിന്‍റെ അനുഭവം  മറിച്ചായി. ഇരയേക്കാള്‍ ഇരപിടിയന്‍റെ മനസ്സ്. അക്കാത്ത്, 1997 ജൂലൈ 22നാണ്  അടിമാലിക്കടുത്ത് പഴമ്പള്ളിച്ചാലില്‍ ഉരുള്‍പൊട്ടിയ വാര്‍ത്ത  കാതിലെത്തിയത്. ചാനലുകള്‍ സജീവമാകാത്ത കാലം. ഹൈറേഞ്ചില്‍ വിരലിലെണ്ണാവുന്ന  വീടുകളില്‍ മാത്രമാണ് ടെലിവിഷനുള്ളത്. അതും കൊടൈക്കനാല്‍ നിലയത്തില്‍  നിന്നുള്ള സംപ്രേഷണം മാത്രം കിട്ടും.&lt;/p&gt; &lt;p&gt;മരണസംഖ്യയെപ്പറ്റി അഭ്യൂഹങ്ങള്‍ മാത്രം. ദുരന്തത്തില്‍ എത്രപേര്  മരിച്ചുവെന്ന് ഇപ്പോഴും തിട്ടമില്ല. ദിവസങ്ങളോളം വഴി മുടങ്ങി. അനേകം  വീടുകള്‍, കുടുംബങ്ങള്‍ ഒലിച്ചുപോയി. ഇരുപതിലധികംപേര്‍ മരിച്ചു.  ഇതിനിടിയല്‍ ആരോ പറഞ്ഞു, ഉരുളില്‍ ഒരു മാരുതി കാര്‍ പെട്ടിട്ടുണ്ടെന്ന്.  താഴെ നദിയില്‍ പതിച്ച കല്ലിനും മണ്ണിനുമിടയില്‍ രക്ഷാപ്രവര്‍ത്തകര്‍ അതു  തിരഞ്ഞു. തൊട്ടുമുന്നില്‍ ഉരുള്‍പൊട്ടി മണ്ണും കല്ലും വെള്ളവും റോഡിലേക്കു  പതിക്കുന്നതുകണ്ട് പിന്നാലെ വന്ന വാഹനത്തിലുണ്ടായിരുന്നവരായിരുന്നു  കാറിനെപ്പറ്റി പറഞ്ഞത്. പക്ഷെ, കാണാതായ കാറിനേയോ അതിലെ യാത്രക്കാരേയോ തേടി  ആരും വരാതിരുന്നതിനാല്‍ അത് വെറും അഭ്യൂഹം മാത്രമായി അവശേഷിച്ചു. ഇടുക്കി  ജില്ല കണ്ട ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തമായിരുന്നു അത്.&lt;/p&gt;  &lt;p&gt;ആ ഉരുള്‍പൊട്ടലില്‍ പെട്ടുപോയ ഒരു കുട്ടിയുടെ മൃതശരീരംപോലും ഇതുവരെ  കിട്ടിയിട്ടില്ല. കുട്ടിയുടെ ശരീരം തേടി രാത്രിയില്‍ മണ്ണുമാറ്റുന്നവരെ  നോക്കി റാന്തല്‍ വിളക്കിന്‍റെ വെളിച്ചത്തില്‍ നിശ്ചേതനായിരിക്കുന്ന  പിതാവിനെ പറ്റി ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജ് എവിടെയോ  പറഞ്ഞതോര്‍ക്കുന്നു.&lt;br /&gt;ചെറുതോണിയിലും മേപ്പാറയിലും മുരിക്കാശ്ശേരിയിലും ചെയിനായി ഉരുള്‍പൊട്ടിയ  മറ്റൊരു മഴക്കാലം ഓര്‍ക്കുന്നു. ഇന്നത്തേതുപോലെ ഉള്‍നാടുകളിലൂടെ ധാരാളം  റോഡുകള്‍ അന്നു വന്നിട്ടില്ല. വാര്‍ത്താവിനിമയ ബന്ധങ്ങളും കുറവ്. മൊബൈലോ  ഇന്റര്‍നെറ്റോ ഇല്ല.&lt;/p&gt; &lt;p&gt;&lt;img class="aligncenter size-full wp-image-19448" title="dsc_0371_copy" src="http://www.keralawatch.com/election2009/wp-content/uploads/2009/10/dsc_0371_copy.jpg" alt="dsc_0371_copy" height="319" width="480" /&gt;&lt;/p&gt; &lt;p&gt;കട്ടപ്പനയിലെ ലേഖകന്‍ മറ്റെവിടെയോ ഉരുള്‍പൊട്ടല്‍ എടുക്കാന്‍  പോയപ്പോഴാണ് 26 കിലോമീറ്റര്‍ അകലെയുള്ള എനിക്ക് ഫോണ്‍ വരുന്നത്.  മുരിക്കാശ്ശേരിയിലേക്കായിരുന്നുയാത്ര, ജീപ്പില്‍. വഴിയിലെല്ലായിടത്തും  മണ്ണിടിഞ്ഞുവീണിരിക്കുന്നു. റോഡരികിലെ ഉറവകളില്‍ നിന്ന് രൂപംകൊണ്ട മഴക്കാല  അരുവികള്‍ റോഡ് മുറിച്ചൊഴുകുന്നു. സമയത്തിനൊപ്പം ഓടിയെത്താനുള്ള  പാച്ചിലാണ്. കനത്ത മഴയേയും തണുപ്പിനേയും ചെറുക്കാന്‍ സ്വെറ്ററും ധരിച്ചുള്ള  യാത്ര.&lt;/p&gt; &lt;p&gt;മഴ മാറി നിന്ന പ്രഭാതത്തില്‍ ഒരെലിയെക്കണ്ട് അതിനു പിന്നാലെ പോയ  പെണ്‍കുട്ടിയായിരുന്നു മണ്ണിടിച്ചിലിന്‍റെ ഇര. വീടിരിക്കുന്ന മണ്‍തിട്ടയുടെ  മുകളില്‍ നിന്ന് താഴേയ്‌ക്കു വെട്ടിയ വഴിയിലൂടെ ഇറങ്ങിപ്പോയ കുരുന്നിനു  മീതേ മണ്ണിടിഞ്ഞുവീണു. മുത്തച്ഛന്‍റെ കണ്‍മുന്നിലുണ്ടായ ദുരന്തം.  അവിടെയെത്തുമ്പോള്‍ കുട്ടിയെ പുറത്തെടുക്കാന്‍ കുഴിച്ച കുഴി കാഴ്‌ചക്കാരെ  നോക്കി വാതുറന്നിരിക്കുന്നു. പിന്നീടും പലതവണ ഉരുള്‍പൊട്ടലിന്റെയും  മണ്ണിടിച്ചിലിന്‍റെയും ദുരിതചിത്രങ്ങള്‍ പുറംലോകത്തെ അറിയിക്കാനുള്ള  നിയോഗമുണ്ടായി. ഓരോ കദനകഥയിലും കണ്ണീര്‍ പരമാവധി കലര്‍ത്താന്‍ അനുഭവങ്ങളുടെ  ചൂര് ധാരാളമായിരുന്നു.&lt;/p&gt; &lt;p&gt;പിന്നീട്, കട്ടപ്പനയിലെ ഓഫിസില്‍ നിന്ന് വിദൂരതയിലേക്കു നോക്കുമ്പോള്‍  മലകള്‍ കോട്ടകെട്ടിയ പച്ചപ്പുകള്‍ക്കിടയില്‍ ഒരു കുന്നുകണ്ടിരുന്നു.  കുന്തളംപാറക്കുന്ന്. അതിന്‍റെ ചെരുവില്‍ വൃക്ഷങ്ങളില്ലാതെ താഴേക്കു നീളുന്ന  ഒരടയാളം. ഉരുള്‍പൊട്ടലുകള്‍ ഭൂമിയില്‍ നിത്യസ്‌മാരകം സൃഷ്‌ടിക്കുമെന്ന്  മനസ്സിലാക്കിയത് ആ കാഴ്‌ചയില്‍ നിന്നായിരുന്നു. അന്ന് അഞ്ചോ ആറോ പേര്‍  മരിച്ചുവത്രെ. അതിലൊരാളുടെ ശരീരം ഇപ്പോഴും കണ്ടെടുക്കാനാകാതെ  മണ്ണിനടിയിലാണ്. ഭൂമി അവരെ ഹൃദയത്തിലേക്കു സ്വീകരിച്ചതാകാം. ആ ഓഫീസില്‍  ജോലി ചെയ്‌ത അഞ്ചു വര്‍ഷത്തിനിടയില്‍ എത്രയോ തവണ ആ മുറിപ്പാടുനോക്കി  നിന്നിരിക്കുന്നു.&lt;/p&gt; &lt;p&gt;2002 ജൂലൈ. അന്നൊരു പ്രഭാതത്തില്‍ തൊടുപുഴ വെളിച്ചിയാനി മലമുകളിലെ  ഉരുള്‍പൊട്ടല്‍  വാര്‍ത്തയാണ് ഉണര്‍ത്തിയത്. മരണത്തെപ്പറ്റിയുള്ള  അഭ്യൂഹങ്ങളും അവസാനം എല്ലാവരേയും ഞെട്ടിച്ച ഒരു മരണവും സമ്മാനിച്ച  ഉരുള്‍പൊട്ടല്‍. മരിച്ചവരുടെ എണ്ണമോ ദുരന്തത്തിന്‍റെ വ്യാപ്‌തിയോ  ആയിരുന്നില്ല ആ ഞെട്ടലിനു കാരണം. മലയാള മാധ്യമചരിത്രത്തിലാദ്യമായി  കര്‍ത്തവ്യനിരതനായ ഒരു ഫോട്ടോഗ്രാഫറെ പ്രകൃതി അപഹരിച്ച ദിവസമായിരുന്നു അത്.  വിക്ടര്‍ ജോര്‍ജിനെ.&lt;/p&gt; &lt;p&gt;&lt;img class="aligncenter size-full wp-image-19449" title="2003070600230403" src="http://www.keralawatch.com/election2009/wp-content/uploads/2009/10/2003070600230403.jpg" alt="2003070600230403" height="300" width="288" /&gt;&lt;/p&gt; &lt;p&gt;തനിക്കു ഹിതകരമല്ലാത്തതു പ്രവര്‍ത്തിക്കുന്നവരെ ആക്രമിച്ചോടിക്കുന്ന  ക്ഷുഭിതമനസ്സുകളെയാണ് അന്ന് പ്രകൃതി ഓര്‍മിപ്പിച്ചത്. അഞ്ചോളം ജീവനുകള്‍  അപഹരിച്ചശേഷം ശാന്തയായ പ്രകൃതിയുടെ വ്രണങ്ങള്‍ ക്യാമറക്കണ്ണുകളിലൂടെ  പകര്‍ത്തുകയായിരുന്നു വിക്ടര്‍. ഇടുക്കിയില്‍ പലയിടത്തും ഉരുളുകള്‍ ചെറുതും  വലുതുമായ ദുരന്തങ്ങളുണ്ടാക്കിയപ്പോള്‍ തോളില്‍ ക്യാമറ ബാഗും തൂക്കി  ഓടിയെത്തിയ, പ്രകൃതിയേയും മഴയേയും സ്‌നേഹിച്ച വിക്‌ടറിനെ മറ്റൊരു ഉരുളിന്റെ  രൂപത്തിലെത്തി അവള്‍ സ്വന്തമാക്കി. രണ്ടുമൂന്നുദിവസം തന്റെ ഇളകിമറിഞ്ഞ  ബാഹ്യചര്‍മ്മത്തിനിടയില്‍ ഒളിപ്പിച്ചശേഷമാണ് വിക്‌ടറിനെ ഭൂമി ഒരു  ഓര്‍മയാക്കി തിരിച്ചുനല്‍കിയത്.&lt;/p&gt; &lt;p&gt;എന്നിട്ടും ഇടുക്കിക്കാര്‍ പഠിച്ചില്ല. ഒലിച്ചുപോകാനുള്ള മേല്‍മണ്ണ്  മുഴുവന്‍ ഒലിച്ചുതീര്‍ന്നാല്‍, പൊട്ടാനുള്ള ഉരുളുകളെല്ലാം  പൊട്ടിത്തീര്‍ന്നാല്‍ നിരായുധയായ ഭൂമിക്കുമീതേ ആധിപത്യം  ഉറപ്പിക്കാമെന്നുതന്നെയായിരുന്നു കര്‍ഷകജനതയുടെ കണക്കുകൂട്ടല്‍.  നിസ്സഹായജന്മങ്ങളുടെ പ്രതീക്ഷയായിരുന്നു അതെന്നു കരുതുകയാകും ശരി. ഓരോ  മഴയിലും കാറ്റിലും കുരുമുളകുചെടികളും ഏലവും കാപ്പിയുമെല്ലാം  മണ്ണടിയുമ്പോള്‍ അവര്‍ക്കു മുന്നില്‍ ഭാവിയും ഇരുളടഞ്ഞു. കൂടുതല്‍  കരുത്തോടെ അവര്‍ ഭൂമി വീണ്ടും വെട്ടിപ്പിടിച്ചു, ഒരു വെല്ലുവിളിപോലെ.&lt;/p&gt;  &lt;p&gt;അങ്ങിനെയൊരിക്കല്‍ പ്രകൃതി മറ്റൊരു വികൃതികാട്ടി. കുളമാവിനു മുകളില്‍  ഉരുള്‍പൊട്ടിയെന്നായിരുന്നു ആദ്യ വാര്‍ത്ത. പക്ഷെ, മനുഷ്യനൊരുക്കിയ ഒരു  കെണി പ്രകൃതി തകര്‍ക്കുകയായിരുന്നു അവിടെ. കുരുന്നുകളുള്‍പ്പെടെ കുറേ  ജീവനുകള്‍ അവിടെയും പൊലിഞ്ഞു. മലമുകളിലെ തോട്ടം നനയ്‌ക്കാന്‍ വെള്ളം  ശേഖരിക്കുന്നതിനായി ഏതോ പണക്കാരന്‍ തീര്‍ത്ത തടയണയായിരുന്നു  പൊട്ടിത്തകര്‍ന്നത്. കുതിച്ചൊഴുകിയ വെള്ളത്തിനൊപ്പം വഴിയിലെ കല്ലും മണ്ണും  മരവും ചേര്‍ന്നപ്പോള്‍ അതിനും ഉരുള്‍പൊട്ടലെന്ന് ആദ്യം പേരുവീണു.&lt;br /&gt;ഇത്തരത്തില്‍ ആയിരക്കണക്കിനു തടയണകള്‍ ഇപ്പോഴും ഇടുക്കിയുടെ സിരകളില്‍  നീരോട്ടം തടഞ്ഞു നിലകൊള്ളുന്നുണ്ട്. ഇടുക്കിയുടെ മാറിലെ ചെറുതും വലുതുമായ  അണകളില്‍ മഴക്കാലത്ത് കെട്ടി നിര്‍ത്തുന്നത് ഏകദേശം 150 ടി.എം.സി.  വെള്ളമാണ്. ഒരു ടി.എം.സി. എന്നാല്‍ നൂറുകോടി ഘനഅടി എന്നര്‍ഥം.&lt;/p&gt;തന്‍റെ ശരീരത്തില്‍ നിന്ന് ഓരോ പച്ചപ്പുകളും അരിഞ്ഞുമാറ്റുമ്പോഴും മാംസം  ചെത്തിയെടുക്കുമ്പോഴും സഹിച്ചുനില്‍ക്കുന്ന പ്രകൃതി, താണ്‌ഡവം  തുടങ്ങിയാല്‍ പിന്നെ തടുക്കാനാവില്ല. രണ്ടുമൂന്നുവര്‍ഷം മുമ്പ് മൂന്നാറില്‍  കണ്ടതും അതാണ്. ഉരുള്‍പൊട്ടലായിരുന്നില്ല അവിടെ. കുന്നുകള്‍ ചെത്തിമാറ്റി  നിര്‍മിച്ച കെട്ടിടങ്ങള്‍ക്കുമീതേ പ്രകൃതിയുടെ ശാപാഗ്നി പതിച്ചു. ഒരു  സായംസന്ധ്യയില്‍ മണ്ണിടിച്ചിലില്‍പെട്ട് ടൗണ്‍  മധ്യത്തിലെ അന്തോണിയാര്‍  കോളനി തുടച്ചുമാറ്റപ്പെട്ടു. കെട്ടിടങ്ങള്‍ നിലംപരിശായി. അവിടെയും ഒടുങ്ങി  കുറേ നിസ്സഹായ ജീവനുകള്‍. പ്രകൃതി സ്വയം ഇടുക്കിയില്‍ ഏല്‍പിച്ച അവസാനത്തെ  മുറിവായിരുന്നു മൂന്നാറിലേത്. ആ മുറിവുകളുടെ പാടും ഇപ്പോഴും  ഉണങ്ങിയിട്ടില്ല. വാര്‍ത്താവിനിമയ സംവിധാനങ്ങളെല്ലാം തകരാറിലായപ്പോള്‍ ഈ  ആധുനികയുഗത്തിലും അതിന്റ വാര്‍ത്തകളും ചിത്രങ്ങളും പുറംലോകത്ത്  വ്യക്തമായിക്കിട്ടാന് വൈകി. &lt;p&gt;പൊന്‍മുടി അണക്കെട്ടില്‍ കെട്ടി നിര്‍ത്തുന്ന വെള്ളം തുരങ്കത്തിലൂടെ  വെള്ളത്തൂവലിനു മുകളിലെ സര്‍ജുകുന്നില്‍ എത്തിച്ച് അവിടെ നിന്ന്  പെന്സ്റ്റോക്ക് പൈപ്പുവഴി പന്നിയാര്‍ പവര്‍ഹൗസില്‍ കൊണ്ടുവന്ന് വൈദ്യുതി  ഉല്‍പാദിപ്പിക്കുന്നത് അപ്പച്ചിയുടെ വീട്ടില്‍ പോയ കൗമാരകാലത്ത്  അത്ഭുതകരമായ കാഴ്‌ചയായിരുന്നു. കറന്‍റ് എടുത്ത ശേഷം പുറത്തേക്കു വരുന്ന  വെളളത്തിന് കൊടും ചൂടായിരുന്നു. സുസ്‌മേഷ് ചന്ത്രോത്തിന്റെ `ഡി’ എന്ന  നോവലില്‍ ഈ സര്‍ജുകുന്നും പെന്‍സ്റ്റോക്ക് പൈപ്പും വായിച്ച് സ്‌മൃതികളെ  ഉണര്‍ത്തി ഏതാനും നാളുകള്‍ക്കുശേഷമാണ്, രണ്ടുവര്‍ഷം മുമ്പ് അവിടെയും  പ്രകൃതി പിണങ്ങിയത്. പെന്‍സ്റ്റോക്ക് പൈപ്പുകളിലേക്കുള്ള വാല്‍വുകള്‍  തല്ലിത്തകര്‍ത്ത് വെള്ളം താഴേക്ക് കുതിച്ചൊഴുകി. പന്നിയാര്‍ പവര്‍ഹൗസ്  ഇപ്പോഴും പ്രതാപം വീണ്ടെടുത്തിട്ടില്ല. മനുഷ്യന് സൃഷ്‌ടിച്ച ആ  ഉരുള്‍പൊട്ടലില് കാണാതായ ഒരു യുവാവ് ഇപ്പോള് മണ്ണിലും വെള്ളത്തിലുമായി  ലയിച്ചുചേര്‍ന്നിട്ടുണ്ടാകും.&lt;/p&gt;  &lt;p&gt;ഇടുക്കിയില്‍ ഉരുള്‍പൊട്ടലിനോ മണ്ണിടിച്ചിലിനോ ഇരയാകാത്ത ഗ്രാമങ്ങളും  പട്ടണങ്ങളും കുറവാണ്. മൂന്നാര്‍ ദുരന്തത്തിനുശേഷം നടുക്കുന്ന ഒരു  മണ്ണിടിച്ചിലോ, പന്നിയാര്‍ ദുരന്തത്തിനുശേഷം ജലതാണ്‌ഡവമോ ഇടുക്കിയില്‍  കാര്യമായി ഉണ്ടായില്ല. അര്‍ഥവത്തായ ഒരു ശാന്തതയിലായിരുന്നു ഇടുക്കി. പക്ഷെ,  വിവിധ ഭാഗങ്ങളിലായി ചിതറിക്കിടന്നിരുന്ന ഭയം ഒരുമിച്ച് ഓരോ മഴക്കാലത്തും  ഇടുക്കിയെ ഇപ്പോഴും ചകിതരാക്കുന്നുണ്ട്. ചുണ്ണാമ്പും ശര്‍ക്കരയും കൊണ്ടു  തീര്‍ത്ത മുല്ലപ്പെരിയാര്‍ എന്ന അണ കുട്ടികള്‍ മഴയത്തു കളിക്കാന്‍  തീര്‍ക്കുന്ന മണ്‍കട്ടകളെപ്പോലെ ഏതു നിമിഷമാണ് തകരുകയെന്ന് അവര്‍  ഭയക്കുന്നു.&lt;/p&gt;  &lt;p&gt;ആ ഭയത്തെ ഒരു നിമിഷത്തേക്ക് സ്‌തബ്‌ധമാക്കിക്കൊണ്ടാണ് ശാന്തയായിരുന്ന  മുല്ലപ്പെരിയാര്‍ ജലസംഭരണിയില്‍ ജലകന്യകയെന്ന ബോട്ട് നാല്‍പതിലധികം  ജീവനുകളെ മുക്കിക്കൊന്നത്. ഇടുക്കി ഇത്തരത്തിലൊരു വന്‍ദുരന്തം  പ്രതീക്ഷിച്ചിരുന്നില്ലെന്നതു വാസ്‌തവമാണ്. മലമുകളില്‍ നിന്ന്  ഇരമ്പിയാര്‍ത്തു വരുന്ന ജലതാണ്‌ഡവം കണ്ടു ശീലിച്ചവര്‍ക്ക് നിശ്ചലവും  ശാന്തവുമായ ഒരു തടാകം ഈ ചതി ചെയ്‌തുവെന്ന് ഇപ്പോഴും  വിശ്വസിക്കാനാകുന്നില്ല. പ്രതീക്ഷകള്‍ക്കും അപ്പുറത്തുള്ള ദുരന്തങ്ങളാണല്ലോ  നമ്മെ കാത്തിരിക്കുന്നത്. അതിനുമപ്പുറം പ്രതീക്ഷിക്കുന്ന ഒരു ദുരന്തം  സംഭവിക്കില്ലെന്ന് പറയാനുമാകില്ല.&lt;/p&gt; ഇടുക്കിയില്‍ നിന്നു മലയിറങ്ങിപ്പോയവരേയും ആ ഭയമാണ് വിടാതെ  പിന്തുടരുന്നത്. ഏതാനും മാസം മുമ്പ് ഒരു അര്‍ധരാത്രിയില്‍ ചെറുതോണിയില്‍  ഭൂമി കുലുങ്ങിയപ്പോള്‍ തിരുവനന്തപുരത്തു താമസമാക്കിയ എന്റെ മൊബൈല്‍  വിറച്ചത് അതിനാലാണ്. രായ്‌ക്കു രാമാനം ഇടുക്കിയുടെ ഓരോ കോണിലും  കിടന്നുറങ്ങിയിരുന്ന ബന്ധുക്കളേയും സുഹൃത്തുക്കളേയും വിളിച്ചുണര്‍ത്തി.  ചിലരൊക്കെ ഭൂചലനം അറിഞ്ഞ് അപ്പോഴേക്കും ഉണര്‍ന്നിരുന്നു. രാത്രിയില്‍  ഭൂമിയുടെ ഹൃദയത്തില്‍ നിന്നുയരുന്ന മുഴക്കം ഒരിരമ്പമായി കാതുകളിലേക്ക്,  ശരീരത്തിലേക്ക് പതിക്കുന്നുണ്ടോ എന്ന് ഓരോരുത്തരും ആശങ്കപ്പെട്ടു. പിന്നീട്  തിരുവനന്തപുരത്ത് ഭൂമി കുലുങ്ങിയ വാര്‍ത്ത അറിഞ്ഞ് ഇടുക്കിയില്‍ നിന്നു  വന്ന ഫോണ്‍കോളുകളിലും ആ ആശങ്ക ഉണ്ടായിരുന്നു. ഇടുക്കിയുടെ ഓരോ  മഴക്കാലരാത്രിയും അത്തരമൊരാശങ്കയിലേക്കാണ് കണ്ണടയ്‌ക്കുന്നത്&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5270237133669887582-3287550424397417443?l=vakrabuddhi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vakrabuddhi.blogspot.com/feeds/3287550424397417443/comments/default' title='Post Comments'/><link rel='replies' type='text/html' href='http://vakrabuddhi.blogspot.com/2011/07/blog-post_18.html#comment-form' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5270237133669887582/posts/default/3287550424397417443'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5270237133669887582/posts/default/3287550424397417443'/><link rel='alternate' type='text/html' href='http://vakrabuddhi.blogspot.com/2011/07/blog-post_18.html' title='ഉരുള്‍ സ്‌മാരകങ്ങള്‍'/><author><name>ടി.സി.രാജേഷ്‌</name><uri>http://www.blogger.com/profile/17645513784550033063</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_IWeIAPNQsyg/TE2vA1bpUvI/AAAAAAAAAGs/yB7_zANhono/S220/face.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-5270237133669887582.post-4736364215205249008</id><published>2011-07-12T20:49:00.001+05:30</published><updated>2011-07-12T20:52:36.451+05:30</updated><title type='text'>മാനത്തുകണ്ണികളെയും മാനംകെടുത്തുന്ന ബാല്യം...</title><content type='html'>&lt;span style="font-size:100%;"&gt;'കളിക്കൂട്ടുകാര്‍' എന്ന വാക്കിന്റെ നിഷ്‌കളങ്കതയും അര്‍ഥവ്യാപ്‌തിയും നമുക്ക്‌ നഷ്ടപ്പെടുകയാണോ? ബാല്യത്തില്‍ കോരിച്ചൊരിയുന്ന മഴയത്ത്‌ ഒരു കുടക്കീഴില്‍ നനഞ്ഞൊട്ടി നടന്നുപോയ ബാല്യങ്ങള്‍ നമ്മുടെ കണ്‍വെട്ടത്തു നിന്നു മറയുന്നു. താഴ്‌ന്ന ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ കൈപിടിച്ചു സുരക്ഷിതയാക്കി വീട്ടിലെത്തിക്കാന്‍ വിശ്വസിച്ചേല്‍പിച്ചിരുന്ന കൊച്ചു ചേട്ടന്‍മാരേയും ഭയത്തോടെ നോക്കേണ്ട അവസ്ഥയിലേക്കു മാതാപിതാക്കള്‍ മാറുകയാണ്‌. അഞ്ചു വയസ്സുമാത്രം പ്രായമുള്ള പെണ്‍കുട്ടിയ പീഢിപ്പിക്കാന്‍ ശ്രമിച്ച്‌ കൊലപ്പെടുത്തിയത്‌ വികാരങ്ങളുറയ്‌ക്കാത്ത പത്തുവയസ്സുകാരനാണെന്നറിയുമ്പോള്‍ നിസ്സംഗതയോടെ ആ വാര്‍ത്ത കേട്ടിരിക്കാന്‍ മലയാളിക്കു കഴിയുമോ?&lt;br /&gt;പിറന്നുവീഴുന്നത്‌ പെണ്‍കുഞ്ഞാണെങ്കില്‍, അവള്‍ വളര്‍ന്നു വലുതാകുമ്പോള്‍ വിവാഹം കഴിച്ചയക്കാനുള്ള ബുദ്ധിമുട്ടിലാണ്‌ പണ്ടൊക്കെ മാതാപിതാക്കള്‍ വിഷമിച്ചിരുന്നത്‌. ഇന്ന്‌ അതല്ല അവസ്ഥ. പിറന്നു വീഴുമ്പോള്‍ മുതല്‍ പെണ്‍കുട്ടികള്‍ക്കു ചുറ്റും സുരക്ഷയുടെ വലയം സൃഷ്ടിക്കാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിതരാകുകയാണ്‌. അഞ്ചും ആറും വയസ്സുവരെ ഉടുതുണിയും മറുതുണിയുമില്ലാതെ വീട്ടുമുറ്റങ്ങളില്‍ ഓടിക്കളിച്ചിരുന്ന കുട്ടികള്‍ ഇനിയുണ്ടാകില്ല. കാരണം നഗ്നതയുടെ വ്യാപ്‌തിയിലേക്ക്‌ പത്തുവയസ്സുകാരന്റെ കൂടി കണ്ണുകള്‍ നീണ്ടു തുടങ്ങിയിരിക്കുന്നു. ഓരോ പെണ്‍കുട്ടിയും പത്തു വയസ്സുകാരനെ മുതല്‍ എഴുപതുകാരനെ വരെ ഭയക്കേണ്ട സ്ഥിതിയിലേക്ക്‌ കാര്യങ്ങള്‍ വഴിതെറ്റിയിരിക്കുന്നു.&lt;br /&gt;കഴിഞ്ഞയാഴ്‌ച ഇടുക്കി നെടുങ്കണ്ടത്തിനടുത്ത്‌ വട്ടപ്പാറയിലാണ്‌ അഞ്ചു വയസ്സുകാരിയ പത്തുവയസ്സുകാരന്‍ പീഢനശ്രമത്തിനിടയില്‍ കൊലപ്പെടുത്തിയത്‌. വാല്‍മാക്രികളെ കാണിക്കാന്‍ കുളക്കരയില്‍ കൊണ്ടുപോകുകയും കൂട്ടുകാരി കാല്‍വഴുതി വെള്ളത്തില്‍ വീണാല്‍ രക്ഷിക്കാന്‍ ശ്രമിക്കുകയോ നിലവിളിച്ച്‌ ആളെക്കൂട്ടുകയോ ഒക്കെ ചെയ്‌തിരുന്ന കാലം പോയ്‌മറഞ്ഞുവെന്നാണ്‌ ഈ സംഭവം ഞെട്ടലോടെ നമ്മെ ഓര്‍മിപ്പിക്കുന്നത്‌. കുട്ടികളുടെ ആകാംക്ഷ വാല്‍മാക്രികളിലും വെള്ളത്തില്‍ ഓടിക്കളിക്കുന്ന മാനത്തുകണ്ണികളിലുമല്ല. മഷിപ്പച്ചകള്‍ തേടിനടന്ന ബാല്യം മറ്റെന്തൊക്കെയോ തേടിത്തുടങ്ങിയിരിക്കുന്നു. നിയന്ത്രണം നഷ്ടപ്പെട്ട കൗമാരത്തെ നാം ബാല്യത്തിലേക്കു പറിച്ചു നട്ടു തുടങ്ങിയിരിക്കുന്നു.&lt;br /&gt;ഈ സംഭവത്തിന്‌ ഒരു മാസം മുമ്പാണ്‌ വട്ടപ്പാറയില്‍ നിന്ന്‌ ഇരുപതു കിലോമീറ്റര്‍ മാത്രം അകലെയുള്ള മേപ്പാറയില്‍ സമാനമായ മറ്റൊരു സംഭവമുണ്ടായത്‌. അവിടെ അഞ്ചു വയസ്സുകാരിയെ കൊലപ്പെടുത്തി മരപ്പൊത്തില്‍ തിരുകിയത്‌ പതിമൂന്നുകാരനായിരുന്നു. പെണ്‍കുട്ടിയുടെ മരണകാരണം അവിടെ ലൈംഗികപീഢനത്തിനുള്ള ശ്രമം തന്നെ.&lt;br /&gt;ലൈംഗികകതയുടെ അര്‍ഥമോ അനുഭൂതിയോ തിരിച്ചറിഞ്ഞു തുടങ്ങുംമുമ്പാണ്‌ ഇവിടെ കുട്ടികള്‍ പീഢനത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുന്നത്‌. കുട്ടിപ്പാവാടയുമിട്ട്‌ തനിക്കൊപ്പം നടന്നുവരുന്ന പെണ്‍കുട്ടിയെ അവന്‍ വെറുമൊരു 'ജനനേന്ദ്രിയം' മാത്രമായി കണ്ടുതുടങ്ങിയിരിക്കുന്നു. മനശ്ശാസ്‌ത്രപരമായി ഈ മാനസ്സികാവസ്ഥയെ നാം വിശകലനം ചെയ്യുമ്പോഴും അതിലുമുപരിയായ നടുക്കം പെണ്‍മക്കളുണ്ടാകുന്ന ഓരോ മാതാപിതാക്കളും ഇപ്പോള്‍ അനുഭവിക്കുകയാണ്‌.&lt;br /&gt;നോക്കിനില്‍ക്കെ വളര്‍ന്നുവികസിച്ച സാങ്കേതികവിദ്യകളാണോ നമ്മുടെ പെണ്‍കുരുന്നുകളെപ്പോലും ഇത്തരത്തിലുള്ള അരക്ഷിതാവസ്ഥയിലേക്കു നയിച്ചിരിക്കുന്നത്‌? അതെയെന്ന്‌ ഉത്തരം പറയേണ്ടിവരും. കൊച്ചുപുസ്‌തകങ്ങളുടെ കാലത്ത്‌ സ്‌കൂള്‍ കുട്ടികള്‍ പാഠപുസ്‌തകത്തില്‍ ഒളിപ്പിച്ചു വച്ച്‌ അവ വായിച്ചാസ്വദിച്ചിട്ടുണ്ട്‌. പക്ഷെ, അവരാരും അതിലെ കഥകള്‍ തന്റെ കൂട്ടുകാരികളില്‍ പരീക്ഷിക്കാന്‍ ശ്രമിച്ചതായി നാം കേട്ടിട്ടില്ല. പിന്നീട്‌ അശ്ലീല സിഡികളും ചിലര്‍ക്കൊക്കെ വികാരങ്ങളിറക്കിവയ്‌ക്കാനുള്ള ഉപകരണം മാത്രമായിരുന്നു. പക്ഷെ, ചെറുബാല്യം മുതലേ മനുഷ്യനെന്നാല്‍ ലൈംഗികതയ്‌ക്കു വേണ്ടി മാത്രം ജീവിക്കുന്നവരാണെന്ന തോന്നലുളവാക്കും വിധം സാങ്കേതികവിദ്യയിലൂടെ അവ പ്രചരിച്ചപ്പോള്‍, അടുക്കളയിലെ അലമാരയില്‍ നിന്ന്‌ ഇഷ്ടപ്പെട്ട ഭക്ഷണസാധനം കട്ടെടുക്കുന്നതിലും ലാഘവത്തോടെ നമ്മുടെ കുരുന്നുകള്‍ മറ്റു പലതും അപഹരിക്കാന്‍ തുടങ്ങിയിരിക്കുന്നു.&lt;br /&gt;വട്ടപ്പാറയില്‍ പെണ്‍കുരുന്നിനെ പീഢിപ്പിച്ചു കൊലപ്പെടുത്തിയ ബാലന്റെ വീട്ടില്‍ അവന്റെ പിതാവ്‌ സ്ഥിരമായി നീലച്ചിത്രങ്ങള്‍ കണ്ടിരുന്നതായാണ്‌ വിവരം. അച്ഛന്‍ ആകാംക്ഷയോടെ കണ്ടിരിക്കുന്ന 'സിനിമ'കളിലെ അപരിചിതദൃശ്യങ്ങള്‍ അവനില്‍ മറ്റു ചില ആകാംക്ഷകള്‍ ഉണര്‍ത്തിവിട്ടു. അതിന്റെ പൂരണത്തിനായി അവന്‍ കണ്ടുപിടിച്ചത്‌ തന്റെ കൈവിരലില്‍ തൂങ്ങി സ്‌കൂള്‍ വിട്ടു വരുന്ന പെണ്‍കുരുന്നിന്റെ രഹസ്യപ്രദേശങ്ങളാണ്‌! ഇടിപ്പടങ്ങളില്‍ നായകനും വില്ലനും അടികൂടുന്ന ദൃശ്യങ്ങള്‍ കണ്ട്‌ ആവേശപ്പെട്ട്‌ കൂട്ടുകാരുമായി 'ഡിഷ്യും, ഡിഷ്യും' എന്ന്‌ ഒച്ചവച്ചു കളിച്ചിരുന്നു കുട്ടിയിലേക്ക്‌ തീര്‍ത്തും അപരിചിതമായ ദൃശ്യങ്ങള്‍ ആവേശത്തോടെ കണ്ടാസ്വദിക്കുന്ന അച്ഛന്‍ സൃഷ്ടിച്ചുവിട്ട താല്‍പര്യങ്ങളെന്തൊക്കെയാകുമെന്ന്‌ ഊഹിക്കാവുന്നതല്ലേയുള്ളൂ.&lt;br /&gt;മേപ്പാറയിലെ സംഭവത്തിനുപിന്നില്‍ പ്രചരിച്ചിരുന്നത്‌ മൊബൈല്‍ ഫോണിലെ ക്ലിപ്പിംഗുകളാണെന്നു വ്യക്തമായിരുന്നു. അശ്ലീല ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി അത്‌ സ്ഥിരമായി കണ്ടിരുന്ന കുട്ടികളുടെ സംഘത്തില്‍പെട്ട ബാലനാണ്‌ അവിടെ അഞ്ചു വയസ്സുകാരിയിലേക്കു തന്റെ ആകാംക്ഷകള്‍ ഇറക്കിവച്ചത്‌.&lt;br /&gt;പൂര്‍ണ നഗ്നരായി രതിയിലേര്‍പ്പെടുന്ന ദൃശ്യങ്ങളല്ല, മറിച്ച്‌ വസ്‌ത്രത്തിന്റെ പഴുതുകളിലൂടെയും മറ്റും പുറത്തുകാണുന്ന നേരിയ നഗ്നതകള്‍ക്കാണ്‌ ഇപ്പോള്‍ മൊബൈല്‍ ഫോണുകളിലും മറ്റും പ്രിയമേറെയുള്ളത്‌. ഒളിച്ചു വച്ചിരിക്കുന്നതിനുള്ളിലെന്തെന്നറിയാനുള്ള കുട്ടികളുടെ താല്‍പര്യം കൂടിയാകുമ്പോള്‍ ഇത്‌ ഫോണുകളില്‍ നിന്നും മറ്റും പുറത്തുചാടുന്നു.&lt;br /&gt;എം.മുകുന്ദന്റെ `ഈ ലോകം അതിലൊരു മനുഷ്യന്‍` എന്ന നോവലില്‍ നഗ്നത കാണാനുള്ള താല്‍പര്യം മൂത്ത്‌ ഉറങ്ങിക്കിടക്കുന്ന സ്വന്തം അമ്മായിയുടെ വസ്‌ത്രം മാറ്റി നോക്കുന്ന ഒരു കൗമാരക്കാരനുണ്ട്‌. പദ്‌മരാജന്‍ രചിച്ച 'രതിനിര്‍വ്വേദ'ത്തിലാകട്ടെ പ്രായത്തില്‍ മുതിര്‍ന്ന അധ്യാപികയിലേക്കാണ്‌ കൗമാരകുതൂഹലങ്ങള്‍ നീളുന്നത്‌. യഥാര്‍ഥ ജീവിതത്തില്‍ ഇങ്ങിനെ സംഭവിക്കുന്നുണ്ടാകാം. അപ്പോഴൊക്കെ അതിനെ കൗമാരത്തിന്റെ ചപലതകളായി കണ്ട്‌ ശാസിച്ചും ചെവിക്കുപിടിച്ചും നമുക്ക്‌ മറന്നുകളയാനാകും.&lt;br /&gt;പക്ഷെ, ആ ചാപല്യങ്ങള്‍ കൗമാരത്തിനും മുമ്പേ തുടങ്ങുകയും ബാല്യപൗരുഷം പിഞ്ചുബാല്യക്കാരികളില്‍ കുതൂഹലങ്ങള്‍ തുറന്നുവയ്‌ക്കുകയും ചെയ്യുമ്പോള്‍ പലപ്പോഴും രക്ഷിതാക്കള്‍ക്കുപോലും അതറിയാനാകില്ല. വട്ടപ്പാറയിലെ പെണ്‍കുരുന്നിനെ ഇതിനുമുമ്പ്‌ രണ്ടുതവണ താന്‍ പീഢിപ്പിച്ചിട്ടുണ്ടെന്ന ബാലന്റെ മൊഴിയോര്‍ക്കുക. തന്നെ കൈപിടിച്ചു വീട്ടിലാക്കുന്ന ചേട്ടന്‍ എന്താണു തന്നെ ചെയ്യുന്നതെന്നു തിരിച്ചറിയാനാകാത്ത ആ പെണ്‍കുരുന്ന്‌ എന്താണ്‌ തന്റെ മാതാതാപിതാക്കളോടു പറയുക. അയല്‍പക്കത്തെ ചേട്ടന്‍ അടിച്ചെന്നോ പിടിച്ചെന്നോ പറയാനാകില്ലല്ലോ. പീഡിപ്പിച്ചുവെന്നു പറയാനും ആ കുരുന്നിനറിയില്ല. അതാണ്‌ ബാല്യത്തിന്റെ പ്രതിസന്ധി.&lt;br /&gt;അതുകൊണ്ടാണ്‌ ആദ്യംപറഞ്ഞത്‌ ജനിച്ചുവീഴുമ്പോള്‍ മുതല്‍ ഓരോ പെണ്‍കുട്ടിക്കു ചുറ്റും ഊണിലും ഉറക്കത്തിലുമുള്‍പ്പെടെ സംരക്ഷണവലയം തീര്‍ത്തു സഞ്ചരിക്കേണ്ട ഗതികേടിലാണ്‌ മാതാപിതാക്കളെന്ന്‌. അവര്‍ വളര്‍ന്ന്‌ കൗമാരം കടന്നാല്‍ സ്വയം പ്രതിരോധകവചം തീര്‍ക്കാന്‍ അവളെ പ്രാപ്‌തയാക്കിയാല്‍ മാത്രമേ ഇനി ഓരോ മാതാപിതാക്കള്‍ക്കും അല്‍പമെങ്കിലും ആശ്വസിക്കാനാകൂ.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;Download: www.ieType.com/e.php?EyrMup&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5270237133669887582-4736364215205249008?l=vakrabuddhi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vakrabuddhi.blogspot.com/feeds/4736364215205249008/comments/default' title='Post Comments'/><link rel='replies' type='text/html' href='http://vakrabuddhi.blogspot.com/2011/07/blog-post.html#comment-form' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5270237133669887582/posts/default/4736364215205249008'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5270237133669887582/posts/default/4736364215205249008'/><link rel='alternate' type='text/html' href='http://vakrabuddhi.blogspot.com/2011/07/blog-post.html' title='മാനത്തുകണ്ണികളെയും മാനംകെടുത്തുന്ന ബാല്യം...'/><author><name>ടി.സി.രാജേഷ്‌</name><uri>http://www.blogger.com/profile/17645513784550033063</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_IWeIAPNQsyg/TE2vA1bpUvI/AAAAAAAAAGs/yB7_zANhono/S220/face.jpg'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-5270237133669887582.post-4585945335155290126</id><published>2011-05-17T15:52:00.005+05:30</published><updated>2011-05-17T15:58:58.724+05:30</updated><category scheme='http://www.blogger.com/atom/ns#' term='poison'/><category scheme='http://www.blogger.com/atom/ns#' term='furadan'/><title type='text'>'കുരുടാനോ'ടു ചെയ്ത കടുംകൈ</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/-lZ1naNTmlhU/TdJNSygOaII/AAAAAAAAAMw/K4DERenkiZ8/s1600/FURADAN-5G-4F-furadan.jpg"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 176px; height: 320px;" src="http://2.bp.blogspot.com/-lZ1naNTmlhU/TdJNSygOaII/AAAAAAAAAMw/K4DERenkiZ8/s320/FURADAN-5G-4F-furadan.jpg" alt="" id="BLOGGER_PHOTO_ID_5607629471219607682" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഇതൊരു കടുംകയ്യായിപ്പോയി. യു.ഡി.എഫ് സര്‍ക്കാര്‍ ഭരണത്തില്‍ നിന്നിറങ്ങിപ്പോകുമ്പോള്‍ കര്‍ഷക ആത്മഹത്യയായിരുന്നു പ്രധാന വിഷയം. ഇടതു മുന്നണി അധികാരത്തിലെത്തിയതോടെ കര്‍ഷക ആത്മഹത്യ തുലോം കുറഞ്ഞുവെന്നായിരുന്നു അവകാശവാദം. ഇപ്പോഴിതാ, ഇടതുസര്‍ക്കാര്‍ കര്‍ഷക ആത്മഹത്യകളില്ലാതെ ഒരു ടേം പൂര്‍ത്തിയാക്കുമ്പോള്‍ പണ്ട് ആന്റണി ചെയ്തപോലൊരു കടുംകയ്യും ചെയ്തിട്ടാണ് ഇറങ്ങിപ്പോകുന്നുത്.&lt;br /&gt;1996ല്‍ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന സമയത്താണ് അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി കേരളത്തില്‍ ചാരായ നിരോധനം ഏര്‍പ്പെടുത്തുന്നത്. അതോടെ ചാരായം ഇല്ലാതായി. എന്നുകരുതി കേരളത്തിലെ മദ്യഉപഭോഗം തെല്ലും കുറഞ്ഞതുമില്ല. ഇപ്പോഴിതാ കേരളത്തിലെ കര്‍ഷകര്‍ക്കു പ്രിയപ്പെട്ട 'കുരുടാന്‍' ആണ് സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നത്.&lt;br /&gt;&lt;br /&gt;'കുരുടാന്‍' എന്നു കേള്‍ക്കുമ്പോള്‍ പെട്ടെന്നാര്‍ക്കും സാധനമെന്താണെന്നു മനസ്സിലാകില്ല. പക്ഷെ, കാര്‍ഷികമേഖലയുമായി അല്‍പമെങ്കിലും ബന്ധമുള്ളവര്‍ക്ക് ഈ സാധനമെന്താണെന്നു മനസ്സിലാക്കാന്‍ കാര്യമായി ബുദ്ധിമുട്ടേണ്ടി വരില്ല. 'കുരുടാന്‍' എന്നത് ഒരു വിളിപ്പേരാണ്. ജോസഫിനെ ഔസേപ്പെന്നു വിളിക്കുന്നതുപോലെ. ഇവന്റെ യഥാര്‍ഥ പേര് 'ഫുറിഡാന്‍' എന്നാണ്. സര്‍ക്കാരിന്റെ പുതിയ കണ്ടെത്തലനുസരിച്ച് എന്‍ഡോസള്‍ഫാന്‍ പോലെ മാരകമായ ഒരു വിഷം.&lt;br /&gt;വിഷം എന്നു പറയുമ്പോഴാണ് ഇവന്‍ കര്‍ഷക ജനതയുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നുവെന്നു മനസ്സിലാക്കാന്‍ സാധിക്കുക. എന്‍ഡോസള്‍ഫാന്‍ പോലെ ഫുറിഡാന്‍ പ്രയോഗിച്ചിടത്തൊന്നും ജനിതകവൈകല്യമുള്ള ശിശുക്കളുടെ ജനനം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല. ആരേയും അങ്ങോട്ടു ചെന്നാക്രമിക്കുന്ന സ്വഭാവം സാധാരണ കര്‍ഷകന്റെ പ്രിയപ്പെട്ട കുരുടാനില്ലെന്ന് അര്‍ഥം.&lt;br /&gt;എന്നാല്‍ ഇവന്‍ കര്‍ഷകരെ വേറെ ചില വിധത്തില്‍ സഹായിക്കാറുണ്ട്. തെങ്ങിലേയും വാഴയിലേയും ഏലത്തിലേയും കുരുമുളകിലേയുമെല്ലാം ഒരവിഭാജ്യഘടകമായിരുന്നു ഇതുവരെ ഇവന്‍. കീടങ്ങളെ ചെറുക്കാന്‍ കര്‍ഷകര്‍ വെള്ളവുമായി കൂട്ടിയോജിപ്പിച്ച് തളിച്ചുകൊണ്ടിരുന്ന സാധനം. കാര്‍ഷികമേഖലകളിലെ വീടുകളിലെല്ലാം അടുക്കളയില്‍ ഉപ്പും മുളകും സൂക്ഷിക്കുംപോലെ ഏതെങ്കിലുമൊരു മുറിയില്‍ ഫുറിഡാന്‍ എന്ന കുരുടാന്റെ കുപ്പികള്‍ സൂക്ഷിച്ചു വച്ചിട്ടുണ്ടാകും. കൃഷിഓഫീസര്‍മാര്‍ തന്നെയാണ് കുരുടാന്റെ പ്രയോഗവിധികള്‍ കര്‍ഷകര്‍ക്കു പറഞ്ഞു കൊടുത്തിരുന്നത്.&lt;br /&gt;ഈ സാധനത്തിന് വേറൊരു പ്രധാന ഉപയോഗം കൂടിയുണ്ട്. കടം കയറി ജപ്തി ഭീഷണി മുറുകുമ്പോഴും പ്രണയം പരാജയപ്പെടുമ്പോഴും ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കു മൂക്കുമ്പോഴുമെല്ലാം പലരും ആശ്രയിച്ചിരുന്നത് ഈ കുപ്പികള്‍ക്കുള്ളിലെ ദ്രാവകത്തെയാണ്. തൂങ്ങാന്‍ കയറും മരവും വീടിന്റെ മോന്തായവും തേടി പോകുന്നത്രയും പ്രയാസമില്ല കുരുടാനെടുത്തു വിഴുങ്ങാന്‍. പഴത്തില്‍ ചേര്‍ത്തും മദ്യത്തില്‍ കലര്‍ത്തിയും കോളയുമായി മിക്‌സു ചെയ്തും ചിലപ്പോഴൊക്കെ ഐസ്‌ക്രീമിലും ചോറിലും വരെ ഒഴിച്ചും കുരുടാന്‍ കഴിക്കാറുണ്ട്. ഹൈറേഞ്ച് പോലുള്ള കാര്‍ഷിക മേഖലയില്‍ ആരെങ്കിലും വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചാല്‍ വിഷം കഴിച്ചുവെന്നു പോലും പറയാറില്ല, കുരുടാനടിച്ചുവെന്നാണ് പറയുക. അത്രക്കു ജനകീയനാണിവന്‍.&lt;br /&gt;കുരുടാനടിച്ച് അത്യാസന്ന നിലയില്‍ എത്തുന്നവരുടെ ഹതഭാഗ്യരായ കുടുംബത്തെ സകലതും വിറ്റുമുടിക്കാന്‍ പ്രേരിപ്പിക്കുന്ന ചില ആശുപത്രികളും ഹൈറേഞ്ച് മേഖലയിലുണ്ട്. സ്ഥലവും വീടും മുദ്രപ്പത്രത്തില്‍ എഴുതിവാങ്ങിയിട്ടേ ഇവര്‍ കുരുടാനെതിരെ പ്രയോഗം തുടങ്ങൂ. വലിയ ചോര്‍പ്പും ഹോസും ഉപയോഗിച്ച് ആമാശയത്തിലോട്ട് വെള്ളമടിച്ചു കയറ്റി വിഴുങ്ങിയ കുരുടാന്‍ മുഴുവന്‍ ഛര്‍ദ്ദിപ്പിക്കും. ഫുറിഡാന്റെ രൂക്ഷ ഗന്ധം അന്തരീക്ഷത്തില്‍ പരക്കുമ്പോഴേ ആളുകള്‍ പറയും, ആരോ കുരുടാനടിച്ചു വന്നിട്ടുണ്ടെന്ന്.&lt;br /&gt;നിശ്ചിത സമയം കഴിഞ്ഞാല്‍ ശരീരത്തിലെ സകല അവയവങ്ങളേയും തളര്‍ത്താന്‍ ശേഷിയുള്ള കുരുടാന്‍ പതിയെ മാത്രമേ രക്തത്തില്‍ വ്യാപിക്കൂ. അതുകൊണ്ടുതന്നെ കുരുടാനടിച്ച് മണിക്കൂറുകള്‍ക്കകം ആശുപത്രിയിലെത്തിയവര്‍ക്കൊക്കെ വീടും പറമ്പും നഷ്ടമായാലും ജീവന്‍ തിരിച്ചുകിട്ടിയിട്ടുണ്ട്.&lt;br /&gt;ഇനിമുതല്‍ ആത്മഹത്യ ചെയ്യണമെന്നു തോന്നുന്നവരൊന്നും കുരുടാനെന്ന ജനകീയനെ ആശ്രയിക്കരുതെന്നു സര്‍ക്കാര്‍ കരുതുന്നുവെന്നതാണ് വാസ്തവം. കര്‍ഷക ആത്മഹത്യ തടയാന്‍ ഇതിലും വലിയ നല്ല മാര്‍ഗം വേറെ ഒന്നും കാണുകയുമില്ല. ഞാനിപ്പോള്‍ ചാകുമെന്നു പറഞ്ഞു നടക്കുന്ന പലരും ചാകാനൊരു മാര്‍ഗത്തിനായി കുരുടാനു പകരമെന്ത് എന്ന ചോദ്യത്തിലാണിപ്പോള്‍. ഉപ്പും മുളകും പോലെ അത്ര പരിചിതമായിപ്പോയി കര്‍ഷക ജനതയ്ക്ക് ഈ സാധനം.&lt;br /&gt;എന്തായാലും നിരോധനം വന്നതോടെ കര്‍ഷക ജനത ചെറിയ പേടിയിലാണ്. നിരോധിച്ച ചാരായം വീട്ടില്‍ സൂക്ഷിച്ചാലെന്നവണ്ണം, ഏതവനെങ്കിലും റെയ്ഡ് ചെയ്ത് കുരുടാന്‍ കുപ്പികള്‍ പിടിച്ചെടുത്താല്‍ ചാരായം കൈവശം വച്ചതുപോലെ വല്ല ശിക്ഷയുമുണ്ടാകുമോ എന്ന ഭയത്തില്‍. അതുകൊണ്ട് കുപ്പികളെല്ലാം നശിപ്പിക്കാനാുള്ള ബദ്ധപ്പാടിലാണ് അവര്‍.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5270237133669887582-4585945335155290126?l=vakrabuddhi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vakrabuddhi.blogspot.com/feeds/4585945335155290126/comments/default' title='Post Comments'/><link rel='replies' type='text/html' href='http://vakrabuddhi.blogspot.com/2011/05/banning-of-furidan.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5270237133669887582/posts/default/4585945335155290126'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5270237133669887582/posts/default/4585945335155290126'/><link rel='alternate' type='text/html' href='http://vakrabuddhi.blogspot.com/2011/05/banning-of-furidan.html' title='&apos;കുരുടാനോ&apos;ടു ചെയ്ത കടുംകൈ'/><author><name>ടി.സി.രാജേഷ്‌</name><uri>http://www.blogger.com/profile/17645513784550033063</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_IWeIAPNQsyg/TE2vA1bpUvI/AAAAAAAAAGs/yB7_zANhono/S220/face.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-lZ1naNTmlhU/TdJNSygOaII/AAAAAAAAAMw/K4DERenkiZ8/s72-c/FURADAN-5G-4F-furadan.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-5270237133669887582.post-2072116642608367455</id><published>2011-02-25T10:48:00.002+05:30</published><updated>2011-02-25T10:53:55.856+05:30</updated><category scheme='http://www.blogger.com/atom/ns#' term='traffic'/><category scheme='http://www.blogger.com/atom/ns#' term='organ donation'/><category scheme='http://www.blogger.com/atom/ns#' term='rajesh pillai'/><category scheme='http://www.blogger.com/atom/ns#' term='sort'/><title type='text'>മാറേണ്ട കാലത്തിലേക്കൊരു ഗ്രീന്‍ സിഗ്നല്‍</title><content type='html'>2009 ഏപ്രില്‍ മാസത്തിലാണ്. ഉത്തരകേരളത്തിലെ ഒരു പട്ടണത്തില്‍ അപകടത്തില്‍പെട്ട &lt;a href="http://vakrabuddhi.blogspot.com/2009_04_01_archive.html"&gt;യുവാവിന് മസ്തിഷ്‌കമരണം സംഭവിച്ചു&lt;/a&gt;. ആ ചെറുപ്പക്കാരന്റെ മഹാമനസ്‌കരായ മാതാപിതാക്കള്‍ അയാളുടെ വൃക്കകളും കരളും ഹൃദയവും കണ്ണുകളും ദാനം ചെയ്യാന്‍ തയ്യാറായിരുന്നു. യുവാവിനെ ചികില്‍സിച്ചിരുന്ന ആശുപത്രി അധികൃതര്‍ ഇക്കാര്യം അവയവദാനരംഗത്തു പ്രവര്‍ത്തിക്കുന്ന കൊച്ചിയിലെ സന്നദ്ധ സംഘടനയെ അറിയിച്ചു. അവയവങ്ങളെല്ലാം പ്രവര്‍ത്തനക്ഷമമായ രീതിയില്‍ എടുക്കാനുള്ള സൗകര്യം കൊച്ചിയില്‍ മാത്രമേയുള്ളു.&lt;br /&gt;   &lt;br /&gt;മസ്തിഷ്‌കമരണം സംഭവിച്ച ചെറുപ്പക്കാരനെ ഉത്തരകേരളത്തില്‍ നിന്ന് കൊച്ചിയിലെത്തിച്ച് അവയവങ്ങള്‍ എടുത്തശേഷം തിരികെ നാട്ടിലെത്തിക്കണമെങ്കില്‍ കുറഞ്ഞത് 20 മണിക്കൂറെങ്കിലും എടുക്കും. സംഘടനയുടെ ഭാരവാഹികള്‍ ഒരു ഹെലികോപ്ടറിനായി ശ്രമമാരംഭിച്ചു. കൊച്ചി നേവല്‍ ബേസില്‍ നിന്ന് ഒരു ഹെലികോപ്ടര്‍ ലഭ്യമാക്കുന്നതിനുവേണ്ടി ജില്ലാ കളക്ടര്‍, എം.പി, എം.എല്‍.എ തുടങ്ങി പലരുമായും സംഘടനാഭാരവാഹികള്‍ ബന്ധപ്പെട്ടു. പക്ഷെ, ആരും അനുകൂലമായി പ്രതികരിച്ചില്ല. ചിലരുടെ സമീപനമാകട്ടെ തികച്ചും നിഷേധാത്മകവുമായിരുന്നു. ഒടുവില്‍ ആ യുവാവിന്റെ കണ്ണുകള്‍ മാത്രം ദാനം ചെയ്ത് പ്രസ്തുത രക്ഷിതാക്കള്‍ക്ക് തൃപ്തിപ്പെടേണ്ടിവന്നു.&lt;br /&gt;   &lt;br /&gt;കേരളത്തില്‍ പലരും മുഖം തിരിച്ചുനില്‍ക്കുന്ന മഹത്തായ ഒരു കര്‍ത്തവ്യത്തിലൂടെ, ചരിത്രത്തിന്റെ ഭാഗമായി മാറേണ്ടിയിരുന്ന ആ ദിനം പതിവു ദിവസങ്ങള്‍ പോലെ കടന്നുപോയി, ചിലരുടെ 'നോ' മനോഭാവം മൂലം. അന്ന് അവരിലാരെങ്കിലും ഒരു 'യെസ്' പറഞ്ഞിരുന്നെങ്കില്‍ കേരളത്തിന്റെ ആരോഗ്യമേഖലയുടെയും മാനുഷികപ്രവര്‍ത്തനങ്ങളുടെയും ചരിത്രത്തില്‍ കുറിച്ചുവയ്ക്കപ്പെടുന്ന ദിവസമായി അതു മാറുമായിരുന്നു. മരണമുറപ്പായ ഒരു ജീവനില്‍ നിന്ന് നാലുപേര്‍ക്കുകൂടി ജീവന്‍ പകര്‍ന്നുകിട്ടുമായിരുന്നു. സര്‍വ്വോപരി അതൊരു മാതൃകയാകുമായിരുന്നു.&lt;br /&gt;   &lt;br /&gt;ജനുവരിയില്‍ പുറത്തിറങ്ങിയ ബോബി - സഞ്ജയ് തിരക്കഥയെഴുതി രാജേഷ് പിള്ള സംവിധാനം ചെയ്ത 'ട്രാഫിക്' എന്ന സിനിമ കണ്ടിരിക്കുമ്പോള്‍ മനസ്സില്‍ തികട്ടി വന്നത് മുകളില്‍ വിവരിച്ച സംഭവമായിരുന്നു. അന്ന് അധികൃതര്‍ കാണിച്ച അലംഭാവത്തോടുള്ള രോഷമായിരുന്നു. അതുകൊണ്ടുതന്നെ, 'ട്രാഫിക്' എന്ന സിനിമ കേരളീയസമൂഹത്തിന്റെ സ്വഭാവഗതികള്‍ക്കുനേരേ തെളിച്ചുവയ്ക്കുനന്ന ഒരു ഗ്രീന്‍സിഗ്നലായി അനുഭവപ്പെട്ടു. രേഖീയമല്ലാത്ത കഥാഗതിയും ചിതറിക്കിടക്കുന്ന കഥയും കഥാപാത്രങ്ങളുമെല്ലാം ഓരോരോ തരത്തില്‍ മലയാളിയുടെ സാമൂഹികബോധത്തെ അടയാളപ്പെടുത്തുകയാണ്. ഫെയ്ബുക്ക്, ഗൂഗിള്‍ ബസ് തുടങ്ങി ഇന്റര്‍നെറ്റിലെ വിവിധ ഇടങ്ങളില്‍ ഉള്‍പ്പെടെ ഈ സിനിമയെപ്പറ്റി നടക്കുന്ന സജീവചര്‍ച്ചകള്‍ കാണിച്ചുതരുന്നത് ട്രാഫിക് നമ്മുടെ ബോധതലങ്ങളിലെവിടെയെല്ലാമോ ചില കൊടുങ്കാറ്റുകള്‍ അഴിച്ചുവിട്ടിരിക്കുന്നുവെന്നുതന്നെയാണ്.&lt;br /&gt;  &lt;br /&gt; നേത്രദാനത്തോടും രക്തദാനത്തോടുപോലും പൂര്‍ണമായും യോജിച്ചിട്ടില്ലാത്ത കേരളീയാന്തരീക്ഷത്തില്‍ മസ്തിഷ്‌കമരണം സംഭവിച്ച യുവാവിന്റെ അവയവങ്ങള്‍ ദാനം ചെയ്യുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ലേഖനത്തിന്റെ ആദ്യം വിവരിച്ച സംഭവത്തിലെ മാതാപിതാക്കള്‍ അത്യപൂര്‍വ്വമായി കാണപ്പെടുന്നവരാണ്. 'ട്രാഫിക്കി'ല്‍ റെയ്ഹാന്റെ ബാപ്പ ഡോക്ടറായിട്ടുപോലും ആദ്യം ഇതിനെ എതിര്‍ക്കുകയാണ്. പക്ഷെ, മകന്റെ സ്വപ്നങ്ങള്‍ മറ്റൊരാളുടെ ജീവിതത്തിലൂടെ പൂവണിയണമെന്ന കൂട്ടുകാരുടെ ആവശ്യമാണ് അദ്ദേഹത്തെ ഹൃദയം ദാനം ചെയ്യുന്നതിലെത്തിക്കുന്നത്.&lt;br /&gt;  &lt;br /&gt; സിനിമയില്‍ ഹൃദയം ആവശ്യമുള്ളത് സൂപ്പര്‍സ്റ്റാര്‍ സിദ്ധാര്‍ഥ് ശങ്കറിന്റെ പതിമൂന്നുവയസ്സുള്ള മകള്‍ക്കാണ്. തന്റെ പണവും പദവിയും അതിനുവേണ്ടി വിനിയോഗിക്കാന്‍ സിദ്ധാര്‍ഥ് തയ്യാറാണെങ്കിലും ആരേയും വിലയ്‌ക്കെടുക്കാന്‍ അയാള്‍ക്കു സാധിക്കുന്നില്ല. അവരാരും  സാമ്പത്തികമായിട്ടെന്തെങ്കിലും മോഹിച്ചിട്ടല്ല ദൗത്യത്തില്‍ പങ്കാളികളാകുന്നത്. മറ്റുചില അജണ്ടകള്‍ അവര്‍ക്കുണ്ടെന്നത് കഥയുടെ പൊലിമയ്ക്കുവേണ്ടി കൂട്ടിച്ചേര്‍ത്ത അപകടകരമല്ലാത്ത വസ്തുതകളാണ്. ഈ ദൗത്യത്തില്‍ ഉള്‍പ്പെടുന്നവരില്‍ ഒരു കൂട്ടര്‍ ഒഴിച്ച് മറ്റാരും സിദ്ധാര്‍ഥുമായി നേരിട്ടു ബന്ധപ്പെടുന്നില്ല. മനസ്സാക്ഷിയെ പണം കൊണ്ടോ പ്രതാപം കൊണ്ടോ വിലയ്‌ക്കെടുക്കാനാകില്ലെന്നാണ് നിസ്സഹായനായി മാറുന്ന സിദ്ധാര്‍ഥ് ശങ്കര്‍ എന്ന കഥാപാത്രം കാട്ടിത്തരുന്നത്. പണത്തിനും പ്രശസ്തിക്കും പിന്നാലെ പാഞ്ഞ് കുട്ടികളുടെ ബാല്യം മറക്കുന്ന ഓരോ രക്ഷിതാവിനോടുമുള്ള അമ്മയുടെ രോഷം സിദ്ധാര്‍ഥിന്റെ ഭാര്യയിലൂടെ പ്രകടിപ്പിക്കപ്പെടുന്നുമുണ്ട്.&lt;br /&gt;  &lt;br /&gt; കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്ന് പാലക്കാട്ടുള്ള മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കാണ് ഹൃദയം കൊണ്ടുപോകുന്നത്. സ്വകാര്യആശുപത്രികളുടെ സാന്നിധ്യം വളരെയധികം വിമര്‍ശനത്തിന് ഇരയായിക്കഴിഞ്ഞു. പക്ഷെ, കേരളത്തിലെ ഒരു മെഡിക്കല്‍ കോളജില്‍പോലും ഇത്തരത്തിലൊരു ഹൃദയംമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു സൗകര്യമില്ല. അവയവദാനത്തിനാരെങ്കിലും തയ്യാറായാല്‍ അതിനു സൗകര്യമില്ലാത്ത ആരോഗ്യരംഗമാണു നമ്മുടേത്. അത്തരത്തിലൊരു ജാഗ്രതയ്ക്കുവേണ്ടിയുള്ള ആഹ്വാനം ഈ സിനിമയില്‍ നമുക്കു കേള്‍ക്കാന്‍ കഴിയും.&lt;br /&gt;   &lt;br /&gt;ചെന്നൈയില്‍ ഇതിനു സമാനമായ ഒരുസംഭവം ഏതാനും വര്‍ഷം മുമ്പ് ഉണ്ടായതാണ്. അതേപ്പറ്റി കമ്മീഷണറോട് ജനപ്രതിനിധി പറയുമ്പോള്‍ 'ചെന്നൈയിലെ റോഡുകളല്ല സര്‍, കേരളത്തിലേത്' എന്ന മറുപടി തിയേറ്ററില്‍ കാണികള്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിക്കുന്നത്. ഇപ്പോഴത്തെ ദേശീയപാതയുടെ അവസ്ഥ നോക്കുമ്പോള്‍ സിനിമയില്‍ പറയുന്ന സമയത്തിനുള്ളില്‍ കൊച്ചിയില്‍ നിന്നു പാലക്കാട്ടെത്തുക അസാധ്യമാണ്. പക്ഷെ, നിര്‍ദ്ദേശിക്കപ്പെട്ട ദേശീയപാത യാഥാര്‍ഥ്യമായാല്‍ ഇത് അസാധ്യമല്ലെന്ന കാര്യം തിയേറ്ററിലിരുന്നു കയ്യടിച്ചവര്‍പോലും ഒരു പക്ഷേ, ഓര്‍ത്തെന്നുവരില്ല.&lt;br /&gt;  &lt;br /&gt; സിദ്ധാര്‍ഥ് ശങ്കറെന്ന പണക്കാരന്റെ മകള്‍ക്കുവേണ്ടി ആയിരക്കണക്കിനു സാധാരണക്കാരന്റെ സഞ്ചാരസ്വാതന്ത്ര്യം ഹനിച്ച് ഒരു ആഡംബരകാര്‍ ചീറിപ്പായുന്നത് പാവപ്പെട്ടവന്റെ ജീവനു വിലകല്‍പിക്കാതെയാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നിയേക്കാം. സിനിമയുടെ പിന്നണിപ്രവര്‍ത്തകര്‍ ഇത് വളരെ സൂക്ഷ്മമായിട്ടാണ് കൈകാര്യം ചെയ്തിരിക്കുന്നത്. മന്ത്രിയുടെ കാറിന് എസ്‌കോര്‍ട്ട് പോകുന്നയാളാണ് ദൗത്യവാഹനത്തിന്റെ സാരഥിയെന്നത് ഇതില്‍പ്രധാനം. (120 കിലോമീറ്ററിലധികം വേഗതയില്‍ ചീറിപ്പായുന്ന കാറിന്റെ ഡ്രൈവറും മുന്‍സീറ്റ് യാത്രക്കാരനും സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നത് കല്ലുകടിയാണെങ്കിലും.) കേരളത്തിലെ ഏതു റോഡിലൂടെയും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മറ്റും ചീറിപ്പായുമ്പോള്‍ സംഭവിക്കുന്നതിലപ്പുറമൊന്നും ഇതിലില്ല. ട്രാഫിക് ലൈറ്റുകള്‍ ഓഫാക്കിയും ഒരു പോയിന്റില്‍ നിന്ന് മറ്റൊരു പോയിന്റിലേക്കു നിര്‍ദ്ദേശം കൊടുത്തുമെല്ലാം ഗതാഗതം ക്രമീകരിക്കാവുന്നതേയുള്ളു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും മറ്റും വരുമ്പോള്‍ മണിക്കൂറുകളോളമാണ് വഴികള്‍ അടയ്ക്കപ്പെടുന്നത്. ഇവിടെ ഒരു മനുഷ്യജീവനുവേണ്ടി അഞ്ചോ പത്തോ മിനിട്ടുമാത്രമാണ് വഴിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഇത്തരമൊരവസരത്തില്‍ സഹകരിക്കാന്‍ മലയാളിക്കു മടിയുണ്ടാകില്ലെന്നു 'ട്രാഫിക്' ചൂണ്ടിക്കാട്ടുന്നു.&lt;br /&gt;   &lt;br /&gt;സിനിമയുടെ കഥാഗാത്രം മുഖ്യമായും കൈകാര്യം ചെയ്യുന്നത് ഇതുമായി ബന്ധപ്പെട്ട സംഭവങ്ങളാണെങ്കിലും അവയോടനുബന്ധിച്ചുള്ള ചില കൊച്ചുകൊച്ചുസംഭവങ്ങളും മലയാളിയുടെ മാറുന്ന മനോഭാവത്തെപ്പറ്റി നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്.&lt;br /&gt;   &lt;br /&gt;റെയ്ഹാന്റെ കാമുകി അദിതി ആദ്യ സീനില്‍തന്നെ പറയുന്നത് അവള്‍ക്ക് വിവാഹമോചനം അനുവദിച്ചുകിട്ടിയെന്നാണ്. സിനിമയില്‍ നായകനും നായികയുമെന്നു പറയാവുന്ന കഥാപാത്രങ്ങളാണിവര്‍. താരപ്രധാനമാണ് സിനിമയെങ്കില്‍ അതിന്റെ നട്ടെല്ല്. പക്ഷെ, ഡിവോഴ്‌സ് ലഭിച്ചുവെന്നു പറഞ്ഞ് രംഗപ്രവേശം ചെയ്യുന്ന ഒരു നായികയെ മലയാള സിനിമ ഇതുവരെ കണ്ടെടുത്തിട്ടുണ്ടെന്നു തോന്നുന്നില്ല. വിവാഹമോചനം വ്യാപകമായിക്കൊണ്ടിരിക്കുന്ന കേരള സമൂഹത്തില്‍ ഈ കാഴ്ചപ്പാടിനുള്ള പ്രസക്തി വളരെ വലുതാണ്.&lt;br /&gt;   &lt;br /&gt;അദിതിയുടെ ഭര്‍ത്താവായിരുന്ന ആളെപ്പറ്റി സിനിമ യാതൊന്നും പറയുന്നില്ല. പക്ഷെ, എന്നായാലും നടക്കേണ്ട ഒന്നായിരുന്നു അവരുടെ വിവാഹമോചനമെന്ന് അദിതി റെയ്ഹാനോട് പറയുന്നുണ്ട്. ഒന്നിച്ചു ജീവിക്കാനാകില്ലെന്ന സ്ഥിതി വന്നാല്‍ മാന്യമായി ബന്ധം വിച്ഛേദിച്ചിറങ്ങുകയെന്ന സന്ദേശം നമ്മുടെ കുടുംബമാമൂലുകളുടെ നിഷേധമാണ്. അങ്ങിനെയുള്ള പെണ്ണിനെ സ്വീകരിക്കാന്‍ ഒരു രണ്ടാംകെട്ടുകാരനല്ലാത്ത, സമൂഹത്തില്‍ നിലയും വിലയുമുള്ള, മാന്യമായ തൊഴിലുള്ള ഒരു ചെറുപ്പക്കാരന്‍ തയ്യാറാകുന്നുവെന്നത്, ഇന്ന് കേരളത്തില്‍ സംഭവിക്കുന്നുണ്ടെങ്കിലും ഒരു ജനകീയമാധ്യമത്തിലൂടെ അക്കാര്യം വിളിച്ചുപറയാന്‍ ഇതുവരെ ആരും ധൈര്യം കാണിച്ചിരുന്നില്ലെന്നിടത്താണ് 'ട്രാഫിക്കി'ന്റെ പ്രസക്തി.&lt;br /&gt;   &lt;br /&gt;ഡോ. ഏബിളിന്റെ ജീവിതം നോക്കുക. കേരളത്തിലെ ഹൈക്ലാസ് യുവത്വത്തിന്റെ മറ്റൊരു ചിത്രമാണത്. ഉറ്റസുഹൃത്തും ഭാര്യയും തമ്മിലുള്ള ബന്ധത്തിന് സാക്ഷിയാകേണ്ടിവരികയാണ് ഏബിളിന്. ഇത്തരം ബന്ധത്തിന്റെ പശ്ചാത്തലത്തില്‍കൂടിയാണ് അദിതിയുടെ വിവാഹമോചനത്തേയും റയ്ഹാനുമായുള്ള സ്‌നേഹബന്ധത്തേയും നാം കാണേണ്ടത്. ഭര്‍ത്താവിനെ വഞ്ചിച്ച് കാമുകനോടൊപ്പം സല്ലപിക്കുകയല്ല അദിതി ചെയ്യുന്നത്. ജീവിതം അഡ്ജസ്റ്റ്‌മെന്റുകള്‍നടത്തി വഞ്ചിക്കാനുള്ളതല്ലെന്നും യോജിക്കാനായില്ലെങ്കില്‍ ഇട്ടിട്ടുപോകുയെന്നതാണ് അഭികാമ്യമെന്നും ഈ രണ്ടു കഥാതന്തുക്കള്‍ കാട്ടിത്തരുന്നു.&lt;br /&gt;   &lt;br /&gt;സൂഹൃത്തും ഭാര്യയും ചേര്‍ന്നു ഡോ.ഏബിളിനെ വഞ്ചിക്കുമ്പോഴും ഏബിള്‍ ഭാര്യയെമാത്രമാണ് ശിക്ഷിക്കുന്നതെന്നത് സ്ത്രീകള്‍ മാത്രമാണ് തെറ്റുകാരിയെന്നു വിധിക്കുന്ന സമൂഹത്തിന്റെ പൊതുമനശ്ശാസ്ത്രമായി തോന്നിയേക്കാം. സ്വാതിയെ ഏബിളിന്റെ കാര്‍ ഇടിച്ചുതെറിപ്പിക്കുമ്പോള്‍ ചിലപ്പോഴെങ്കിലും തിയേറ്ററില്‍ കയ്യടി ഉയര്‍ന്നത് മലയാളിയുടെ ഈ പൊതുമനോഗതിയുടെ പ്രതിഫലനമായി ചിലര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സ്വാതിക്കു പകരം തന്റെ കൂട്ടുകാരനെയാണ് ഏബിള്‍ ഇടിച്ചുതെറിപ്പിക്കുന്നതെങ്കിലും ഇതേ കയ്യടി തിയേറ്ററില്‍ ഉയരുമായിരുന്നുവെന്നതാണ് വാസ്തവം.&lt;br /&gt;   &lt;br /&gt;വിവാഹമോചിതയായ തന്നെ സ്വീകരിക്കാന്‍ തയ്യാറായ റെയ്ഹാന്‍ മരണമടഞ്ഞുവെന്ന വാര്‍ത്തകേള്‍ക്കുമ്പോള്‍ നിസ്സഹായയാകുന്ന അദിതിയെ നോക്കി സഹതാപത്തോടെയും ദുഃഖത്തോടെയും പ്രേക്ഷകര്‍ ഉതിര്‍ക്കുന്ന നിശ്വാസത്തിന് പക്ഷെ, കയ്യടിയോളം ശബ്ദമുണ്ടാക്കാനാകില്ല. അതുകൊണ്ടുതന്നെ ആ മനശ്ശാസ്ത്രം നാം വായിക്കാതെ വിടുന്നു.&lt;br /&gt;  &lt;br /&gt; 'ട്രാഫിക്' സ്ത്രീവിരുദ്ധമാണെന്നു തോന്നാവുന്ന മറ്റൊരു മുഹൂര്‍ത്തം സിനിമയുടെ പ്രധാനഭാഗങ്ങളിലൊന്നായ അപകടദൃശ്യമാണ്. റെയ്ഹാനും രാജീവും സഞ്ചരിക്കുന്ന ബൈക്കില്‍ ട്രാഫിക് സിഗ്നല്‍ തെറ്റിവന്ന കാര്‍ ഇടിക്കുകയാണ്. ഈ കാര്‍ ഓടിച്ചിരുന്നതാകട്ടെ ഒരു പെണ്‍കുട്ടിയും. സ്ത്രീകള്‍ പൊതുവെ അപകടകരമായി വാഹനമോടിക്കുന്നവരാണെന്ന ധ്വനി ഇതിലുണ്ടെന്ന് പ്രാഥമികകാഴ്ചയില്‍ നമുക്കു തോന്നിയേക്കാം. പക്ഷെ, അത്തരത്തിലൊരു അപകടകരമായ ഡ്രൈവിംഗിലേക്ക് സ്ത്രീയെ നയിക്കുന്നവരെ ഒരു നിമിഷത്തേക്കു മറന്നുമാത്രമേ നമുക്ക് ആ ആരോപണമുന്നയിക്കാനാകൂ.&lt;br /&gt;   &lt;br /&gt;ഒറ്റയ്ക്കു വാഹനോടിച്ചുപോകുന്ന പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് കമന്റടിക്കുന്ന പൂവാലന്‍മാരാണ് ഇവിടെ യഥാര്‍ഥ അപകടകാരികള്‍. അവരില്‍ നിന്നു രക്ഷപ്പെടാനാണ് ചുവപ്പുസിഗ്നലിലേക്ക് ആ പെണ്‍കുട്ടി കാറോടിച്ചുകയറുന്നത്. അപകടത്തിനിടയാക്കിയ വാഹനമേതെന്നു പറയാതെ സിനിമയുടെ കഥ പരുവപ്പെടുത്താമായിരുന്നെങ്കിലും വാഹനമോടിച്ചത് ഒരു പെണ്‍കുട്ടിയാണെന്നു പറയുകയും അവളെ അപകടത്തിലേക്കു നയിച്ചത് പൂവാലന്‍മാരാണെന്ന് വ്യക്തമാക്കപ്പെടുകയും ചെയ്തതിനുപിന്നില്‍ സിനിമയുടെ പിന്നണിപ്രവര്‍ത്തകര്‍ക്ക് കൃത്യമായ ലക്ഷ്യമുണ്ട്. അപകടസ്ഥലത്ത് കാര്‍ നിര്‍ത്തി ആ പെണ്‍കുട്ടി ഇറങ്ങിയിരുന്നെങ്കില്‍ കേള്‍ക്കുമായിരുന്ന പഴികളില്‍ നിന്നും, ആക്രമണത്തില്‍ നിന്നുപോലും, രക്ഷപ്പെടാനാണ് അവള്‍ നേരേ ട്രാഫിക് പൊലീസിനു മുന്നിലേക്ക് കാറോടിച്ചുചെല്ലുന്നത്. ഇത്തരത്തില്‍ നിത്യേനയെന്നോണം നമ്മുടെ മുന്നില്‍ സംഭവിക്കുന്ന യാഥാര്‍ഥ്യങ്ങള്‍തന്നെയാണ് 'ട്രാഫിക്കി'ലെ ഓരോ ദൃശ്യവും വിളിച്ചുപറയുന്നത്.&lt;br /&gt;  &lt;br /&gt; സിനിമയിലെ മറ്റൊരു പ്രധാന ദൃശ്യമാണ് ബിലാല്‍കോളനിയുമായി ബന്ധപ്പെട്ടുള്ളത്. നിശ്ചിതസമയത്തുനിന്നും വൈകിയോടുന്ന വാഹനം സമയം പാലിക്കണമെങ്കില്‍ ബിലാല്‍ കോളനി കടന്നുപോകണം. മൈനോറിട്ടി തിങ്ങിപ്പാര്‍ക്കുന്ന, പള്ളിക്കടുത്തുള്ള ഈ കോളനി പൊലീസുകാര്‍പോലും കയറാന്‍ ഭയപ്പെടുന്നതാണെന്ന് കമ്മീഷണര്‍ പറയുന്നു. കള്ളക്കടത്തു സാധനങ്ങള്‍ കണ്ടെത്താന്‍ റെയ്ഡിനെത്തിയ പൊലീസിനെ തടഞ്ഞതിന്റെ പേരില്‍ വെടിവയ്പുണ്ടായ സ്ഥലമെന്നുകൂടി പറയുമ്പോള്‍ കോളനിയെ ഒരു ഭീകരകേന്ദ്രമായിട്ടാണ് പൊലീസ് അധികൃതര്‍പോലും കരുതുന്നതെന്ന് വ്യക്തമാണ്. തിരുവനന്തപുരത്തിനടുത്തുള്ള ബീമാപ്പള്ളിയേയാണ് ഇത് കേള്‍ക്കുമ്പോള്‍ പെട്ടെന്നോര്‍മവരിക.&lt;br /&gt;   &lt;br /&gt;അധികാരികളും ഭൂരിപക്ഷ സമൂഹവും ക്രിമിനലുകളെന്ന് മുദ്രകുത്താന്‍ ശ്രമിക്കുമ്പോള്‍ അവര്‍ക്കിടയിലുള്ള നാം കാണാത്ത, കാണാന്‍ മിനക്കെടാത്ത നന്മയെപ്പറ്റിയാണ് ട്രാഫിക് പറയുന്നത്. ഇസ്ലാം മത വിശ്വാസികളായ കഥാപാത്രങ്ങളെ സ്ഥിരമായി വില്ലന്‍സ്ഥാനത്തു പ്രതിഷ്ഠിക്കാന്‍ മടികാണിക്കാത്ത മലയാളസിനിമയില്‍ വില്ലനല്ലാതിരുന്നിട്ടും ഒരു ഘട്ടത്തില്‍ പ്രതിനായകസ്ഥാനത്ത് അവരോധിക്കപ്പെടുകയാണ് ബിലാല്‍ കോളനി. പക്ഷെ, പൊലീസിനു കയറിച്ചെല്ലാനാകാത്തിടത്ത് സാധാരണക്കാരന് നിഷ്പ്രയാസം കയറിച്ചെല്ലാമെന്നും ഇത്തരത്തിലൊരു ദൗത്യത്തോട് അവിടുള്ളവര്‍ മുഖം തിരിക്കില്ലെന്നും സിനിമ പറയുന്നു.&lt;br /&gt;   &lt;br /&gt;ഹൃദയവുമായി പാലക്കാട്ടേക്കു പോകുന്ന ദൗത്യത്തില്‍ പങ്കാളികളാകുന്ന ഓരോരുത്തര്‍ക്കും ഒരോ അജണ്ടയുണ്ട്. അതില്ലാത്തത് ബിലാല്‍ കോളനിയിലെ ഫാന്‍സ് അസോസിയേഷന്റെ പ്രസിഡന്റിനു മാത്രമാണ്. തസ്രീന്‍ എന്ന ഈ കഥാപാത്രമാണ് ബിലാല്‍ കോളനി വഴി വാഹനത്തിനു കടന്നുപോകാന്‍ തടസ്സങ്ങള്‍ നീക്കുന്നത്. സിദ്ധാര്‍ഥ് ശങ്കറെന്ന താരത്തോടുള്ള ആരാധനയായി ഇതിനെ വ്യാഖ്യാനിക്കാമെങ്കിലും ഇത്തരം താരങ്ങള്‍ക്ക് സമൂഹത്തില്‍ ഗുണകരമായ സ്വാധീനം ചെലുത്താനാവുമെന്ന ഓര്‍മപ്പെടുത്തല്‍കൂടിയാണ് ഈ സന്ദര്‍ഭം.&lt;br /&gt; &lt;br /&gt;ക്രാഫ്റ്റിലും അവതരണരീതിയിലും കഥാസ്വീകരണത്തിലും പുതുമ കൊണ്ടുവന്ന 'ട്രാഫിക്' തികച്ചും ശാന്തമായ ഒരു ക്ലൈമാക്‌സിലാണ് അവസാനിക്കുന്നത്. എല്ലാവരും ആഗ്രഹിച്ചിരുന്ന ക്ലൈമാക്‌സ് എന്നു വേണമെങ്കില്‍ പറയാം. സിനിമയിലെ കഥാപാത്രങ്ങളെല്ലാം നിരന്നുനിന്ന് വളിപ്പു പറഞ്ഞ് പ്രേക്ഷകനെ കൈവീശിക്കാണിച്ചവസാനിക്കുന്ന ക്ലൈമാക്‌സുകളേക്കാള്‍ വളരെ ഭേദമാണിത്.&lt;br /&gt;   &lt;br /&gt;ദുരന്തങ്ങള്‍ മാത്രം സംഭവിക്കുന്ന ജീവിതത്തില്‍ ശുഭപര്യവസായിയാകുന്ന കഥ. ആ ജീവിതത്തില്‍ ഇതുവരെയുള്ള സിനിമകള്‍ കാട്ടിത്തന്നതിനപ്പുറവും പലതുമുണ്ടെന്നും അത്തരത്തില്‍ മാറിച്ചിന്തിക്കുന്ന സമൂഹമായി നാം വളരേണ്ട സന്ദര്‍ഭമാണിതെന്നും 'ട്രാഫിക്' പ്രേക്ഷകരെ ഓര്‍മിപ്പിക്കുന്നു. തീരുമാനങ്ങള്‍ എടുക്കേണ്ടിവരുന്നത് വളരെപ്പെട്ടെന്നാണ്. വഴിയറിയാതെ നില്‍ക്കുന്ന ജംക്ഷനില്‍ നിന്ന് ഇടത്തേക്കോ വലത്തേക്കോ എന്നാശങ്കപ്പെടുമ്പോള്‍ പെട്ടെന്ന്, വളരെപ്പെട്ടെന്നെടുക്കുന്ന തീരുമാനം നമ്മെ കാതങ്ങള്‍തന്നെ മുന്നോട്ടുനയിച്ചേക്കാമെന്നും ട്രാഫിക് കാണിച്ചുതരുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5270237133669887582-2072116642608367455?l=vakrabuddhi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vakrabuddhi.blogspot.com/feeds/2072116642608367455/comments/default' title='Post Comments'/><link rel='replies' type='text/html' href='http://vakrabuddhi.blogspot.com/2011/02/blog-post.html#comment-form' title='13 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5270237133669887582/posts/default/2072116642608367455'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5270237133669887582/posts/default/2072116642608367455'/><link rel='alternate' type='text/html' href='http://vakrabuddhi.blogspot.com/2011/02/blog-post.html' title='മാറേണ്ട കാലത്തിലേക്കൊരു ഗ്രീന്‍ സിഗ്നല്‍'/><author><name>ടി.സി.രാജേഷ്‌</name><uri>http://www.blogger.com/profile/17645513784550033063</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_IWeIAPNQsyg/TE2vA1bpUvI/AAAAAAAAAGs/yB7_zANhono/S220/face.jpg'/></author><thr:total>13</thr:total></entry><entry><id>tag:blogger.com,1999:blog-5270237133669887582.post-7695012098194305941</id><published>2010-08-15T11:51:00.003+05:30</published><updated>2010-08-15T12:21:39.530+05:30</updated><category scheme='http://www.blogger.com/atom/ns#' term='Murukan Kattakkada'/><category scheme='http://www.blogger.com/atom/ns#' term='kannada'/><category scheme='http://www.blogger.com/atom/ns#' term='poem'/><category scheme='http://www.blogger.com/atom/ns#' term='poet'/><title type='text'>കവിതയുടെ സാമ്പത്തികശാസ്‌ത്രം</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_IWeIAPNQsyg/TGeMEWvE_AI/AAAAAAAAAHM/sWS7OMuujNI/s1600/kannada.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 218px; height: 320px;" src="http://3.bp.blogspot.com/_IWeIAPNQsyg/TGeMEWvE_AI/AAAAAAAAAHM/sWS7OMuujNI/s320/kannada.jpg" border="0" alt="" id="BLOGGER_PHOTO_ID_5505523075934125058" /&gt;&lt;/a&gt;&lt;br /&gt;&lt;span class="Apple-style-span"   style="  ;font-family:AnjaliOldLipi;font-size:medium;"&gt;&lt;br /&gt;&lt;br /&gt;`എനിക്കു വേണ്ടി&lt;br /&gt;വായിച്ച അച്ഛന്‌,&lt;br /&gt;വിശന്ന അമ്മയ്‌ക്ക്‌,&lt;br /&gt;വിയര്‍ത്ത ചേട്ടന്‌.....'&lt;br /&gt;മുരുകന്‍ കാട്ടാക്കടയുടെ ഏക കവിതാപുസ്‌തകത്തിന്റെ പതിമൂന്നാമത്തെ പേജില്‍, കവിതകള്‍ തുടങ്ങുന്നതിനു മുമ്പായി, നാം വായിക്കുന്ന വരികളാണിത്‌. കവിക്കു വേണ്ടി വായിച്ചത്‌ അച്ഛന്‍, വിശന്നത്‌ അമ്മ, വിയര്‍ത്തത്‌ ചേട്ടന്‍. അപ്പോള്‍ കവിയോ? ഇവരുടെ മൂന്നുപേരുടേയും സഹനത്തിന്റെ ശിഷ്‌ടമാണെന്ന്‌ മുരുകന്‍ പറയുന്നു.&lt;br /&gt;തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്ത്‌ ഏറെ പഴക്കവും പാരമ്പര്യവുമുള്ള എസ്‌.എന്‍.വി സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥികളെ സാമ്പത്തിക ശാസ്‌ത്രം പഠിപ്പിക്കാന്‍ നിയുക്തനാണ്‌ മലയാളത്തിന്റെ ഈ നവയുഗചൊല്‍പ്പാട്ടുകാരന്‍. കവിയുമായി സംസാരിച്ചിരിക്കുമ്പോള്‍ പുറത്തുപെയ്യുന്ന കര്‍ക്കിടകമഴയുടെ തിമിര്‍പ്പുപോലെ ഇടയ്‌ക്കിടയ്‌ക്ക്‌ കവിതകളിലെ വരികള്‍ ശക്തിപ്രാപിക്കും.&lt;br /&gt;വീടണഞ്ഞ വിദ്യാര്‍ഥികള്‍ അനാഥമാക്കിയ ചാരുബഞ്ചിലിരുന്ന്‌ കവി മനസ്സു തുറന്നു:&lt;br /&gt;``കാട്ടാലിന്റെ കടയ്‌ക്കല്‍&lt;br /&gt;പണ്ടൊരു അമ്മത്താരാട്ടുണ്ടായി -&lt;br /&gt;ഞാനെഴുതിക്കൊണ്ടിരിക്കുന്ന കാട്ടാക്കടയെന്ന കവിതയുടെ തുടക്കമാണിത്‌. തിരുവനന്തപുരത്തു നിന്ന്‌ പത്തു മുപ്പതു കിലോമീറ്റര്‍ തെക്കുകിഴക്കാണ്‌ കാട്ടാക്കട. ഒരു കാട്ടാലിന്റെ കടയ്‌ക്കല്‍ ഉണ്ടായ കൊച്ചു ഗ്രാമം. അവിടെ നിന്നും നാലഞ്ചു കിലോമീറ്റര്‍ മാറി നെയ്യാറിന്റെ തീരത്തുള്ള ആമച്ചല്‍ എന്ന കുഗ്രാമമാണ്‌ എന്റെ നാട്‌. നെയ്യാറിന്റെ വാല്‍സല്യമാണ്‌ ഒരു പക്ഷേ, ഒരു കവിയെന്ന നിലയില്‍ എന്തെങ്കിലുമാകാന്‍ എന്നെ സഹായിച്ചതെന്നു തോന്നുന്നു.''&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div&gt;&lt;span class="Apple-style-span"   style="  ;font-family:AnjaliOldLipi;font-size:medium;"&gt;&lt;b&gt;അച്ഛന്റെ വായന, അമ്മയുടെ വിശപ്പ്‌, ചേട്ടന്റെ വിയര്‍പ്പ്‌- `കണ്ണട' തുറക്കുമ്പോള്‍ വായനക്കാരന്‍ കാണുന്നതിതാണ്‌. എന്താണ്‌ ഈ വാക്കുകള്‍ക്കു പിന്നിലെ വികാരം? &lt;/b&gt;&lt;br /&gt;അച്ഛന്‍ രാമന്‍പിള്ള തൊഴിലാളിയായിരുന്നു. നന്നായി വായിക്കുമായിരുന്നു. ഞാന്‍ ഏഴില്‍ പഠിക്കുമ്പോഴാണ്‌ അച്ഛന്‍ മരിച്ചത്‌. അമ്മ കാര്‍ത്യായിനിയമ്മ പത്തു വര്‍ഷം മുമ്പു മരിച്ചു. വീട്ടിലെ ആറു മക്കളില്‍ ഇളയവനായിരുന്നു ഞാന്‍.&lt;br /&gt;അഞ്ചാം ക്ലാസുമുതല്‍ എനിക്കുള്ള ഓര്‍മയാണ്‌ അച്ഛന്റെ വായന. വറുതിയുള്ള ദിവസങ്ങളില്‍ അച്ഛന്‍ കുത്തിയിരുന്നു വായിക്കും. മാര്‍ത്താണ്‌ഡവര്‍മയും ധര്‍മരാജയുമെല്ലാമായിരുന്നു വായിച്ചിരുന്നത്‌. അതിന്റെ ഒരു സന്തോഷമാണ്‌ എന്നെ എഴുത്തിലേക്കും വായനയിലേക്കും അടുപ്പിച്ചത്‌. പുസ്‌തകം വായിക്കുന്നതിലുള്ള സംതൃപ്‌തിയെന്താണെന്ന്‌ ഞാന്‍ പലപ്പോഴും ആലോചിക്കുമായിരുന്നു. അച്ഛന്‍ വല്ലപ്പോഴുമൊക്കെ മദ്യപിക്കുമായിരുന്നു. പക്ഷെ, അതിലും വലിയ ലഹരി അദ്ദേഹം വായനയില്‍ നിന്നനുഭവിക്കുന്നതായി ഞാന്‍ മനസ്സിലാക്കി. എന്നെയും കുട്ടിക്കാലം തൊട്ടേ വായിക്കാന്‍ പ്രേരിപ്പിച്ചത്‌ അതായിരിക്കണം. വറുതിയുടെ അനുഭവമുള്ള ബാല്യവും ഈ വായനയുമായിരിക്കണം എന്നിലെ കവിയെ സൃഷ്‌ടിച്ചത്‌.&lt;br /&gt;&lt;br /&gt;&lt;b&gt;അച്ഛന്‍ മരിച്ചതിനു ശേഷം?&lt;/b&gt;&lt;br /&gt;അച്ഛന്‍ ഉണ്ടായിരുന്നപ്പോഴും എന്റെ സാമ്പത്തികവും ഭൗതികവുമായ കാര്യങ്ങളില്‍ വലിയ നോട്ടമൊന്നുമുണ്ടായിരുന്നില്ല. മൂത്ത ജ്യേഷ്‌ഠന്‍ പ്രഭാകരന്‍ നായരാണ്‌ അച്ഛനെപ്പോലെ എന്റെ ജീവിതം മുന്നോട്ടു കൊണ്ടുപോയത്‌. ഇപ്പോഴും അദ്ദേഹം അങ്ങിനെയാണ്‌. കെട്ടിടനിര്‍മാണത്തൊഴിലാളിയായ അദ്ദേഹത്തിന്റെ നന്മ കൊണ്ടാണ്‌ എനിക്ക്‌ പഠിക്കുവാനും ഇവിടം വരെ എത്തുവാനും കഴിഞ്ഞത്‌. പഠിച്ചില്ലെങ്കിലും ഞാന്‍ കവിതയെഴുതുമായിരുന്നു, ഉറക്കെ ചൊല്ലുകയും ചെയ്യുമായിരുന്നു. അതുറപ്പാണ്‌. അതെന്റെ വാശിയായിരുന്നു.&lt;br /&gt;&lt;br /&gt;&lt;b&gt;വിദ്യാഭ്യാസം&lt;/b&gt;?&lt;br /&gt;ഇപ്പോഴും ഞാന്‍ നടന്നുപോകുമ്പോള്‍ കാണുന്ന ഒരു കൊച്ച്‌ എല്‍.പി. സ്‌കൂളുണ്ട്‌. കുരുതംകോട്‌. അവിടെയായിരുന്നു ആദ്യം. പിന്നെ പ്ലാവൂര്‍ ഗവ. ഹൈസ്‌കൂള്‍, അതുകഴിഞ്ഞു ഒറ്റശേഖരമംഗലം- ഇപ്പോഴത്തെ ജനാര്‍ദ്ദനപുരം- വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പിന്നെ കാട്ടാക്കട ക്രിസ്‌റ്റിയന്‍ കോളജ്‌, പി.ജി. ചെയ്‌തത്‌ തിരുവനന്തപപുരം ആര്‍ട്‌സ്‌ കോളജില്‍. ബി.എഡിന്‌ എസ്‌.എന്‍ കോളജ്‌ നെടുങ്കണ്ട. ആര്‍ട്‌സ്‌ കോളജില്‍ എം.ഫില്‍ ചെയ്യാന്‍ വീണ്ടുമെത്തിയെങ്കിലും പൂര്‍ത്തിയാക്കിയില്ല. ലോ കോളജിലും രണ്ടു വര്‍ഷം പഠിച്ചിരുന്നു. അങ്ങിനെ ചിതറിയ ഒരു വിദ്യാഭ്യാസ കാലഘട്ടമായിരുന്നു എന്റേത്‌. സാമ്പത്തിക ശാസ്‌ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. പഠിച്ചതു തന്നെയാണ്‌ കുട്ടികളെ പഠിപ്പിക്കുന്നതും.&lt;br /&gt;&lt;br /&gt;&lt;b&gt;മലയാളം ഐച്ഛികമായി പഠിക്കാനാകാത്തതില്‍ വിഷമമുണ്ടോ?&lt;br /&gt;&lt;/b&gt;ഉണ്ട്‌. മലയാളം പഠിക്കണമെന്ന്‌ എനിക്ക്‌ അമിതമായ ആഗ്രഹമുണ്ടായിരുന്നു. അതു നടക്കാതെ പോയതിനാലാണ്‌ ഞാന്‍ കവിതയെഴുതുന്നത്‌. കാട്ടാക്കട ക്രിസ്റ്റ്യന്‍ കോളജില്‍ അന്നും ഇന്നും മലയാളം ഐച്ഛികമായില്ല. പഠിക്കണമെങ്കില്‍ തിരുവനന്തപുരത്തു വരണം. അതിനുള്ള സാമ്പത്തികവും ഭൗതികവുമായ സാഹചര്യം എനിക്കില്ലായിരുന്നു. മലയാളം പഠിക്കാന്‍ കഴിയാത്തതില്‍ എനിക്കു നല്ല വേദനയുണ്ടായിരുന്നു. എന്റെ ഭാഷയാണ്‌ മലയാളം. എന്റെ എല്ലാ തന്മാത്രകളും അലിഞ്ഞുകിടക്കുന്ന ലായനിയാണ്‌ മലയാളം. അതെന്താണെന്നു തിരിച്ചറിയാനുള്ള ആഗ്രഹം പണ്ടുണ്ടായിരുന്നെങ്കിലും നടന്നില്ല. ആ ഒരു വൈരാഗ്യത്തിലാണ്‌ ഞാന്‍ കവിതയെഴുതുന്നത്‌.&lt;br /&gt;അതുപോലെ തന്നെ പാട്ടു പഠിക്കണമെന്നുണ്ടായിരുന്നു, അതും നടന്നില്ല. ഞാന്‍ ഗവ. ആര്‍ട്‌സ്‌ കോളജില്‍ പഠിക്കുമ്പോള്‍ തൊട്ടപ്പുറത്തായിരുന്നു സ്വാതിതിരുനാള്‍ സംഗീതകോളജ്‌. ഞാന്‍ സമയം കിട്ടുമ്പോഴൊക്കെ അവിടുത്തെ ഹോസ്റ്റലിനു താഴെ ചെന്നു നില്‍ക്കും. പരീക്ഷ സമയങ്ങളിലും മറ്റും ഹോസ്റ്റലില്‍ നിന്നു പഠിക്കുന്ന ആളുകള്‍ `സരിഗമപധനിസാ...' എന്നു പറഞ്ഞ്‌ സാധകം ചെയ്യും. ഞാനതു താഴെ നിന്നു കേള്‍ക്കും. എനിക്കതു വലിയ ഇഷ്‌ടമായിരുന്നു. എന്നെ ആ രീതിയില്‍ പഠിപ്പിക്കുവാനോ അങ്ങിനെ ചിന്തിക്കുവാനോ പറഞ്ഞുതരാനോ ഒന്നുമുള്ള സാഹചര്യമുണ്ടായിരുന്നില്ല വീട്ടില്‍.&lt;br /&gt;മലയാളം പഠിക്കാനാകാത്തതിന്റെ ചൊരുക്കാണ്‌ ഞാന്‍ കവിതയെഴുതി തീര്‍ക്കുന്നത്‌. സംഗീതം പഠിക്കാന്‍ കഴിയാത്തതിന്റെ വാശി തീര്‍ക്കാനാണ്‌ ഞാന്‍ കവിത ഉറക്കെ ചൊല്ലുന്നത്‌.&lt;br /&gt;&lt;br /&gt;&lt;b&gt;കവിതയെഴുത്തിലേക്കു വരാനുണ്ടായ സാഹചര്യമെന്താണ്‌?&lt;/b&gt;&lt;br /&gt;കവിതയെഴുത്തിലേക്കു വന്നതല്ല, അത്‌ സംഭവിച്ചതാണ്‌. ബാല്യത്തില്‍ നിന്നു കൗമാരത്തിലേക്കു വന്നതെങ്ങനെയെന്നു ചോദിച്ചാല്‍ നമുക്കുത്തരം പറയാനാകില്ലല്ലോ, അതുപോലെ ഇതും എവിടെയോ വച്ചു സംഭവിച്ചതാണ്‌. കവിതയെഴുതണമെന്ന്‌ ബോധപൂര്‍വ്വം ചിന്തിച്ചിട്ടേയില്ല. എപ്പോഴോ എനിക്കു തോന്നി, കവിതയാണെന്റെ ആയുധമെന്ന്‌. എനിക്കൊരുപാടു കാര്യം പറയാനുണ്ട്‌. അതിനൊരു മാധ്യമമെനിക്കു വേണം. അതു കവിതയാണെന്ന തിരിച്ചറിവ്‌ എപ്പോഴോ ഉണ്ടായി. അങ്ങിനെയാണു കവിതയിലേക്കു വന്നത്‌.&lt;br /&gt;&lt;br /&gt;&lt;b&gt;കവിതയില്‍ ആരേയെങ്കിലും മാതൃകയാക്കിയിട്ടുണ്ടോ?&lt;br /&gt;&lt;/b&gt;ഇല്ല. മലയാളത്തില്‍ എനിക്കു മാതൃകയാക്കാന്‍ പറ്റിയവരാരുമില്ല. ആരും ആരേയും മാതൃകയാക്കാന്‍ പാടില്ലെന്നതാണ്‌ എന്റെ അഭിപ്രായം. ഞാനും മാതൃകയല്ല. ഓരോരുത്തരും അവരവരുടെ വൃത്തികേടുകള്‍ തിരിച്ചറിയപ്പെടുന്നതുവരെ മാത്രമാണ്‌ നമുക്കു മാതൃകയായിരിക്കുന്നത്‌. അതുകൊണ്ട്‌ ഒരാളിനേയും ഞാന്‍ മാതൃകയാക്കിയിട്ടില്ല.&lt;br /&gt;പക്ഷെ, ഈ പാതയിലൂടെ മുന്നോട്ടു പോയ പലരുമുണ്ട്‌. കുഞ്ചന്‍ നമ്പ്യാരാണ്‌ അതില്‍ പ്രധാനി. അദ്ദേഹമാണ്‌ കവിത ചൊല്ലിയാടി മലയാളത്തില്‍ ഇങ്ങനെയൊരു സാധനമുണ്ടെന്നറിയിച്ചത്‌. മനോഹരമായി എഴുതിവച്ചതിനെ വേദിയില്‍ കൃത്യമായി ചൊല്ലിയാടുകയും അദ്ദേഹം ചെയ്‌തു. പിന്നെ വര്‍ത്തമാനകാലം നോക്കിയാല്‍ കടമ്മനിട്ടയും ചുള്ളിക്കാടും മധുസൂദനന്‍നായരും ആ ദൗത്യം നിര്‍വ്വഹിച്ചവരാണ്‌. നാളെ അത്‌ മുരുകന്‍ കാട്ടാക്കടയും കഴിഞ്ഞും പോകും. ആരു പ്രതിരോധിച്ചാലും അതു നില്‍ക്കില്ല. അതിലെ ദുര്‍ബലമായൊരു കണ്ണിയാണ്‌ ഞാന്‍.&lt;br /&gt;ലവനും കുശനും രാമായണം പാടുകയാണുണ്ടായത്‌. പാടാന്‍ കഴിയാത്തവരാണ്‌ വൃത്തികേടുകള്‍ പറഞ്ഞുണ്ടാക്കുന്നത്‌. കേരളത്തിലെ ഏതെങ്കിലും കവിയോട്‌ ഇന്ന്‌ നല്ല കവിതയേതെന്നു ചോദിച്ചാല്‍ സ്വന്തം കവിതയായിരിക്കും ചൂണ്ടിക്കാട്ടുക. കവിതയുടെ നിര്‍വ്വചനം ചോദിച്ചാല്‍ അവനവന്റെ കവിത ചൂണ്ടിക്കാട്ടും. ഇങ്ങിനെ വേണം കവിതയെഴുതാനെന്നു പറയും. എത്രത്തോളം ചൊല്ലാം. താന്‍ ചൊല്ലുന്നതു വരെയെന്നാണ്‌. അവനവന്റെ കപ്പാസിറ്റിക്കനുസരിച്ച്‌ കവിതയെ ചുരുക്കുന്നവരാണ്‌ ഇന്നുള്ളത്‌. വേദിയില്‍ കവിത ചൊല്ലുന്നതിനെ നിശിതമായി വിമര്‍ശിച്ചിട്ട്‌ വേദിയില്‍ കയറി നീട്ടി കവിത ചൊല്ലാന്‍ ശ്രമിക്കുന്ന കവികളെ ഞാന്‍ കണ്ടിട്ടുണ്ട്‌. അവരെക്കൊണ്ടു കഴിയിന്നിടത്തു നില്‍ക്കണം കവിതയെന്നതാണ്‌ അവരുടെ ശാഠ്യം.&lt;br /&gt;&lt;br /&gt;&lt;b&gt;പിന്നെ ഏതാണ്‌ ഇന്നത്തെ നല്ല കവിത?&lt;/b&gt;&lt;br /&gt;കവിത എന്ന പേര്‌ നാം ആണ്‍കുട്ടികള്‍ക്കിടാറില്ല. അത്‌ പെണ്‍കുട്ടികള്‍ക്കിടുന്ന പേരാണ്‌. കവിത എവിടെയെങ്കിലും വച്ച്‌ നമ്മുടെ തോളില്‍ കയ്യിടണം. അല്ലെങ്കില്‍ ഹൃദയത്തില്‍ തൊടണം. അതൊരു വാക്കായിരിക്കാം. കുത്തോ കോമയോ ആയിരിക്കാം. പദ്യത്തിലോ ഗദ്യത്തിലോ ഉള്ളതായിരിക്കാം. സിനിമാപ്പാട്ടിലും കവിതയുണ്ട്‌. എം.ടിയുടെ `മഞ്ഞ്‌' വലിയൊരു കവിതയാണെന്നാണ്‌ ഞാന്‍ കരുതുന്നത്‌. അതുകൊണ്ട്‌ കവിതയെന്നാല്‍ ഇങ്ങിനെയായിരിക്കണം എന്നൊന്നും ആരും ശഠിക്കാന്‍ പാടില്ല. അതൊരു വൃത്തികേടാണ്‌. കവിതയ്‌ക്കു മാത്രമല്ല എല്ലാറ്റിനും സൗന്ദര്യമുണ്ടാകുന്നത്‌ വൈവിധ്യമുണ്ടാകുമ്പോഴാണ്‌. ഞാന്‍ ചൊല്ലിക്കോട്ടെ, വേറൊരാള്‍ ചൊല്ലാതിരിക്കട്ടെ. അങ്ങനെ മലയാള കവിത സന്തോഷത്തോടെ മുന്നോട്ടു പോകട്ടെ.&lt;br /&gt;&lt;br /&gt;&lt;b&gt;കവിത ഉറക്കെ ചൊല്ലാന്‍ തുടങ്ങിയതെന്നാണ്‌?&lt;/b&gt;&lt;br /&gt;പണ്ടേ കവിത ചൊല്ലുമെങ്കിലും എന്റെ ജീവിതത്തെ സംബന്ധിച്ചു നല്ല ഉറപ്പുണ്ടായ ശേഷമാണ്‌ ഒരു മാധ്യമമായി കവിതയെ സ്വീകരിച്ച്‌ ഉറക്കെ ചൊല്ലാന്‍ തുടങ്ങിയത്‌. കാരണം ആത്യന്തികമായി ജീവിതമാണ്‌ ഏറ്റവും വലിയ കവിത. ബാക്കിയെല്ലാം വെറും കെട്ടുകാഴ്‌ചകളാണ്‌. ഞാനുറക്കെ ചൊല്ലുന്നതുകൊണ്ടാണ്‌ ഇത്തരം വര്‍ത്തമാനങ്ങള്‍ പോലും സംഭവിക്കുന്നത്‌. ഉറക്കെ ചൊല്ലാതിരിക്കുന്ന കാലവും നമ്മുടെ ജീവിതത്തിലുണ്ടാകും. എന്നെ സംബന്ധിച്ച്‌ ജീവിതമാണ്‌ ആത്യന്തികമായ കവിതയും ചൊല്ലലും താളവും എല്ലാം. ജീവിതത്തില്‍ നല്ല കെട്ടുറപ്പുണ്ടാക്കിയെടുത്തശേഷം മാത്രം എനിക്കു തോന്നുമ്പോലെ കവിത ചൊല്ലുകയായിരുന്നു ഞാന്‍ ചെയ്‌തത്‌. അല്ലാതെ അതില്‍ വേറെ ഫിലോസഫിയൊന്നുമില്ല.&lt;br /&gt;&lt;br /&gt;&lt;b&gt;കെട്ടുറപ്പെന്നുദ്ദേശിക്കുന്നത്‌ സര്‍ക്കാര്‍ ജോലിയാണോ?&lt;/b&gt;&lt;br /&gt;സര്‍ക്കാര്‍ ജോലിയല്ല. ഞാന്‍ ട്യൂഷന്‍ മേഖലയില്‍ നന്നായി എസ്റ്റാബ്ലിഷ്‌ ചെയ്യപ്പെട്ടിരുന്നു അക്കാലത്ത്‌. ഞാന്‍ പഠിച്ചത്‌ എനിക്കിഷ്‌ടപ്പെട്ട വിഷയമാണ്‌. കാരണം പറയാം. മാഘന്‍ എന്ന കവിയെപ്പറ്റി ഏഴാം ക്ലാസില്‍ പഠിച്ചിട്ടുണ്ട്‌. `മാഘപുരാണ'മെഴുതി വീട്ടില്‍ കുത്തിയിരിക്കുന്ന കവിയുമായി ദിവസവും ശണ്‌ഠകൂടാനേ ഭാര്യക്കു നേരമുണ്ടായിരുന്നുള്ളു. അവര്‍ വീടുവീടാന്തരം കയറിയിറങ്ങി വിടുപണി - അടുക്കളപ്പണി - ചെയ്‌തു കിട്ടുന്നതു കൊണ്ടുവന്ന്‌ ഇദ്ദേഹത്തിനു കൊടുക്കും. ഇദ്ദേഹം മിണ്ടാതെ കുത്തിയിരുന്ന്‌ എഴുത്തോടെഴുത്താണ്‌. അവസാനം മാഘപുരാണം പൂര്‍ത്തിയാക്കിയശേഷം ഭാര്യയേയും കൂട്ടി പഴയ സഹപാഠിയായിരുന്ന രാജാവിന്റെ സന്നിധിയിലേക്ക്‌ യാത്രയായി. യാത്രാമധ്യേ തളര്‍ന്ന മാഘന്‌ അവസാന ചുംബനം നല്‍കി ആല്‍ച്ചുവട്ടിലിരുത്തിയശേഷം അദ്ദേഹം നല്‍കിയ താളിയോലക്കെട്ടുമായി ആ ഭാര്യ കൊട്ടാരത്തിലേക്കു ചെന്നു. ഭടന്‍മാര്‍ ഗോപുരവാതില്‍ക്കല്‍ അവരെ തടഞ്ഞു. മാഘന്‍ എന്ന പേരു കേട്ട രാജാവ്‌ അവരെ അകത്തേക്കു കൂട്ടിക്കൊണ്ടുവരാന്‍ പറഞ്ഞേല്‍പിച്ചു. അവിടെച്ചെന്നപ്പോള്‍ അവിടെയിരുന്ന പണ്‌ഡിതന്‍മാര്‍ മാഘപുരാണം വായിച്ചു, ആദ്യമായി. എന്റെ മാഘനെവിടെ എന്നു ചോദിച്ച രാജാവ്‌ ആ അമ്മയെ മുന്തിയ തേരില്‍ കയറ്റി മാഘനെത്തേടി യാത്രതുടങ്ങി. അപ്പോള്‍ ആല്‍ച്ചുവട്ടില്‍ പട്ടിണി കിടന്നു മരിച്ചുകിടക്കുകയായിരുന്നു മാഘന്‍. അദ്ദേഹം തന്റെ താളിയോലക്കെട്ടില്‍ എഴുതിവച്ച നാലു വരിയുണ്ട്‌,&lt;br /&gt;ന വിദ്യതേ കേന ഛുദ്രതം കുലം&lt;br /&gt;ഹിരണ്യമേ വാര്‍ജ്ജയ, നിഷ്‌ഫല കല - വ്യാകരണം തിന്നാന്‍ പറ്റില്ല, കാവ്യരസം കുടിക്കാനും കഴിയില്ല, ഒരു വിദ്യയും കുലത്തെ സംരക്ഷിക്കുന്നില്ല. അതുകൊണ്ട്‌ കാശുണ്ടാക്കിക്കൊള്ളുക, അല്ലാത്ത കലയൊക്കെ നിഷ്‌ഫലമാണ്‌....!&lt;br /&gt;സര്‍ഗശേഷി സമൂഹത്തിനു ഗുണകരമായി ഉപയോഗിക്കുന്നതിനൊപ്പം അതില്‍ നിന്ന്‌ അവനവന്റെ ജൈവസന്ധാരണം കണ്ടെത്താന്‍ ഒരാളിന്‌ അവകാശമുണ്ട്‌. സമൂഹത്തിന്‌ അവനോട്‌ അങ്ങിനെ ഒരു കടപ്പാടുമുണ്ട്‌. ആ സമ്പത്തിന്റെ ശാസ്‌ത്രമാണ്‌ ഞാന്‍ പഠിപ്പിക്കുന്നത്‌. ഇതെനിക്കിഷ്‌ടപ്പെട്ട വിഷയമാണ്‌. കാശിനെക്കുറിച്ചുള്ള ചിന്ത നമ്മുടെ കുഞ്ഞുങ്ങള്‍ക്കുണ്ടാകണം. കഴുത്തറുക്കാതെ അവനവന്റെ പ്രതിഭ ഉപയോഗിച്ച്‌ എങ്ങിനെ പണമുണ്ടാക്കാമെന്ന്‌ നമ്മുടെ കുഞ്ഞുങ്ങളറിയണം.&lt;br /&gt;&lt;br /&gt;&lt;b&gt;കല പണമുണ്ടാക്കാനുള്ള ഉപാധിയാണെന്നാണോ?&lt;/b&gt;&lt;br /&gt;അങ്ങിനെയല്ല ഞാന്‍ പറഞ്ഞത്‌. പണമുണ്ടാക്കുന്നവന്റെ ലോകത്ത്‌ കലയ്‌ക്കുവേണ്ടി മാത്രം ജീവിക്കുകയെന്നു പറയുന്നത്‌ വിഡ്‌ഢിത്തമാണ്‌. കല കാശിനുവേണ്ടി മാത്രമുള്ളതാണെന്നല്ല ഞാന്‍ പറയുന്നത്‌. കലയ്‌ക്കു വേണ്ടി മാത്രം ജീവിക്കുകയും സമൂഹത്തിന്‌ തിരിച്ച്‌ അയാളോട്‌ യാതൊരു പ്രതിബദ്ധതയുമില്ലാതാകുകയും ചെയ്യുന്ന ധാരാളം സംഭവങ്ങള്‍ കണ്ടിട്ടുണ്ട്‌. അയാളുടെ കുടുംബത്തെപ്പറ്റിയും വേദനകളെപ്പറ്റിയും യാതൊരു കരുതലും സമൂഹത്തിനില്ലാതെ പോകുന്ന ഒട്ടേറെ കലാകാരന്‍മാര്‍ നമ്മുടെ നാട്ടിലുണ്ട്‌. ഫിലോസഫികൊണ്ട്‌ ഈ യാഥാര്‍ഥ്യത്തെ അടയ്‌ക്കുകയാണ്‌ എല്ലാ മാധ്യമങ്ങളും ചെയ്യുന്നത്‌. ഗിരീഷ്‌ പുത്തഞ്ചേരി ഉദാഹരണം. അദ്ദേഹമെഴുതിയ ഒരു വരിയെങ്കിലും കേട്ട്‌ സ്വജീവിതം തിരിച്ചുപിടിച്ച എത്രയോ പേരുണ്ടാകും. ആത്മഹത്യ ചെയ്യാന്‍ മനസ്സുകൊണ്ടു തയ്യാറെടുക്കുന്ന ഒരാളില്‍ ഗിരീഷ്‌ പുത്തഞ്ചേരിയുടെ ഒരു വരി മനംമാറ്റം വരുത്തിയിട്ടുണ്ടാകാം. അതാണ്‌ സമൂഹത്തിനു വേണ്ടിയുള്ള സംഭാവന. മനസ്സും ആരോഗ്യവും ശരീരവും നഷ്‌ടപ്പെടുത്തിയാകണം അദ്ദേഹം ആ ഒരു വരി പിഴിഞ്ഞ്‌ സമൂഹത്തിനു നല്‍കിയത്‌. പക്ഷെ, സമൂഹം അത്‌ കണക്കാക്കുന്നില്ല. സമൂഹത്തിന്‌ തിരിച്ച കലാകാരനോട്‌ ഒരു പ്രതിബദ്ധത ഉണ്ടാകണമെന്നാണു ഞാന്‍ പറഞ്ഞത്‌.&lt;br /&gt;ഓപ്പര്‍ച്യൂണിറ്റി കോസ്റ്റ്‌ അഥവാ അവസരച്ചെലവ്‌ എന്നൊരാശയം ഇക്കണോമിക്‌സില്‍ ഉണ്ട്‌. ഒരാള്‍ ഒരുകാര്യം ചെയ്യുമ്പോള്‍ മറ്റൊരു കാര്യം വേണ്ടെന്നു വച്ചിട്ടാണ്‌ അതു ചെയ്യുന്നത്‌. ഇതു ചെയ്‌തില്ലായിരുന്നെങ്കില്‍ അയാള്‍ അതു ചെയ്യുമായിരുന്നു. കവിത ചൊല്ലി നടന്നില്ലെങ്കില്‍ അയാള്‍ തന്റെ കുഞ്ഞിനോടും ഭാര്യയോടും സ്‌നേഹത്തോടെയിരിക്കുമായിരുന്നിരിക്കാം. അതു ചെയ്യാത്തതിനാല്‍ അയാളുടെ കുടുംബബന്ധം തകര്‍ന്നിട്ടുണ്ടാകാം. അയാളുടെ മകന്‍ അയാള്‍ക്ക്‌്‌ റിബലായിട്ടുണ്ടാകാം. ആ അവസ്ഥ തിരിച്ചറിഞ്ഞാണ്‌ അയാളിവിടെ നില്‍ക്കുന്നതെന്ന ചിന്ത സമൂഹത്തിനുണ്ടാകണമെന്നാണ്‌ ഞാന്‍ പറഞ്ഞത്‌. അല്ലാതെ കല കാശിനുവേണ്ടിയെന്നല്ല.&lt;br /&gt;&lt;br /&gt;&lt;b&gt;കല ഈശ്വരാനുഗ്രഹമാണെന്നു പറയാനാകുമോ?&lt;/b&gt;&lt;br /&gt;തീര്‍ച്ചയായും. `പൂര്‍ണതേ നിന്റെ പേരാണ്‌ ദൈവം' എന്നാണു ഞാന്‍ വിശ്വസിക്കുന്നത്‌. ഞാനൊരു അപൂര്‍ണനാണ്‌. പൂര്‍ണതയെപ്പറ്റി എനിക്കൊരു സങ്കല്‍പമുണ്ട്‌. `രക്തസാക്ഷി'യെന്ന പേരില്‍ ഒരു കവിത ഞാനെഴുതിയിട്ടുണ്ട്‌. രക്തസാക്ഷിയെപ്പറ്റി എനിക്കൊരന്ധാളിപ്പുണ്ട്‌. എനിക്കൊരിക്കലും ഒരു രക്തസാക്ഷിയാകാനാകില്ല. കാരണം ഞാന്‍ മഹാഭീരുവാണ്‌. അതുകൊണ്ട്‌ രക്തസാക്ഷിയെ ഒരു മഹാപര്‍വ്വതമായി ഞാന്‍ കാണുന്നു. അപൂര്‍ണനായ ഒരുവന്റെ പൂര്‍ണതയെക്കുറിച്ചുള്ള സങ്കല്‍പമാണ്‌ എന്നെ സംബന്ധിച്ചിടത്തോളം പ്രകൃതി അഥവാ ഈശ്വരന്‍. പെട്ടെന്നൊരു കവിതയെഴുതണമെന്നു കരുതി കുത്തിയിരുന്നാല്‍ എഴുതാന്‍ പറ്റില്ല. പാട്ടും അങ്ങിനെയാണ്‌. കഥയും സന്ദര്‍ഭവും തന്നാല്‍പോലും കലാകാരന്റെ ഉള്ളില്‍ അത്‌ കൃത്യമായി സന്നിവേശിക്കുന്ന ഒരു നിമിഷം ഉണ്ടാകണം. അപ്പോള്‍ മാത്രമേ അതു സംഭവിക്കൂ.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: AnjaliOldLipi; "&gt;&lt;b&gt;`രക്തസാക്ഷി'യും `കര്‍ഷകന്റെ ആത്മഹത്യക്കുറി'പ്പുമെല്ലാം കവിയുടെ സാമൂഹിക പ്രതിബദ്ധതയെ വെളിച്ചപ്പെടുത്തുന്നതിനായി എഴുതിയ കവിതകളാണോ?&lt;/b&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"   style="  ;font-family:AnjaliOldLipi;font-size:medium;"&gt;അങ്ങിനെയല്ല. സാമുഹിക പ്രതിബദ്ധത ഉണ്ടാകണമെന്നു വിചാരിച്ച്‌ കവിതയെഴുതാനൊന്നും പറ്റില്ല. എനിക്കു പറയാനൊരു കാര്യമുണ്ടാകണം. അപ്പോള്‍ ഞാന്‍ കവിതയെഴുതും. എന്നോട്‌ പലരും ചോദിച്ചിട്ടുണ്ട്‌, ബാഗ്‌ദാദില്‍ കുട്ടികള്‍ ചത്തതിനെപ്പറ്റി എഴുതിയ നിങ്ങള്‍ ഫലസ്‌തീനില്‍ കുഞ്ഞ്‌ തറയില്‍ ചത്തുകിടക്കുന്ന പടം കണ്ടിട്ടു കവിതയെഴുതാതിരുന്നതെന്തുകൊണ്ടാണെന്ന്‌. എനിക്കു തോന്നുമ്പോള്‍ ഞാന്‍ കവിതയെഴുതും, തോന്നുന്ന രീതിയില്‍ ചൊല്ലും. കവിതയുടെ ചട്ടക്കൂടുകളിലൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. ഞാനെഴുതുന്നതിനെ കവിതയായി എല്ലാവരും അംഗീകരിച്ചുകൊള്ളണമെന്നും നാളെയും മറ്റന്നാളും കവിയായിത്തന്നെ നിലനില്‍ക്കണമെന്നും എനിക്കാഗ്രഹമില്ല. എനിക്കു പറയാനുള്ള കാര്യം പറയാനുള്ള മാധ്യമമാണ്‌ കവിത. ചിലപ്പോഴത്‌ എന്റെ വ്യക്തിപരമായ കാര്യമായിരിക്കും. അത്‌ താല്‍പര്യമുള്ളവര്‍ വായിക്കണം, താല്‍പര്യമുള്ളവര്‍ കേള്‍ക്കണം. അത്രയേയുള്ളു.&lt;br /&gt;ഇപ്പോള്‍ ഞാനൊരു കവിതയെഴുതുന്നുണ്ട്‌. എന്റെ ബാല്യത്തെക്കുറിച്ചാണത്‌. അഞ്ചാം ക്ലാസിലെ ഒന്നാം ബഞ്ചിന്റെ അറ്റത്തിരിക്കുന്ന പൊതിച്ചോറിനെ നോക്കി ഞാന്‍ പിന്‍ബഞ്ചിലിരുന്നിട്ടുണ്ട്‌. അതേപ്പറ്റിയാണെന്റെ പുതിയ കവിത.&lt;br /&gt;``അഞ്ചാം ക്ലാസിലെ ഒന്നാം ബഞ്ചിന്റെ&lt;br /&gt;അറ്റത്തിരിക്കും പൊതിച്ചോറിനെ&lt;br /&gt;ആ പൊതിച്ചോറിനെ ആര്‍ത്തിയാല്‍ നോക്കുന്ന&lt;br /&gt;ഒരോട്ട ഉടുപ്പുള്ള കാക്കകറുമ്പനെ,&lt;br /&gt;കവിതേ പ്രിയപ്പെട്ട ശൈലപുത്രീ,&lt;br /&gt;ഒപ്പിയെടുക്കുനീ പിന്നെയും പിന്നെയും....''&lt;br /&gt;എനിക്കു പറയാനുള്ളത്‌ ഞാന്‍ ഉറക്കെ വിളിച്ചു പറയുകതന്നെ ചെയ്യും.&lt;br /&gt;&lt;br /&gt;&lt;b&gt;താങ്കള്‍ ഉറക്കെ ചൊല്ലുന്നത്‌ ആളുകള്‍ കേള്‍ക്കാന്‍ തുടങ്ങിയത്‌ എന്നുതൊട്ടാണ്‌?&lt;/b&gt;&lt;br /&gt;നമ്മള്‍ ചൊല്ലിയാലല്ലേ ആളുകള്‍ക്കു കേള്‍ക്കാന്‍ പറ്റൂ. ആദ്യമായി എനിക്കു ജോലി കിട്ടിപ്പോകുന്നത്‌ കാസര്‍കോട്ടേക്കാണ്‌. 1994 - 95ല്‍ കാസര്‍കോട്‌ താലൂക്ക്‌ ഓഫീസില്‍ എല്‍.ഡി ക്ലര്‍ക്കായിരുന്നു. അക്കാലത്ത്‌ എനിക്കൊരു പ്രണയമുണ്ടായിരുന്നു. അതിലൊരു പ്രതിസന്ധിയുമുണ്ടായിരുന്നു. അന്ന്‌ കാസര്‍കോട്ട്‌ ഒറ്റയ്‌ക്കു താമസിക്കുമ്പോള്‍ എഴുതിയ കവിതയാണ്‌ ആദ്യമായി ഉറക്കെച്ചൊല്ലിയത്‌. കാത്തിരിപ്പ്‌.&lt;br /&gt;``ആസുരതാളം തിമിര്‍ക്കുന്നു ഹൃദയത്തില്‍&lt;br /&gt;ആരോ നിശ്ശബ്‌ദമൊരു നോവായി നിറയുന്നു&lt;br /&gt;നെഞ്ചിലാഴ്‌ന്നമരുന്നു മുനയുള്ള മൗനങ്ങള്‍&lt;br /&gt;ആര്‍ദ്രമൊരു വാക്കിന്റെ വേര്‍പാടു നുരയുന്നു&lt;br /&gt;പ്രിയതരം വാക്കിന്റെ വേനല്‍ മഴത്തുള്ളി&lt;br /&gt;ഒടുവിലെത്തുന്നതും നോറ്റു പാഴ്‌സ്‌മൃതികളില്‍.....''&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: AnjaliOldLipi; "&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: AnjaliOldLipi; "&gt;ആ പ്രണയത്തിലെ നായിക തന്നെയാണ്‌ പിന്നെ എന്റെ ജീവിതത്തിലേക്കു കടന്നുവന്നത്‌.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"   style="  ;font-family:AnjaliOldLipi;font-size:medium;"&gt;അതിനുശേഷം ഉറക്കെച്ചൊല്ലിയ കവിതയാണ്‌ `ഉണരാത്ത പദ്‌മതീര്‍ഥങ്ങള്‍'. കാസര്‍കോട്ടെ ജോലിക്കുശേഷം ഞാന്‍ ആര്യനാട്‌ ഗവ. ഹൈസ്‌കൂളിലാണ്‌ ആദ്യമായി അധ്യാപകവൃത്തിയിലേര്‍പ്പെടുന്നത്‌. പിന്നെ എന്റെ നാട്ടിലെ പ്ലാവൂര്‍ ഗവ. സ്‌കൂളില്‍. അവിടെ നിന്ന്‌ ഹയര്‍സെക്കണ്ടറി അധ്യാപകനായി തിരുവനന്തപുരത്ത്‌ എസ്‌.എം.വി സ്‌കൂളില്‍ എത്തുന്നത്‌ 1998ലാണ്‌. ഇവിടെ ജോയിന്‍ ചെയ്‌ത്‌ മാസങ്ങള്‍ക്കകമാണ്‌ പദ്‌മതീര്‍ഥക്കുളത്തില്‍ മാനസിക രോഗി കുളം കാവല്‍ക്കാരനെ മുക്കിക്കൊല്ലുന്നത്‌.&lt;br /&gt;കാട്ടാക്കടയിലെ വീട്ടില്‍ നിന്ന്‌ സ്‌കൂളിലേക്കു പോരാനായി ബൈക്കില്‍ കയറുമ്പോഴാണ്‌ ടി.വിയിലെ ഫ്‌ളാഷ്‌ ശ്രദ്ധിച്ചത്‌. ഇന്നത്തെപ്പോലെ സാങ്കേതിക മേന്മയോടെയൊന്നുമല്ല അത്‌ ടി.വിയില്‍ കാണിക്കുന്നത്‌. തിരുവനന്തപുരം പദ്‌മതീര്‍ഥക്കുളത്തില്‍ കുളം കാവല്‍ക്കാരനും ഒരാളും തമ്മില്‍ കലഹിക്കുന്നുവെന്നാണ്‌ ആദ്യം കണ്ടത്‌. കുറേ ആളുകള്‍ കമ്പിവേലിയില്‍ വന്നെത്തി നോക്കി നില്‍ക്കുന്നത്‌ പാന്‍ ചെയ്‌തു കാണിക്കുന്നുണ്ട്‌. ആകാംക്ഷകൊണ്ട്‌ ഞാനതിലേക്കു കൂടുതല്‍ ശ്രദ്ധിച്ചു. അത്‌ പിന്നെ, കുളം കാവല്‍ക്കാരനും മാനസിക വിഭ്രാന്തി പിടിപെട്ട ആളും തമ്മില്‍ കലഹിക്കുന്നുവെന്നായി. പിന്നെ കുളം കാവല്‍ക്കാരനെ പിടിച്ചു തള്ളുന്നു, അതുകഴിഞ്ഞപ്പോള്‍ കുളം കാവല്‍ക്കാരനെ മുക്കുന്നു. ഇത്‌ ചെയ്യുന്ന ക്യാമറ യൂണിറ്റിലുള്ള ഒരാള്‍ ഒരു കല്ലെടുത്തെറിഞ്ഞെങ്കില്‍ ആ ഭ്രാന്തന്‍ കൈവിടുമായിരുന്നു, കാവല്‍ക്കാരന്‍ നീന്തിക്കയറി രക്ഷപ്പെടുമായിരുന്നു. പക്ഷെ, ആളുകള്‍ക്ക്‌ അതിലല്ല കാര്യം. അങ്ങിനെ സംഭവിച്ചാല്‍ അതോടെ പോയി. അതാണ്‌ ചിത്രീകരിക്കുന്നവന്റെ മനസ്സ്‌. ഇതു മുഴുവന്‍ കാണിച്ച്‌ അതിനാവശ്യമായ പരസ്യം കണ്ടെത്തി മാര്‍ക്കറ്റു ചെയ്യുക. അതാണ്‌ മാധ്യമ സംസ്‌കാരം.&lt;br /&gt;ഞാനത്‌ കണ്ട്‌ വല്ലാതായി. അന്ന്‌ സ്‌കൂളില്‍ വന്നില്ല. വീട്ടിലരുന്ന്‌ ഞാനത്‌ അവസാനം വരെ കണ്ടു. മുക്കുന്നു, കൊല്ലുന്നു.... ഇതിങ്ങനെ മാറിക്കൊണ്ടിരിക്കുകയാണ്‌. ശവം പുറത്തെടുക്കുന്നു, ഭ്രാന്തനെ കരയ്‌ക്കു കയറ്റുന്നു... ഇങ്ങനെ സ്‌ക്രോളിംഗ്‌ വരികയാണ്‌. തിരുവനന്തപുരം നഗരമധ്യത്തില്‍ ആയിരക്കണക്കിനാളുകള്‍ നോക്കി നില്‍ക്കേയാണിത്‌ സംഭവിക്കുന്നത്‌. ലോകത്തെ എല്ലാ നഗരവല്‍ക്കരണങ്ങളുടെയും നിസ്സംഗതയുടെ വൃത്തികേടായിരുന്നു അന്നു കണ്ടത്‌. ആ സംഭവമാണ്‌ ഉണരാത്ത പദ്‌മതീര്‍ഥങ്ങള്‍&lt;br /&gt;``നില്‍ക്കുന്നു ഞാന്‍ പദ്‌മതീര്‍ഥക്കുളത്തിന്റെ&lt;br /&gt;ഭിത്തിയില്‍ കയ്യൂന്നി താടിതാങ്ങി... '' നിസ്സംഗതയാണവിടെ കാണിക്കുന്നത്‌. താഴെ നിന്ന്‌ ഒരു കല്ലെടുത്തെറിഞ്ഞ്‌ ഒരു പ്രതികരണം നടത്താന്‍ ആരും തയ്യാറല്ല.&lt;br /&gt;&lt;br /&gt;&lt;b&gt;ഇടയ്‌ക്കു കയറി ചോദിക്കട്ടെ, സ്‌കൂളില്‍ വരാതെയിരുന്ന്‌ വീട്ടിലെ ടിവിയില്‍ അവസാനനിമിഷം വരെ ആ സംഭവം കണ്ടുകൊണ്ടിരുന്ന താങ്കളുള്‍പ്പെടുന്ന ജനങ്ങളുടെ മനസ്സല്ലേ, മാധ്യമങ്ങളെ ഇത്തരം കാഴ്‌ചകളിലേക്കടുപ്പിക്കുന്നത്‌? &lt;/b&gt;&lt;br /&gt;അതുകൊണ്ടാണ്‌ ``ചുറ്റുമൊരായിരം കാണികള്‍, ഞാനും'' എന്നെഴുതിയത്‌. അല്ലെങ്കില്‍ ചുറ്റുമൊരായിരം കാണികളെന്നു പറഞ്ഞു ഞാനങ്ങു പോകും. സമൂഹത്തിലെ എല്ലാ വൃത്തികേടുകളുടേയും ഭാഗമാണ്‌ ഞാനും.&lt;br /&gt;``എല്ലാവര്‍ക്കും തിമിരം,&lt;br /&gt;നമ്മങ്ങള്‍ക്കെല്ലാവര്‍ക്കും തിമിരം...'' എന്നാണ്‌ ഞാനെഴുതിയത്‌, അല്ലാതെ `നിങ്ങള്‍ക്കെല്ലാവര്‍ക്കും തിമിരം' എന്നല്ല. ഇതൊരു സമൂഹത്തിന്റെ മൊത്തത്തിലുള്ള പോരായ്‌മയാണ്‌. അതു ചൂണ്ടിക്കാണിക്കേണ്ടതും ഒരു കവിയുടെ കടമയാണ്‌.&lt;br /&gt;&lt;br /&gt;&lt;b&gt;ഇങ്ങിനെ ചൂണ്ടിക്കാണിക്കുന്നതുകൊണ്ടോ, ഉറക്കെപ്പാടിയതുകൊണ്ടോ ഒരു തരിമ്പെങ്കിലും മാറ്റം സമൂഹത്തിലുണ്ടാക്കാന്‍ കഴിയുമെന്നു തോന്നുന്നുണ്ടോ?&lt;/b&gt;&lt;br /&gt;കഴിയും. വിളിച്ചു പറയുന്നതും വിപ്ലവമാണ്‌. മിണ്ടാതിരിക്കുന്നവനെ വിളിച്ചുണര്‍ത്തുന്നതും ഉറക്കം നടിക്കുന്നവനെ ഉണര്‍ത്തിയെടുക്കുന്നതും വിപ്ലവമാണ്‌. അവന്റെ കയ്യില്‍ ആയുധമെടുത്തുകൊടുക്കുന്നത്‌ അടുത്ത പടിയാണ്‌. അതിനൊന്നും ഒരു കവിയെക്കൊണ്ടു സാധിച്ചെന്നു വരില്ല. ഉറക്കെ വിളിച്ചു പറയുക, വിളിച്ചുണര്‍ത്തുക, ഇന്നലെയെപ്പറ്റി ഓര്‍മപ്പെടുത്തിക്കൊണ്ടേയിരിക്കുക, ഇന്നു നമ്മള്‍ എവിടെ നില്‍ക്കുന്നുവെന്നതിനെപ്പറ്റി തെര്യപ്പെടുത്തിക്കൊണ്ടിരിക്കുക. എനിക്കു ചെയ്യാവുന്നത്‌, `നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരമാണ്‌, മങ്ങിയ കാഴ്‌ചകള്‍ കണ്ടു മടുത്തു കണ്ണടകള്‍ വേണ'മെന്ന്‌ ബോധ്യപ്പെടുത്തിക്കൊണ്ടേയിരിക്കുകയെന്നതാണ്‌. ബോധമുള്ളവന്‍ അതു തിരിച്ചറിയും.&lt;br /&gt;എനിക്കൊരുപാടു കത്തുകള്‍ വന്നിട്ടുണ്ട്‌. `കണ്ണട' ദൂരദര്‍ശനില്‍ 2001ല്‍ വന്ന്‌ കുറേക്കഴിഞ്ഞ്‌ എനിക്കൊരു കത്തു വന്നു. കണ്ണൂരിലെ ഒരൊളിസങ്കേതത്തില്‍ നിന്നാണെഴുതുന്നതെന്ന്‌ അതില്‍ പറഞ്ഞിരുന്നു. ദൂരദര്‍ശനില്‍ ബന്ധപ്പെട്ടാണ്‌ എന്റെ വിലാസം സംഘടിപ്പിച്ചതെന്നും അതിലെഴുതിയിരുന്നു. ഒരു രാഷ്‌ട്രീയ കൊലപാതകത്തിലെ ഒന്നാം പ്രതിയായിരുന്നു ആ കത്തെഴുതിയിരുന്നത്‌. എഴുതിയ ആളിന്റെ പേര്‌ എനിക്കിപ്പോഴുമറിയില്ല. കണ്ണൂരില്‍ നിന്നാണെന്ന്‌ കത്തിനു പുറത്തെ സീലില്‍ നിന്നു മനസ്സിലായി. ഒളിവില്‍ വെറുതേ കിടക്കുമ്പോള്‍ ദൂരദര്‍ശനില്‍ ഈ കവിത കേട്ടു. അപ്പോഴാണ്‌ താന്‍ ചെയ്‌തതെന്താണെന്നതിനെപ്പറ്റി അയാള്‍ ചിന്തിച്ചുപോയത്‌. ഇനിയൊരു കാലത്തും ഒരമ്മയ്‌ക്കും ഒരു വേദനയും ഉണ്ടാക്കുന്ന ഒരു പ്രവൃത്തിയും തന്റെ ഭാഗത്തു നിന്നുണ്ടാകില്ല എന്ന്‌ ആ കത്തില്‍ പറഞ്ഞിരുന്നു.&lt;br /&gt;``എല്ലാ വെടിയുണ്ടയും വാള്‍മുനത്തുമ്പും&lt;br /&gt;അന്ത്യമായ്‌ച്ചെന്നു കൊള്ളുന്നതെപ്പൊഴും&lt;br /&gt;അമ്മമാരുടെ ഗര്‍ഭപാത്രത്തിലാണെന്ന&lt;br /&gt;സത്യത്തില്‍ ദൈവം പിറക്കുന്നു.''&lt;br /&gt;എന്നെ സംബന്ധിച്ച്‌ ഇത്തരം പല അനുഭവങ്ങളുമുണ്ട്‌. വലിയൊരു മാറ്റമുണ്ടാക്കാനുള്ള അധികാരവും ചെങ്കോലുമൊന്നും എന്റെ കയ്യിലില്ല. പക്ഷെ, വാക്കുകള്‍ നമ്മുടെ കയ്യിലുണ്ട്‌. അതിനെ കൃത്യമായ രീതിയില്‍ പ്രയോഗിക്കുവാനുള്ള ശ്രമമാണ്‌ എല്ലാ കവികളേയും പോലെ ഞാനും നടത്തുന്നത്‌.&lt;br /&gt;&lt;br /&gt;&lt;b&gt;എഴുത്തുകാര്‍ അവസരവാദികളാണ്‌. ചിലതിനോടു പ്രതികരിക്കും, ചിലതിനോടു മനപ്പൂര്‍വ്വം പ്രതികരിക്കാതിരിക്കും. ഈ ആരോപണത്തെപ്പറ്റി?&lt;/b&gt;&lt;br /&gt;അതു സ്വാഭാവികമാണ്‌. ഒരു പാട്‌ പ്രശ്‌നങ്ങള്‍ കേരളത്തിലുണ്ടാകുമ്പോള്‍ പലരും മിണ്ടാതിരിക്കുന്നു. അതിനു കാരണമുണ്ട്‌. ബഹുമുഖമായ സമൂഹമാണ്‌ നമ്മുടേത്‌. എനിക്കു ശരിയെന്നു തോന്നുന്നതായിരിക്കില്ല യഥാര്‍ഥത്തില്‍ ശരി. ഞാന്‍ എന്നെയും താങ്കളേയും കൂട്ടി നമ്മളാണ്‌ ശരിയെന്നു പറഞ്ഞിരിക്കുമ്പോള്‍, താങ്കളില്‍ നിന്ന്‌ ഞാന്‍ പ്രതീക്ഷിക്കാത്തൊരു കാര്യം വരുമ്പോള്‍ ഞാന്‍ മിണ്ടാതിരുന്നുകളയും. താങ്കളോട്‌ എനിക്കത്രയ്‌ക്കു സ്‌നേഹവും കടപ്പാടുമുണ്ട്‌. സമൂഹം ഇത്രമാത്രം ഫ്‌ളെക്‌സിബിളായിരിക്കെ നമുക്ക്‌ മരക്കുറ്റികളാകാന്‍ കഴിയില്ല. അങ്ങിനെ വരുമ്പോഴാണ്‌ അവസരവാദമെന്നു വരെ തോന്നാവുന്ന തരത്തിലുള്ള മൗനങ്ങളോ മൗനഭേദങ്ങളോ ഉണ്ടാകുന്നത്‌. നാമിതൊക്കെ സഹിക്കണം. കാരണം സമൂഹത്തില്‍ ഏറ്റവും ദുര്‍ബലമായ മനസ്സുള്ളവരാണ്‌ എഴുത്തുകാര്‍. ഇറച്ചിവെട്ടുകാരന്‍ മുതല്‍ എഴുത്തുകാരന്‍ വരെ വേണം നാം മനസ്സുകളെ വിശകലനം ചെയ്യാന്‍. അതില്‍ ഏറ്റവും ദുര്‍ബല മാനസ്സികഘടനയുള്ളവരാണ്‌ എഴുത്തുകാര്‍.&lt;br /&gt;&lt;br /&gt;&lt;b&gt;താങ്കള്‍ ആരുടെ പക്ഷത്താണ്‌ നില്‍ക്കുന്നത്‌?&lt;/b&gt;&lt;br /&gt;എനിക്കു കൃത്യമായ പക്ഷമുണ്ട്‌. അതു മനുഷ്യപക്ഷമാണ്‌, അതു പുരോഗമനപക്ഷമാണ്‌. അതിലെന്റെ ജീവിതമുണ്ട്‌. ഞാന്‍ വളര്‍ന്നു വന്ന ജീവിതസാഹചര്യമാണ്‌ എന്റെ പക്ഷമുണ്ടാക്കിയത്‌. ഞാനനുഭവിച്ച വേദന, ദാരിദ്ര്യം, കഷ്‌ടപ്പാട്‌, അതില്‍ നിന്നുള്ള പക്ഷം. അതിലെ ഏറ്റക്കുറച്ചിലുകളെപ്പറ്റി ഞാന്‍ ചിന്തിക്കുന്നില്ല. അത്‌ വ്യക്തിപരമാണ്‌. എന്റെ കവിതയിലെല്ലാം അറിഞ്ഞോ അറിയാതെയോ എന്റെ പക്ഷം വരുന്നുണ്ട്‌. ``ദുഃഖിക്കുവാന്‍ വേണ്ടി മാത്രമാണ്‌ എങ്കില്‍ ഈ നിര്‍ബന്ധ ജീവിതം ആര്‍ക്കുവേണ്ടി'' എന്നൊക്കെ ഞാനെഴുതിയിട്ടുണ്ട്‌. അത്രമാത്രം വേദനകള്‍, ഇപ്പോഴല്ല, ഞാനനുഭവിച്ചിട്ടുണ്ട്‌. ശോകത്തില്‍ നിന്നാണ്‌ ശ്ലോകമുണ്ടായത്‌. എന്നെ സംബന്ധിച്ചിടത്തോളം അങ്ങിനെയൊരു പക്ഷം, വേദനിക്കുന്നവന്റെ പക്ഷമാണ്‌.&lt;br /&gt;എന്റെ കാഴ്‌ചപ്പാടില്‍ എഴുതുന്നവരെല്ലാം ഇടതു പക്ഷത്ത്‌ - മനുഷ്യപക്ഷത്ത്‌ - നില്‍ക്കുന്നവരാണ്‌. ഇടതുപക്ഷമെന്നാല്‍ കഷ്‌ടപ്പെടുന്നവന്റെ, വേദനിക്കുന്നവന്റെ, ബുദ്ധിമുട്ടുന്നവന്റെ, വിഷമിക്കുന്നവന്റെ, ദുഃഖിക്കുന്നവന്റെ പക്ഷമെന്നാണ്‌ ഞാനര്‍ഥമാക്കുന്നത്‌. കോണ്‍ഗ്രസ്‌ ചായ്‌വിലായാലും മാര്‍ക്‌സിസ്റ്റ്‌ ചായ്‌വിലായാലും എഴുത്തുകാരെല്ലാം ഇടതുപക്ഷത്താണ്‌.&lt;br /&gt;&lt;br /&gt;&lt;b&gt;സമീപകാലത്തായി കേരളത്തിലുണ്ടാകുന്ന നിര്‍ഭാഗ്യകരമായ സംഭവങ്ങളെപ്പറ്റി താങ്കള്‍ക്കെന്താണു പറയാനുള്ളത്‌?&lt;/b&gt;&lt;br /&gt;ഇവിടെ ഇരകളാകുകയാണു പലരും. വേറേയാര്‍ക്കോവേണ്ടിയാണിത്‌ ഇവര്‍ ചെയ്‌തുകൂട്ടുന്നത്‌. കൃത്യമായി ഇതിനെ പ്രതിരോധിക്കേണ്ടതുണ്ട്‌. വിവേകാനന്ദന്‍ പറഞ്ഞതുപോലെ കേരളം ഭ്രാന്താലയമാണ്‌. അത്‌ നാം ഇത്തരം കാര്യങ്ങളിലൂടെ ഇടയ്‌ക്കിടയ്‌ക്ക്‌ തെളിയിച്ചുകൊണ്ടേയിരിക്കുകയാണ്‌. കേരളം ഇപ്പോഴും ആത്യന്തികമായി അടിച്ചമര്‍ത്തപ്പെട്ട ഭ്രാന്താലയം തന്നെയാണ്‌. സെഡേഷന്റെ അളവ്‌ എപ്പോഴെങ്കിലും കുറയുമ്പോള്‍ അത്‌ കൃത്യമായി നമുക്കു തിരിച്ചറിയാന്‍ കഴിയും. ഇഞ്ചക്ഷന്‍ കൊടുത്തു മയക്കുന്ന ഭ്രാന്തനെപ്പോലെയാണു നമ്മുടെ മനസ്സെന്ന്‌ വീണ്ടും വീണ്ടും അടയാളപ്പെടുത്തുകയാണ്‌ ഇത്തരം സംഭവങ്ങള്‍. നടപടികള്‍ ശക്തമാണ്‌. പക്ഷെ എത്രമാത്രം മുന്നോട്ടു പോകുമെന്നതിനെപ്പറ്റി കരുതലില്ല. കാരണം ഇടപെടലുകള്‍ ധാരാളമായി വരും. അത്‌ രാഷ്‌ട്രീയമാണ്‌. ഒരുതരത്തിലുമുള്ള നിരോധനവും ഇതിനു പരിഹാരമല്ല. ഗുജറാത്തിലായിരുന്നു ഇതു സംഭവിച്ചതെങ്കില്‍ നമുക്കു ന്യായീകരിക്കാം. അവിടെ ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്ന പല കുഴപ്പങ്ങളും നിലനില്‍ക്കുന്നുണ്ട്‌. കേരളം പോലെ ഒരു തരത്തിലുമുള്ള ന്യൂനപക്ഷ -ഭൂരിപക്ഷ വ്യത്യാസങ്ങളുമില്ലാതെ മുന്നോട്ടു പോകുന്ന സമൂഹത്തില്‍ ബോധപൂര്‍വ്വം നടപ്പാക്കുന്നതാണിത്‌. കാരണം ഇവിടെ വിജയിച്ചാല്‍ ഇന്ത്യയിലെവിടെയും കൊണ്ടുപോകാം. അത്രക്കു പ്രബുദ്ധമാണ്‌ കേരളം. ഇവിടെയിതു വിജയിപ്പിച്ചുകൊണ്ടുപോകാനുള്ള പരീക്ഷണമാണു നടക്കുന്നതെന്നു നാം തിരിച്ചറിയണം. അതിന്‌ വിവാദവും രാഷ്‌ട്രീയകോലാഹലവും ഉപയുക്തമാകില്ല.&lt;br /&gt;&lt;br /&gt;&lt;b&gt;കവിതയില്‍ വായനയും കേള്‍ക്കലും തമ്മിലുള്ള വ്യത്യാസമെന്താണ്‌?&lt;/b&gt;&lt;br /&gt;കേരളത്തില്‍ മുഖ്യധാരയില്‍ തന്നെ അമ്പതോളം പ്രസിദ്ധീകരണങ്ങളിലായി ആഴ്‌ചയില്‍ 150 കവിതയെങ്കിലും പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്‌. ഇതിലെ ഒരു വാക്കോ, ഒരു വരിയോ ഏതെങ്കിലും ഒരാളുടെ വേദനയില്‍ അവനു കൂട്ടായിരിക്കുന്നുണ്ടോ എന്നതാണ്‌ നാം ചര്‍ച്ച ചെയ്യേണ്ടത്‌. മാധ്യമമേതെന്നതല്ല പ്രശ്‌നം. കവിതയെന്നാല്‍ ആര്‍ക്കും പിടികിട്ടാത്ത പൊതിയാത്തേങ്ങയാണെന്നും നിയതമായ ചില പ്രസാധകരിലൂടെ മാത്രം പുറത്തുവന്നാലേ അത്‌ കവിതയാകൂ എന്നുമൊരു ധാരണ നിലവില്‍ കേരളത്തിലുണ്ട്‌. എന്റെ മാധ്യമം ചൊല്ലലാണ്‌. അത്‌ കൃത്യമായി പറയേണ്ട രീതിയില്‍ പറയും. പറയാനുള്ളത്‌ പറയുന്നതാണ്‌ കവിത. അത്‌ പറയേണ്ട മാതിരി പറയുന്നതാണ്‌ എന്റെ ചൊല്ലല്‍. പണ്ടും പലരും ചെയ്‌തിട്ടുള്ള വഴിതന്നെയാണ്‌ ഞാന്‍ കൃത്യമായി തിരഞ്ഞെടുത്തത്‌. എഴുത്തുമാധ്യമങ്ങളിലൂടെയും കവിത വരട്ടെ. ബ്ലോഗിലൂടെയെല്ലാം നല്ലതും മോശവുമായ കവിതകള്‍ വരുന്നുണ്ട്‌. കുഞ്ഞുണ്ണി മാഷ്‌ പറഞ്ഞതുപോലെ വിതയുള്ളത്‌ നിലനില്‍ക്കും. എന്റെ എല്ലാ കവിതയും നിലനില്‍ക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിലെന്തെങ്കിലും ഉള്ളതു നിലനില്‍ക്കട്ടെ. അല്ലാത്തതു പോട്ടെ. എന്നേക്കാള്‍ നല്ല ആളുകള്‍ കടന്നു വരട്ടെ.&lt;br /&gt;&lt;br /&gt;&lt;b&gt;അധ്യാപനത്തില്‍ നിന്നു കിട്ടുന്നതിലും മീതേ ഒരു വരുമാനം കവിതയില്‍ നിന്നു കിട്ടുന്നുണ്ടോ?&lt;/b&gt;&lt;br /&gt;ഒരിക്കലും കവിതയില്‍ നിന്നു വരുമാനം കിട്ടുന്നില്ല. ഉദാഹരണത്തിന്‌, എഴുത്തു മാധ്യമത്തിലൂടെ എഴുതുന്നവര്‍ക്ക്‌ പത്രാധിപര്‍ റോയല്‍റ്റി കൊടുക്കാറുണ്ട്‌. പക്ഷെ, ചൊല്ലുന്നവന്‌ റോയല്‍റ്റി ആരു തരാനാണ്‌. പണത്തെക്കുറിച്ചൊരു ചിന്ത ഇപ്പോഴെന്തായാലും എനിക്കില്ല. ഇപ്പോള്‍ ഞാന്‍ സിനിമ മേഖലയിലും പ്രവേശിച്ചിട്ടുണ്ട്‌. എനിക്കുവേണമെങ്കില്‍ മറ്റെല്ലാം ഉപേക്ഷിച്ച്‌ ആ മേഖലയില്‍ നില്‍ക്കാം. ഞാന്‍ നേരത്തേ പറഞ്ഞതുമായി ഇതിനെ ബന്ധപ്പെടുത്തേണ്ട. അവനവന്റെ പ്രതിഭ സമൂഹത്തിനു ഗുണകരമായി ഉപയോഗിക്കുമ്പോള്‍ സമൂഹത്തിന്‌ തിരിച്ചും ഒരു ബാധ്യതയുണ്ടെന്നാണ്‌ ഞാന്‍ പറഞ്ഞത്‌.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: AnjaliOldLipi; "&gt;&lt;b&gt;കവിതയില്‍ നിന്നു വരുമാനമില്ലെന്നു പറയുമ്പോള്‍ സി.ഡികളില്‍ നിന്നും മറ്റും ഒന്നും ലഭിക്കുന്നില്ലെന്നാണോ?&lt;/b&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"   style="  ;font-family:AnjaliOldLipi;font-size:medium;"&gt;ഇപ്പോള്‍ വേണമെങ്കില്‍ എനിക്കു ധാരാളം കാസറ്റും സി.ഡിയുമെല്ലാം ഇറക്കാം. കാശുതരാന്‍ ആളുണ്ട്‌. എനിക്കിപ്പോള്‍ കമ്പോളമുള്ള സമയമാണ്‌. കമ്പോളമെന്ന വാക്ക്‌ അത്ര മോശമൊന്നുമല്ല. അതില്‍ നന്മയും തിന്മയുമുണ്ട്‌. ചന്ത മോശമാണെന്നു പറയുമ്പോള്‍ പുസ്‌തകച്ചന്ത മോശമല്ല. അതുകൊണ്ട്‌ കൃത്യമായി പറയട്ടെ, എനിക്ക്‌ ഇപ്പോഴൊരു ചന്തയുണ്ട്‌. വേണമെങ്കില്‍ ഇഷ്‌ടംപോലെ കവിതയെഴുതി കാശുണ്ടാക്കാം. എനിക്ക്‌ വിതയ്‌ക്കാന്‍ അനുകൂലമായ കാറ്റുള്ള സമയമാണിപ്പോള്‍. പക്ഷെ, ഞാനങ്ങിനെ ചെയ്യുന്നില്ല. ആകെ ഞാനെഴുതി പ്രസിദ്ധീകരിച്ചിരിക്കുന്നത്‌ മുപ്പത്തിനാല്‌ കവിത മാത്രമാണ്‌.&lt;br /&gt;&lt;br /&gt;&lt;b&gt;ഇപ്പോള്‍ സിനിമഗാനരചനയിലേക്കും പ്രവേശിച്ചിരിക്കുകയാണല്ലോ. അതേപ്പറ്റി?&lt;/b&gt;&lt;br /&gt;`ഒരു നാള്‍ വരും' എന്ന സിനിമക്കു വേണ്ടിയാണ്‌ ഞാനെഴുതിയിരിക്കുന്നത്‌. ``മാവിന്‍ ചോട്ടിലെ മണമുള്ള മധുരമായി മനതാരില്‍ കുളിരുന്നെന്‍ ബാല്യം'' എന്നൊരെണ്ണം. ``പകലിനെ സ്‌നേഹിച്ച്‌ കൊതിതീരാതൊരു പൂവ്‌ പടിഞ്ഞാറു നോക്കി കരഞ്ഞു'' എന്ന്‌ അതിലൊരു വരിയുണ്ട്‌. സൂര്യകാന്തിപ്പൂവിനെപ്പറ്റിയുള്ളതാണ്‌. ബാല്യത്തെപ്പറ്റിയുള്ള വരികളാണത്‌. എനിക്കിപ്പോഴും ബാല്യത്തോടുള്ള കൊതി തീര്‍ന്നിട്ടില്ല. അവസരമുണ്ടായാല്‍ ഇനിയും സിനിമയിലെഴുതും.&lt;br /&gt;&lt;br /&gt;&lt;b&gt;എങ്ങിനെയായിരുന്നു സിനിമയിലേക്കുള്ള വരവ്‌?&lt;/b&gt;&lt;br /&gt;മണിയന്‍പിള്ള രാജുവാണ്‌ അതിനു കാരണം. അദ്ദേഹം എന്റെ കവിത കേട്ടിട്ടുണ്ട്‌. അദ്ദേഹമാണ്‌ സിനിമയിലേക്കു വിളിച്ചത്‌. ഏഴു വര്‍ഷത്തിനു ശേഷം മോഹന്‍ലാലും ശ്രീനിവാസനും ഒത്തുചേരുന്ന സിനിമയാണെന്നു പറഞ്ഞാണു വിളിച്ചത്‌. `ഒരു നാള്‍ വരും' എന്ന സിനിമയിറങ്ങുന്നുണ്ടെങ്കില്‍ അത്‌ മുരുകന്‍ കാട്ടാക്കടയുടെ പാട്ടുകളുമായിട്ടായിരിക്കണം എന്നു കൂടി രാജുച്ചേട്ടന്‍ പറഞ്ഞതോടെ എനിക്ക്‌ ആത്മവിശ്വാസം വര്‍ധിച്ചു. അതുകൊണ്ട്‌ അവരുടെ കൂട്ടായ്‌മയില്‍ പങ്കെടുക്കാനായി. മലയാള സിനിമയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുന്നവരാണ്‌ ഈ സിനിമയുടെ ഭാഗമായിട്ടുള്ളത്‌. അവര്‍ക്കൊപ്പം ചേരാനായത്‌ അഭിമാനകരം തന്നെയാണ്‌.&lt;br /&gt;&lt;br /&gt;&lt;b&gt;എഴുതിയിട്ടാണോ സംഗീതം കൊടുത്തത്‌?&lt;/b&gt;&lt;br /&gt;`മാവിന്‍ ചുവട്ടിലെ' എന്ന പാട്ടിന്‌ ആദ്യം സംഗീതം തരികയായിരുന്നു. `പാടാന്‍ നിനക്കൊരു പാട്ടു തന്നെങ്കിലും' എന്നത്‌ എഴുതിയിട്ട്‌ ഈണം കൊടുത്തതാണ്‌. എം.ജി.ശ്രീകുമാറിന്റെ മലയാളത്തിലെ ആദ്യത്തെ സംഗീതസംവിധാനസംരംഭമാണിത്‌. ഞങ്ങള്‍ തമ്മിലൊരു പാരസ്‌പര്യം അതിലുണ്ടായിരുന്നു. ഇടയ്‌ക്ക്‌, ഇതിലൊരു വാക്ക്‌ ഇങ്ങിനെയായാല്‍ കൊള്ളാമെന്നു ഞാന്‍ പറഞ്ഞാല്‍ സംഗീതത്തില്‍ വിട്ടുവീഴ്‌ച വരുത്തി അദ്ദേഹം അതിലൂടെ കടന്നുപോകാന്‍ തയ്യാറാണ്‌. അതുപോലെ തിരിച്ചും.&lt;br /&gt;&lt;br /&gt;&lt;b&gt;താങ്കള്‍ ചൊല്ലി ഏറെ പ്രശസ്‌തമായ `നാത്തൂന്‍പാട്ട്‌' എന്ന കവിതയും ഈ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ടല്ലോ? &lt;/b&gt;&lt;br /&gt;നാത്തൂന്‍ പാട്ടെന്ന കവിത എം.ജി.ശ്രീകുമാറും മണിയന്‍പിള്ള രാജുവുമെല്ലാം നേരത്തേ കേട്ടിട്ടുള്ളതാണ്‌. മോഹന്‍ലാലും റിമി ടോമിയും ചേര്‍ന്ന്‌ ഇത്‌ ചൊല്ലുന്നത്‌ ഗുണകരമാണെന്നു തോന്നി. കമ്പോളത്തിലൂടെ പോകുന്ന ഒരു നാത്തൂന്റെ സംശയം മറ്റേ നാത്തൂന്‍ പരിഹരിച്ചു കൊടുക്കുന്നതു പോലെയാണ്‌ അത്‌ എഴുതിയിരിക്കുന്നത്‌. മോഹന്‍ലാലെന്ന ഭാരതത്തിലെ മഹാനായൊരു നടന്‍ ആ കവിത ചൊല്ലുമ്പോള്‍ കൂടുതല്‍ ആളുകള്‍ ആ കവിതയിലേക്കെത്തും. ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ ആളുകള്‍ ഇതുകേള്‍ക്കുമ്പോള്‍ അതിലെന്താണു പറഞ്ഞിരിക്കുന്നതെന്ന്‌ അവര്‍ക്കു മനസ്സിലാകും.&lt;br /&gt;`എന്തു കളഞ്ഞു' എന്നു ചോദിക്കുമ്പോള്‍ `ചുണ്ടിലെ പുഞ്ചിരി, ചോട്ടിലെ മണ്‍തരി, നാട്ടുമാവിന്റെ ചുനയും നാട്ടുമണവുമാണ്‌' എന്നാണു മറുപടി. എന്റെ ഈ ചിന്ത കവിത കൊണ്ട്‌ എനിക്കെത്തിക്കാനാകാത്തൊരു സമൂഹത്തിന്റെ കൂടി ഹൃദയത്തിലെത്തുമെന്ന ഗുണം സിനിമാപ്പാട്ടിലൂടെ ലഭിച്ചു. അതിന്റെ താളബോധവും സാധ്യതയും കണ്ടെത്തിയതിനാലാണ്‌ എം.ജി.ശ്രീകുമാറേട്ടന്‍ മനോഹരമായി അത്‌ സംഗീതം ചെയ്‌തെടുത്തത്‌. അത്‌ സിനിമയില്‍ ഉപയോഗിച്ചിട്ടില്ല. സിനിമയുടെ പ്രമോഷനുവേണ്ടിയാണ്‌ ആ പാട്ട്‌ ചേര്‍ത്തത്‌.&lt;br /&gt;&lt;b&gt;&lt;br /&gt;സിനിമയില്‍ തുടരാനുള്ള താല്‍പര്യം?&lt;/b&gt;&lt;br /&gt;സിനിമ സമഗ്രമായൊരു കലയാണ്‌. കലകളുടെ കൂട്ടായ്‌മയാണത്‌. അതില്‍ തുടര്‍ന്നും പാട്ടെഴുതാന്‍ ആഗ്രഹമുണ്ട്‌. എന്റെ കവിതയും ജീവിതവുമായി പൊരുത്തപ്പെടുത്തി എങ്ങനെ മുന്നോട്ടു പോകാനാകുമെന്നാണ്‌ ഞാന്‍ ചിന്തിക്കുന്നത്‌.&lt;br /&gt;&lt;b&gt;&lt;br /&gt;കുടുംബം?&lt;/b&gt;&lt;br /&gt;ഞാനാദ്യം പറഞ്ഞിരുന്നല്ലോ, പ്രണയവിവാഹമായിരുന്നു. ഭാര്യ ലേഖ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയാണ്‌. മകന്‍ അദൈ്വത്‌ അവിടെത്തന്നെ ഏഴില്‍ പഠിക്കുന്നു. തിരുവനന്തപുരം നഗരത്തിലാണ്‌ ഇപ്പോള്‍ താമസം.&lt;br /&gt;&lt;br /&gt;&lt;b&gt;സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകനായ താങ്കളുടെ മകന്‍ ഇംഗ്‌ളീഷ്‌ മീഡിയത്തില്‍ പഠിക്കുന്നത്‌.....?&lt;/b&gt;&lt;br /&gt;അതു സംബന്ധിച്ച വേദന എനിക്കുണ്ട്‌. എന്റെ കുടുംബത്തെ സംബന്ധിച്ച്‌ ഒരു കരുതലെടുക്കാന്‍ എനിക്കു കഴിയുന്നില്ല. കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നുള്ള പഠനാനുഭവമാണ്‌ ഒരു കുട്ടിയുടെ സമഗ്രവികസനത്തിന്‌ ഇടയാക്കുന്നതെന്ന്‌ അറിയാത്ത ആളല്ല ഞാന്‍. പക്ഷെ, എന്തെങ്കിലുമൊന്നു നഷ്‌ടപ്പെടുത്താതെ മറ്റൊന്ന്‌ നമുക്കു കൊണ്ടുനടക്കാനാകില്ല.&lt;br /&gt;&lt;br /&gt;&lt;b&gt;മലയാളം മീഡിയം സ്‌കൂളുകള്‍ അടച്ചുപൂട്ടിയാല്‍ മലയാള ഭാഷയുടെ സ്ഥിതിയെന്താകും?&lt;/b&gt;&lt;br /&gt;മീഡിയമല്ല പ്രശ്‌നം. നമുക്ക്‌ അച്ഛനോടുമമ്മയോടുമുള്ളതുപോലെ മാതൃഭാഷയോടും എത്രമാത്രം കടപ്പാടുണ്ടെന്നതാണ്‌. ഇംഗ്‌ളീഷ്‌ മീഡിയത്തില്‍ പഠിക്കുന്ന എത്രയോ കുട്ടികള്‍ മനോഹരമായി കവിതയെഴുതുന്നു, കഥയെഴുതുന്നു. അതവര്‍ക്കു കിട്ടുന്ന കള്‍ച്ചറാണ്‌. നമുക്ക്‌ ഇംഗ്‌ളീഷ്‌ പഠിക്കാതിരിക്കാനാകില്ല.&lt;br /&gt;ഞാന്‍ മലയാള ഭാഷയെ വല്ലാതെ സ്‌നേഹിക്കുന്നുണ്ട്‌. അതിന്റെ ഊര്‍ജ്ജമാണ്‌ എന്റേത്‌. വല്ലാതെ വിശന്നിരിക്കുമ്പോള്‍ എന്നെ സംതൃപ്‌തനാക്കി നിറുത്തുന്നത്‌ എന്റെ ഭാഷയും കവിതയുമാണ്‌. ആ അര്‍ഥത്തിലാണ്‌ ഞാന്‍ ഭാഷയെ കാണുന്നത്‌. അതുകൊണ്ടുതന്നെ എന്റെ മകനെ ഞാനൊരിക്കലും മലയാള ഭാഷയില്‍ നിന്നകറ്റി നിറുത്തില്ല.&lt;br /&gt;&lt;br /&gt;&lt;b&gt;ക്ലാസില്‍ കുട്ടികള്‍ മുരുകന്‍ സാറെന്ന അധ്യാപകനെയാണോ മുരുകന്‍ കാട്ടാക്കടയെന്ന കവിയേയാണോ കാണുന്നത്‌?&lt;/b&gt;&lt;br /&gt;കുട്ടികളെ സംബന്ധിച്ചിടത്തോളം അധ്യാപകനെന്ന നിലയിലുള്ള സ്‌നേഹവും വാല്‍സല്യവുമാണവര്‍ ആഗ്രഹിക്കുന്നത്‌, കവിയെന്ന നിലയിലുള്ളതല്ല. കവി സമൂഹത്തിന്റെ ഭാഗമാണ്‌. ഒരു തൊഴിലെന്ന രീതിയില്‍ ജൈവസന്ധാരണത്തിനുവേണ്ടിക്കൂടിയാണ്‌ അധ്യാപന വൃത്തിയുമായി ഞാന്‍ മുന്നോട്ടുപോകുന്നത്‌. നമ്മുടെ ക്രിയേറ്റിവിറ്റി പൂര്‍ണമായും കുട്ടികള്‍ക്കു കൊടുക്കാന്‍ സാധിക്കുന്നില്ലെന്നതാണ്‌ എന്റെ വ്യക്തിപരമായ ദുഃഖം. എന്നാല്‍ അധ്യാപകനെന്ന നിലയില്‍ എനിക്ക്‌ വളരെയധികം അഭിമാനവും ആത്മവിശ്വാസവുമുണ്ട്‌.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"   style="font-family:AnjaliOldLipi;font-size:medium;"&gt;&lt;b&gt;``ആദിത്യനധ്യാപകന്‍,&lt;br /&gt;അനാദിയാം ജ്ഞാനം വെളിച്ചം&lt;br /&gt;അകം നിറയ്‌ക്കും പൊരുള്‍&lt;br /&gt;ആരാണ്‌ നീയെന്ന ചോദ്യം&lt;br /&gt;നീയാണു നീയെന്നൊരുത്തരം&lt;br /&gt;രണ്ടിന്നുമിടയില്‍ മുഴങ്ങുന്ന ശുഭ്രമാം&lt;br /&gt;ഗംഭീരമൗനമാണധ്യാപകന്‍.'' -&lt;br /&gt;&lt;br /&gt;&lt;/b&gt;&lt;/span&gt;&lt;div&gt;&lt;span class="Apple-style-span"   style="  ;font-family:AnjaliOldLipi;font-size:medium;"&gt;&lt;b&gt;മുരുകന്‍ കാട്ടാക്കട സംഭാഷണം ചൊല്ലി നിര്‍ത്തി.&lt;/b&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"   style="  ;font-family:AnjaliOldLipi;font-size:medium;"&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"   style="  ;font-family:AnjaliOldLipi;font-size:medium;"&gt;&lt;b&gt;&lt;span class="Apple-style-span" style="font-weight: normal; font-size: medium; "&gt;&lt;i&gt;(കലാകൗമുദി ഓഗസ്‌റ്റ്‌ 8, 2010)&lt;/i&gt;&lt;/span&gt;&lt;br /&gt;&lt;/b&gt;&lt;br /&gt;&lt;/span&gt;&lt;div&gt;&lt;span class="Apple-style-span"   style="  ;font-family:AnjaliOldLipi;font-size:medium;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5270237133669887582-7695012098194305941?l=vakrabuddhi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vakrabuddhi.blogspot.com/feeds/7695012098194305941/comments/default' title='Post Comments'/><link rel='replies' type='text/html' href='http://vakrabuddhi.blogspot.com/2010/08/blog-post.html#comment-form' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5270237133669887582/posts/default/7695012098194305941'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5270237133669887582/posts/default/7695012098194305941'/><link rel='alternate' type='text/html' href='http://vakrabuddhi.blogspot.com/2010/08/blog-post.html' title='കവിതയുടെ സാമ്പത്തികശാസ്‌ത്രം'/><author><name>ടി.സി.രാജേഷ്‌</name><uri>http://www.blogger.com/profile/17645513784550033063</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_IWeIAPNQsyg/TE2vA1bpUvI/AAAAAAAAAGs/yB7_zANhono/S220/face.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_IWeIAPNQsyg/TGeMEWvE_AI/AAAAAAAAAHM/sWS7OMuujNI/s72-c/kannada.jpg' height='72' width='72'/><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-5270237133669887582.post-6931107384753948339</id><published>2010-07-26T21:14:00.003+05:30</published><updated>2010-07-26T21:33:47.980+05:30</updated><title type='text'>ദൈവനാമത്തില്‍</title><content type='html'>&lt;span class="Apple-style-span"   style="  border-collapse: collapse; font-family:arial, sans-serif;font-size:13px;"&gt;&lt;span style="  ;font-family:AnjaliOldLipi;font-size:medium;"&gt;ഒരു വ്യക്തിയെ തിരിച്ചറിയുന്നതിനുള്ള മുഖ്യ ഉപാധികളിലൊന്നാണ്‌ പേര്‌. ഒരു പേരില്‍ പലതുമിരിക്കുന്ന കാലമാണിത്‌. പേരിന്റെ പേരില്‍ ഒരാളുടെ വ്യക്തിത്വമല്ല, മിറച്ച്‌ ഒരു സമൂഹത്തിന്റെയോ സമുദായത്തിന്റെയോ സ്വഭാവം തന്നെ വ്യവച്ഛേദിച്ചറിയുകയാണ്‌. വിദേശത്തെ വിമാനത്താവളങ്ങളില്‍, കൃത്യമായ ഐഡന്റിഫിക്കേഷന്‍ മാര്‍ക്കുകളുള്ള ഇന്ത്യയുടെ എ.പി.ജെ അബ്‌ദുള്‍ കലാമിനും കേരളത്തിലെ മുഹമ്മദു കുട്ടിയെന്ന മമ്മൂട്ടിക്കും പരിശോധനയുടെ കാഠിന്യത്തിനു വിധേയനാകേണ്ടി വരുന്നതും ഏതോ ഒരു തോമസിനും ശങ്കരന്‍കുട്ടിക്കും പരിശോധനകളുടെ ലാളിത്യമനുഭവിച്ച്‌ ആകാശയാത്രക്കുള്ള അനുവാദം ലഭിക്കുന്നതും പേരിന്റെ വര്‍ഗീകരണം മൂലമാണ്‌.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;div&gt;&lt;span class="Apple-style-span"   style="  border-collapse: collapse; font-family:arial, sans-serif;font-size:13px;"&gt;&lt;span style="  ;font-family:AnjaliOldLipi;font-size:medium;"&gt;ഒരു വ്യക്തിയുടെ പേരിനൊപ്പം വീട്ടുപേരോ സ്ഥലപ്പേരോ ചേര്‍ക്കും പോലല്ല സാമുദായിക നാമം ചേര്‍ക്കപ്പെടുന്നത്‌. അര്‍ഥരഹിതമായ പേരുകള്‍ ആധിപത്യമുറപ്പിക്കുന്നതിനു മുമ്പ്‌ ഈശ്വരനാമത്തിനൊപ്പം സാമുദായികമായ വിളിപ്പേരുകള്‍ ചേര്‍ത്ത്‌ മറ്റുള്ളവര്‍ക്ക്‌ അയിത്തം കല്‍പിച്ചിരുന്ന സമൂഹമാണ്‌ ന്മുടേത്‌. യഥാര്‍ഥ ഈശ്വരന്‍ വെറും കൃഷ്‌ണനായും ശിവനായും ആരാധിക്കപ്പെടുമ്പോള്‍ ഇവിടെ ശിവശങ്കരന്‍ നായരും കൃഷ്‌ണന്‍ നമ്പൂതിരിയുമെല്ലാം പ്രത്യക്ഷരായി. യഥാര്‍ഥ ദൈവങ്ങള്‍ക്ക്‌ വാലില്ലെന്ന കാര്യം മറന്ന്‌ അഹന്തയുടെ രൂപത്തിലേക്ക്‌ മാറുകയായിരുന്നു ഈ സാമുദായിക വാലുകള്‍.&lt;br /&gt;ജനിച്ചു വിഴുന്ന കുട്ടിക്ക്‌ അപ്പോള്‍തന്നെ പേരിടുന്ന സമ്പ്രദായം പണ്ടിവിടെ ഉണ്ടായിരുന്നില്ല. പക്ഷേ, ഏതോ ഈശ്വരനില്‍ നിന്ന്‌ ആര്‍ജിച്ചതെന്നവണ്ണം പിതാക്കളുടെ പിതാമഹന്‍മാരുടെയും ദൈവപ്പേരുകള്‍ തലമുറകളിലേക്കു പകര്‍ന്നു മിക്ക സമുദായങ്ങളും. കേരളത്തില്‍ ഹിന്ദുക്കളില്‍ ബ്രാഹ്മണരൊഴിച്ച്‌ മറ്റു സമുദായങ്ങളൊക്കെ ഈ ആചാരം മറന്നു കഴിഞ്ഞു. ക്രിസ്‌ത്യാനികളാകട്ടെ പള്ളിയില്‍ മാമ്മോദീസ മുങ്ങുമ്പോള്‍ അച്ഛന്റെ ദൈവപ്പേരും സമൂഹത്തിനു മുന്നില്‍ ദൈവേതരമായ വിളിപ്പേരും രേഖപ്പെടുത്തി. ഇസ്ലാം സമൂഹമാകട്ടെ, ദൈവേതരമായ പേരുകള്‍ക്കു മുന്നില്‍ മുഹമ്മദെന്നോ ഖാദറെന്നോ ചേര്‍ക്കാന്‍ മറന്നില്ല.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"   style="  border-collapse: collapse; font-family:arial, sans-serif;font-size:13px;"&gt;&lt;span style="  ;font-family:AnjaliOldLipi;font-size:medium;"&gt;ദൈവനാമത്തില്‍ മനുഷ്യന്‍ പ്രതിഷ്‌ഠിക്കപ്പെട്ടപ്പോള്‍ ദൈവമേതാണ്‌ മനുഷ്യനേതാണ്‌ എന്ന തിരിച്ചറിവു ലഭിക്കാത്ത ഒരവസ്ഥയിലേക്ക്‌ സമുദായങ്ങള്‍ എത്തിപ്പെടുന്ന കാഴ്‌ചയാണ്‌ സമകാലീന കേരളത്തില്‍ കാണുന്നത്‌. മുഹമ്മദെന്ന പേരുപയോഗിച്ച്‌ പ്രവാചകനായ മുഹമ്മദു നബിയെ ആക്ഷേപിച്ചെന്ന പേരില്‍ ജോസഫിന്റെ കൈവെട്ടുമ്പോള്‍ സംഭവിക്കുന്നതും ഇതാണ്‌. ഒരു ദൈവത്തിനു വേണ്ടി മറ്റുചില ദൈവങ്ങള്‍ ചേര്‍ന്ന്‌ വേറൊരു ദൈവത്തിന്റെ കരം ഛേദിക്കുന്നു.&lt;br /&gt;&lt;br /&gt;&lt;b&gt;ഭ്രാന്തനെ മുഹമ്മദാക്കിയപ്പോള്‍&lt;/b&gt;&lt;br /&gt;ന്യൂമാന്‍ കോളജിലെ ജോസഫ്‌ എന്ന അധ്യാപകന്‍ കൃത്യമായ വര്‍ഗീയ അജണ്ടകളെന്തെങ്കിലും വച്ചു പുലര്‍ത്തിയിരുന്നതായി ആരും പറഞ്ഞു കേട്ടില്ല. എന്നിട്ടും പി.ടിയുടെ പുസ്‌തകത്തില്‍ നിന്ന്‌ അടര്‍ത്തിയെടുത്ത ഭാഗത്തിലെ ഭ്രാന്തന്‌ മുഹമ്മദ്‌ എന്നു നാമകരണം ചെയ്യുമ്പോള്‍ അതില്‍ വലിയൊരു അപകടം പതിയിരിക്കുന്നുണ്ടെന്ന്‌ അദ്ദേഹത്തിനു തിരിച്ചറിയാന്‍ കഴിയാതെ പോയി. ഒരു പക്ഷേ, പടച്ചോനേ എന്നു ദൈവത്തെ സംബോധന ചെയ്യുന്ന വ്യക്തി ഒരു മുസ്ലീമായിരിക്കുമെന്ന ചിന്ത ഉപബോധമനസ്സില്‍ ഉള്‍ച്ചേര്‍ന്നതാകാം ഇത്തരമൊരു നാമകരണത്തിലേക്ക്‌ പ്രസ്‌തുത അധ്യാപകനെ നയിച്ചത്‌. പക്ഷേ, മുഹമ്മദ്‌ വെറുമൊരു പേരല്ലെന്നും ഇസ്ലാം സമൂഹം ആദരിക്കുന്ന പ്രവാചകനായ നബിതിരുമേനിയാണെന്നും അദ്ദേഹത്തിന്റെ ഉപബോധ മനസ്സ്‌ പറഞ്ഞുകൊടുക്കാതിരുന്നത്‌ കേവലം പേരുകളിലേക്ക്‌ നമ്മുടെ ദൈവങ്ങള്‍ ചിതറിപ്പോയതിന്റെ പരിണതഫലമാണ്‌. ജോസഫ്‌ എന്ന കോളജ്‌ അധ്യാപകന്‌ മുഹമ്മദും കൃഷ്‌ണനും ദൈവമല്ലാത്തതിനാലാണ്‌ ഇങ്ങിനെ സംഭവിച്ചത്‌.&lt;br /&gt;പേരുകളില്‍ നിന്ന്‌ ദൈവം ഇറങ്ങിവരുന്നതും വളരെ പെട്ടെന്നാണ്‌. ചോദ്യപ്പേപ്പര്‍ തയ്യാറാക്കുമ്പോള്‍ 'മുഹമ്മദ്‌ എന്ന ഭ്രാന്തന്‍' എന്നായിരുന്നു അധ്യാപകന്‍ എഴുതിച്ചേര്‍ത്തിരുന്നതെങ്കില്‍ ഉണ്ടാകുമായിരുന്ന ചെറിയൊരു ആശയക്കുഴപ്പം പോലും അവശേഷിപ്പിക്കാതെ ഇവിടെ ചോദ്യപ്പേപ്പറിലെ മുഹമ്മദ്‌ തന്റെ അയല്‍ക്കാരനായ, ഭ്രാന്തനോ നിരീശ്വരവാദിയോ ആയ മുഹമ്മദല്ല മറിച്ച്‌ താന്‍ ആരാധിക്കുന്ന പ്രവാചകനായ മുഹമ്മദ്‌ മാത്രമാണെന്ന്‌ തല്‍പരകക്ഷികള്‍ വ്യവച്ഛേദിച്ചറിഞ്ഞു. കാരണം തങ്ങള്‍ക്കു പ്രതികരിക്കാനായി ആരെങ്കിലും ദൈവത്തിന്റെ പേര്‌ ഉപയോഗിക്കുന്നതു കാത്തിരിക്കുകയായിരുന്നു അവര്‍.&lt;br /&gt;&lt;br /&gt;&lt;b&gt;പേരിലെ സംഘര്‍ഷം&lt;/b&gt;&lt;br /&gt;ഇനി ചിന്തിക്കുക, പ്രസ്‌തുത ചോദ്യഭാഗത്തില്‍ മറ്റേതെങ്കിലും പേരാണു വന്നതെങ്കില്‍? മുഹമ്മദിന്റെ സ്ഥാനത്തു തോമസായിരുന്നെങ്കില്‍ ചോദ്യത്തിലെ പടച്ചോനെ എന്ന വിളി മാറി കര്‍ത്താവേ എന്നാകുമായിരുന്നു. ഒരു ശങ്കരനായിരുന്നു ചോദ്യകര്‍ത്താവെങ്കില്‍ ഈശ്വരാ എന്നായിരിക്കും ഒരുപക്ഷേ, സംബോധന ചെയ്യുക. പക്ഷെ, ചോദ്യത്തിനാധാരമായ പാഠഭാഗത്തില്‍ ഭ്രാന്തന്‍ സംബോധന ചെയ്‌തത്‌ പടച്ചോനെ എന്നായിപ്പോയി. അതുകൊണ്ടാകാം ചോദ്യകര്‍ത്താവിന്റൈ മതം മാറ്റാന്‍ ജോസഫ്‌ എന്ന അധ്യാപകന്‌ സാധിക്കാതെ പോയത്‌.&lt;br /&gt;മുഹമ്മദിന്റെ സ്ഥാനത്ത്‌ തോമസ്‌ കുടിയേറിയിരുന്നെങ്കില്‍ ഒരു പക്ഷേ, ആരോരുമറിയാതെ ജോസഫിന്‌ തൊഴില്‍ നഷ്‌ടപ്പെടുമായിരുന്നു. മതമില്ലാത്ത ജീവനെ ഏഴാം ക്ലാസിലെ പാഠപുസ്‌തകത്തില്‍ അവതരിപ്പിച്ചതിന്റെ പേരില്‍ വിദ്യാഭ്യാസ വകുപ്പിനെതിരെ ഇടയലേഖനം പുറപ്പെടുവിച്ചവര്‍ തങ്ങളുടെ കുഞ്ഞാടുകളിലൊരാള്‍ ദൈവനിന്ദ പറയുന്നത്‌ സഹിക്കുമെന്നു കരുതുക വയ്യ. വിശുദ്ധ തോമാശ്ലീഹായെ കര്‍ത്താവായ യേശുക്രിസ്‌തു നായിന്റെ മോനേ എന്നു വിളിക്കുക വിശ്വാസിയെ സംബന്ധിച്ചിടത്തോളം അചിന്തനീയമാണ്‌.&lt;br /&gt;അവിടെ ശങ്കരനാണു വരുന്നതെങ്കിലോ? ഇപ്പോഴത്തേതില്‍ നിന്നു മറിച്ചാവില്ല ഫലം. സര്‍വ്വജ്ഞപീഠം കയറിയ ശങ്കരനെ ഏതു ദൈവമാണ്‌ നായിന്റെ മോനേ എന്നു വിളിക്കുക? ഇവിടെ കലാപം സൃഷ്‌ടിക്കുക സ്വാഭാവികമായും കാവിധാരികളായ വിശ്വാസികളായിരിക്കും. &lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"   style="  border-collapse: collapse; font-family:arial, sans-serif;font-size:13px;"&gt;&lt;span style="  ;font-family:AnjaliOldLipi;font-size:medium;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"   style="  border-collapse: collapse; font-family:arial, sans-serif;font-size:13px;"&gt;&lt;span style="  ;font-family:AnjaliOldLipi;font-size:medium;"&gt;ടെലിവിഷന്‍ സ്‌ക്രീനില്‍ അവിവാഹിതയായ യുവതി ദൈവവേഷം ധരിച്ചെത്തി പ്രേക്ഷക ശ്രദ്ധ പിടിച്ചുവാങ്ങിയാല്‍ അവള്‍ക്കു പിന്നെ ഒരു വിവാഹജീവിതം പോലും അനുവദിക്കപ്പെടില്ലാത്ത കാലത്തിലേക്കാണ്‌ വിശ്വാസം സംക്രമിക്കുന്നത്‌. ദൈവത്തെ നടിയുടെ രൂപത്തില്‍ കാണാന്‍ അവര്‍ ഇഷ്‌ടപ്പെടില്ല. നടി അവര്‍ക്കു മുന്നില്‍ ദൈവമാണ്‌. ആ നടിയെപ്പറ്റി നാളെ ഏതെങ്കിലും മാധ്യമത്തില്‍ ഒരു ഗോസിപ്പു വന്നാല്‍ അതും അവര്‍ സഹിക്കില്ല.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"   style="  border-collapse: collapse; font-family:arial, sans-serif;font-size:13px;"&gt;&lt;span style="  ;font-family:AnjaliOldLipi;font-size:medium;"&gt;ഈ പോക്കിന്റെ അപകടം മറ്റൊന്നാണ്‌. നാളെ ഏതെങ്കിലുമൊരു സ്‌ത്രീപീഢനക്കേസിലോ കവര്‍ച്ചക്കേസിലോ ഒരു ദൈവനാമധാരി പ്രതിയാക്കപ്പെട്ടാല്‍ അവിടെയും പേരു മാറി ദൈവം വന്നേക്കാം. കവര്‍ച്ചക്കേസില്‍ മുഹമ്മദിനെ സംശയിക്കുന്നുവെന്നോ, മുഹമ്മദ്‌ പിടിയിലായെന്നോ മാധ്യമങ്ങള്‍ക്ക്‌ പറയാനാകില്ല. അങ്ങിനെ വന്നാല്‍ ആ വാര്‍ത്ത എഴുതുന്നവരുടെ കരങ്ങള്‍ ഛേദിക്കപ്പെട്ടേക്കാം.&lt;br /&gt;ഇവിടെ രൂപപ്പെടുന്നത്‌ പേരിന്റെ പേരിലുള്ള സംഘര്‍ഷങ്ങളാണ്‌. &lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"   style="  border-collapse: collapse; font-family:arial, sans-serif;font-size:13px;"&gt;&lt;span style="  ;font-family:AnjaliOldLipi;font-size:medium;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"   style="  border-collapse: collapse; font-family:arial, sans-serif;font-size:13px;"&gt;&lt;span style="  ;font-family:AnjaliOldLipi;font-size:medium;"&gt;വിമാനത്തില്‍ കണ്ട പൊതിയില്‍ പൊട്ടാത്ത സ്‌ഫോടക വ്‌സതുവാണെങ്കില്‍, അതു വച്ചത്‌ ഒരു മുഹമ്മദാണെങ്കില്‍ സാധനം ഉഗ്രശേഷിയുള്ള ബോംബായിരുന്നുവെന്ന്‌ മാധ്യമങ്ങള്‍ സ്ഥാപിക്കും. അയാളുടെ രാജ്യാന്തര തീവ്രവാദ ബന്ധങ്ങള്‍ തേടിയലയും. ഒീട്ടുകാരെ പരിശോധനയുടെ പേരില്‍ നിരന്തരം പീഢിപ്പിക്കും. മറിച്ച്‌ അതു വച്ചത്‌ ഒരു രാധാകൃഷ്‌ണനാണെന്നു തെളിഞ്ഞാല്‍ സാധനം വെറും ഏറുപടക്കമായി മാറും. കേവലം &lt;/span&gt;&lt;div&gt;&lt;span style="  ;font-family:AnjaliOldLipi;font-size:medium;"&gt;മാനസ്സിക വിഭ്രാന്തിയോ അല്ലെങ്കില്‍ വ്യക്തിവൈരാഗ്യമോ മാത്രമായി അതിന്റെ കാരണം കണ്ടുപിടിച്ച്‌ പുസ്‌തകം അടച്ചു വയ്‌ക്കും. മാധ്യമങ്ങളുടെയും യാഥാസ്ഥികവിശ്വാസങ്ങല്‍ മാത്രം പുലര്‍ത്തുന്ന കുറ്റാന്വേഷണ ഏജന്‍സികളുടേയും ഈ ഇരട്ടത്താപ്പിനിടയിലാണ്‌ മുഹമ്മദ്‌ വെറും പേരല്ല, മറിച്ച്‌ ഞങ്ങളുടെ പ്രവാചകനാണെന്ന വാദവുമായി എതിര്‍പക്ഷം രംഗത്തിറങ്ങുന്നത്‌.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="  ;font-family:AnjaliOldLipi;font-size:medium;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="  ;font-family:AnjaliOldLipi;font-size:medium;"&gt;നാളെ ഒരു കഥാകാരനും മുഹമ്മദ്‌ എന്ന മദ്യപാനിയെപ്പറ്റി എഴുതാനാകില്ല. നിരുപ്‌ദ്രവകരാമയ അത്തരം എഴുത്തുകളിലെ പേരുകള്‍ ചര്‍ച്ചചെയ്യപ്പെടുന്നതിനു മുമ്പുതന്നെ മുഹമ്മദ്‌ എന്ന പേരുകാരന്‍ കഥയിലെ വില്ലനും ക്രൂരനുമായി ചിത്രീകരിക്കുന്ന പ്രവണത മലയാളസിനിമയിലെയും നാടകങ്ങളിലേയും സവര്‍ണഎഴുത്തുകാര്‍ തുടങ്ങി വച്ചിരുന്നു. എഴുതും മുമ്പ്‌ കഥാപാത്രത്തിന്റെ ജാതിയും മതവും നോക്കേണ്ട അവസ്ഥ മലയാളത്തിലെ എഴുത്തുകരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങിയതും പേര്‌ വെറുമൊരു വ്യക്തിയുടെ ഐഡന്റിറ്റിക്കപ്പുറം പലതുമായപ്പോഴാണ്‌. ആക്കിത്തീര്‍ത്തപ്പോഴാണ്‌.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="  ;font-family:AnjaliOldLipi;font-size:medium;"&gt;&lt;span class="Apple-style-span" style="border-collapse: separate; "&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="  ;font-family:AnjaliOldLipi;font-size:medium;"&gt;&lt;span class="Apple-style-span" style="border-collapse: separate; "&gt;&lt;b&gt;(കലാകൗമുദി ലക്കം 1819ല്‍ പ്രസിദ്ധീകരിച്ചത്‌.)&lt;/b&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="  ;font-family:AnjaliOldLipi;font-size:medium;"&gt;&lt;span class="Apple-style-span" style="border-collapse: separate; "&gt;&lt;br /&gt;&lt;a href="http://www.doolnews.com/tc-rajesh-on-religious-religious-fanaticism.html"&gt;ഇതിനോടു ചേര്‍ത്തു വയ്‌ക്കാവുന്ന എന്റെ മറ്റൊരു ലേഖനം ഇവിടെ വായിക്കുക&lt;/a&gt;.&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5270237133669887582-6931107384753948339?l=vakrabuddhi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vakrabuddhi.blogspot.com/feeds/6931107384753948339/comments/default' title='Post Comments'/><link rel='replies' type='text/html' href='http://vakrabuddhi.blogspot.com/2010/07/blog-post.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5270237133669887582/posts/default/6931107384753948339'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5270237133669887582/posts/default/6931107384753948339'/><link rel='alternate' type='text/html' href='http://vakrabuddhi.blogspot.com/2010/07/blog-post.html' title='ദൈവനാമത്തില്‍'/><author><name>ടി.സി.രാജേഷ്‌</name><uri>http://www.blogger.com/profile/17645513784550033063</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_IWeIAPNQsyg/TE2vA1bpUvI/AAAAAAAAAGs/yB7_zANhono/S220/face.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-5270237133669887582.post-6296003917259762737</id><published>2010-03-18T11:19:00.002+05:30</published><updated>2010-03-18T11:22:46.771+05:30</updated><category scheme='http://www.blogger.com/atom/ns#' term='karnabharama'/><category scheme='http://www.blogger.com/atom/ns#' term='dlitt.'/><category scheme='http://www.blogger.com/atom/ns#' term='kavalam narayana panickar'/><category scheme='http://www.blogger.com/atom/ns#' term='sanskrit'/><category scheme='http://www.blogger.com/atom/ns#' term='sopanam'/><category scheme='http://www.blogger.com/atom/ns#' term='mohanlal'/><title type='text'>സംസ്‌കൃതഭാഷയുടെ അംബാസിഡര്‍</title><content type='html'>&lt;span class="Apple-style-span" style="font-family: AnjaliOldLipi; font-size: medium; "&gt;&lt;br /&gt;&lt;br /&gt;&lt;span class="Apple-tab-span" style="white-space:pre"&gt; &lt;/span&gt;കാലടി സംസ്‌കൃത സര്‍വ്വകലാശാല നടന്‍ മോഹന്‍ലാലിന്‌ ഓണററി ഡി.ലിറ്റ്‌ ബിരുദം നല്‍കിയ അതേദിവസം തിരുവനന്തപുരം ടാഗോര്‍ തിയേറ്ററിനു സമീപത്തെ വിശാലമായ മുറ്റത്ത്‌ ഒരു നാടകം അരങ്ങേറി. പച്ചമലയാളം കൊണ്ട്‌ ഒരുക്കിയെടുത്ത അവനവന്‍ കടമ്പ. നാടകാവതരണ വേദിക്കു സമീപം വെളുത്തു മെലിഞ്ഞ ആ മനുഷ്യന്‍ ഒരു പുതു സാഹിത്യസൃഷ്‌ടിയെന്നവണ്ണം നാടകം ആസ്വദിച്ചുകൊണ്ടിരിപ്പുണ്ടായിരുന്നു. കാവാലം നാരായണപ്പണിക്കര്‍. തനിക്കുകിട്ടിയ ഡി ലിറ്റ്‌ ബിരുദം അമ്മയ്‌ക്കു (താരസംഘടനയായ അമ്മ അല്ലെന്ന്‌ വിശ്വസിക്കാം.) സമര്‍പ്പിക്കുന്നുവെന്ന്‌ മോഹന്‍ലാല്‍ പ്രസ്‌താവിക്കുമ്പോള്‍ മോഹന്‍ലാലിലെ കര്‍ണഭാരത്തിലെ കര്‍ണനാക്കി മാറ്റിയ ഗിരീഷ്‌ അവനവന്‍ കടമ്പയിലെ ദേശത്തുടയാനായി ആടിത്തിമിര്‍ക്കുകയായിരുന്നു.&lt;br /&gt;&lt;span class="Apple-tab-span" style="white-space:pre"&gt; &lt;/span&gt;കര്‍ണഭാരം പോലെ എത്രയോ സംസ്‌കൃതനാടകങ്ങള്‍ കാവാലം സ്വന്തം സംവിധാനശൈലിയില്‍ അരങ്ങത്തെത്തിച്ചിരിക്കുന്നു. അതും അവയുടെ സംസ്‌കൃത ശൈലിയില്‍ യാതൊരു കോട്ടവും വരാതെ. കര്‍ണഭാരത്തിനൊപ്പം മധ്യമവ്യായോഗം, മാളവികാഗ്നിമിത്രം, വിക്രമോര്‍വശീയം, ശാകുന്തളം തുടങ്ങി ഭാസനും, ബാണനും, കാളിദാസനുമെല്ലാം സംസ്‌കൃതത്തില്‍ വിരചിച്ചുവച്ച മഹത്തായ നാടകകൃതികള്‍ മലയാളം മാത്രമല്ല, ലോകത്തെമ്പാടും നാടകാസ്വാദകര്‍ തനിമ ചോരാതെ കണ്ടത്‌ കാവാലത്തിന്റെ വ്യാഖ്യാനങ്ങളിലൂടെയാണ്‌.&lt;br /&gt;&lt;span class="Apple-tab-span" style="white-space:pre"&gt; &lt;/span&gt;ബോധായനന്റെ ഭഗവദ്ദജ്ജുകം എന്ന പ്രഹസനം ഇന്നും നാടകാസ്വാദകരെ ആകര്‍ഷിച്ച്‌ രംഗവേദികള്‍ കീഴടക്കുന്നത്‌ കാവാലത്തിന്റെ സംവിധാനപ്രതിഭ ഒന്നുകൊണ്ടുമാത്രമാണ്‌. കാവാലം നാരായണപ്പണിക്കരോളം മലയാളഭാഷയില്‍ നിന്ന്‌ സംസ്‌കൃതത്തിനു സംഭാവനകള്‍ നല്‍കിയ മറ്റാരെങ്കിലുമുണ്ടോ?&lt;br /&gt;&lt;span class="Apple-tab-span" style="white-space:pre"&gt; &lt;/span&gt;കര്‍ണഭാരം മോഹന്‍ലാലിന്റെ ഒരു ആഗ്രഹമായിരുന്നു. അത്‌ പൂര്‍ത്തീകരിക്കപ്പെട്ടു. പക്ഷെ, അതുകൊണ്ട്‌ സംസ്‌കൃതഭാഷയ്‌ക്ക്‌ എന്തു ഗുണമാണു ലഭിച്ചത്‌? ലാലിനെ കര്‍ണനാക്കി ഒരുക്കിയെടുത്തത്‌ ഗീരീശനാണ്‌. മുപ്പതു വര്‍ഷമായി അദ്ദേഹം സോപാനത്തിലെ കലാകാരനായി തുടരുന്നു. മിക്ക സംസ്‌കൃതനാടകങ്ങളിലും പ്രധാന വേഷം ചെയ്യുന്ന ഗീരീശന്‌ ഇതുവരെ ലഭിച്ചിരിക്കുന്നത്‌ സുഹൃത്തുക്കളെല്ലാം ചേര്‍ന്നു നല്‍കിയ ഭരത്‌ഗോപി പുരസ്‌കാരം മാത്രമാണ്‌. ഗിരീശന്‍ തന്റെ അഭിനയപ്രതിഭയിലൂടെ സംസ്‌കൃതത്തിനു നല്‍കിയ പ്രചാരത്തിന്റെ പത്തിലൊരംശം പോലും സംഭാവന ചെയ്യാന്‍ മോഹന്‍ലാലിനു കഴിഞ്ഞിട്ടില്ല.&lt;br /&gt;&lt;span class="Apple-tab-span" style="white-space:pre"&gt; &lt;/span&gt;ഡി.ലിറ്റ്‌ ലഭിച്ചശേഷം ലാല്‍ പങ്കെടുക്കുന്ന ആദ്യ ചടങ്ങ്‌ തിരുവനന്തപുരം സംസ്‌കൃതകോളജിലാണ്‌. ഭാസനാടകങ്ങളെപ്പറ്റിയുള്ള ത്രിദിന ദേശീയസെമിനാറിന്റെ ഉദ്‌ഘാടനമാണത്‌. സംസ്‌കൃത നാടകങ്ങളെപ്പറ്റിയും സംസ്‌കൃതഭാഷയെപ്പറ്റിയും സംസ്‌കൃതകോളജിലെ വിദ്യാര്‍ഥികളോടു സംസാരിക്കാന്‍, പ്രസ്‌തുത ചടങ്ങ്‌ ഉദ്‌ഘാടിക്കാന്‍ മോഹന്‍ലാലിനോളം യോഗ്യത മറ്റാര്‍ക്കുണ്ട്‌? മദ്യത്തിന്റെയും, പട്ടാളത്തിന്റെയും, മാലിന്യവിമുക്തസ്വര്‍ണത്തിന്റെയും, ഖദറിന്റെയും കൂടെ സംസ്‌കൃതഭാഷയുടെ കൂടി അംബാസിഡറാകാന്‍ ലാല്‍ കാണിക്കുന്ന മഹാമനസ്‌കത എത്ര പ്രശംസിച്ചാലും മതിയാവുന്നതല്ല.&lt;br /&gt;കര്‍ണഭാരത്തിലെ ആദ്യശ്‌ളോകം കാണാതെ പഠിച്ച്‌ അതിന്റെ ഒരു സോളോ പെര്‍ഫോമന്‍സ്‌ നടത്തിയായിരിക്കും ലാല്‍ പ്രസ്‌തുത ശില്‍പശാല ഉദ്‌ഘാടനം ചെയ്യുകയെന്നാണ്‌ സൂചന. &lt;span class="Apple-tab-span" style="white-space:pre"&gt; &lt;/span&gt;സംസ്‌കൃതത്തില്‍ ഡോക്‌ടറേറ്റ്‌ കിട്ടിയ പദ്‌മശ്രീ ഭരത്‌ ലഫ്‌റ്റ്‌നന്റ്‌ കേണല്‍ ഡോ. മോഹന്‍ലാല്‍ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്യുമ്പോള്‍ വേദിയില്‍ കാവാലം നാരായണപ്പണിക്കര്‍ ഒരു പ്രഭാഷകനായി ഇരിപ്പുണ്ടാകും. ഭാഗ്യം, അദ്ദേഹത്തിന്റെ പേരിനു മുന്നില്‍ (ആരും ചേര്‍ക്കാറില്ലെങ്കിലും) ഒരു പദ്‌മഭൂഷന്‍ ഒളിച്ചിരിപ്പുണ്ടെന്നതുമാത്രമാണ്‌ അല്‍പം ആശ്വാസം.&lt;br /&gt;&lt;span class="Apple-tab-span" style="white-space:pre"&gt; &lt;/span&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#000099;"&gt;ഇത്രയുമായ സ്ഥിതിക്ക്‌, ഉദയനാണു താരം എന്ന സിനിമയിലൂടെ നാട്യകലയില്‍ പുതിയ ചില രസങ്ങള്‍ കൂടി സംഭാവന ചെയ്‌ത ജഗതി ശ്രീകുമാറിനെ കൂടി ഡി.ലിറ്റിന്‌ പരിഗണിക്കേണ്ടതാണ്‌. (അദ്ദേഹം അതു വാങ്ങുമോ എന്നറിയില്ല. കാരണം ഡോക്‌ടറേറ്റിനൊന്നും ഇപ്പോഴൊരു വിലയുമില്ലെന്നാണ്‌ അമ്പിളിച്ചേട്ടന്‍ പറയുന്നത്‌. എങ്കിലും ഒന്നു സമീപിച്ചുനോക്കുന്നതില്‍ തെറ്റില്ല.)&lt;/span&gt;&lt;/b&gt;&lt;/span&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: AnjaliOldLipi; font-size: medium; "&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: AnjaliOldLipi; font-size: medium; "&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5270237133669887582-6296003917259762737?l=vakrabuddhi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vakrabuddhi.blogspot.com/feeds/6296003917259762737/comments/default' title='Post Comments'/><link rel='replies' type='text/html' href='http://vakrabuddhi.blogspot.com/2010/03/blog-post.html#comment-form' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5270237133669887582/posts/default/6296003917259762737'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5270237133669887582/posts/default/6296003917259762737'/><link rel='alternate' type='text/html' href='http://vakrabuddhi.blogspot.com/2010/03/blog-post.html' title='സംസ്‌കൃതഭാഷയുടെ അംബാസിഡര്‍'/><author><name>ടി.സി.രാജേഷ്‌</name><uri>http://www.blogger.com/profile/17645513784550033063</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_IWeIAPNQsyg/TE2vA1bpUvI/AAAAAAAAAGs/yB7_zANhono/S220/face.jpg'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-5270237133669887582.post-8655058420649036891</id><published>2010-02-20T20:31:00.004+05:30</published><updated>2010-02-21T12:57:01.326+05:30</updated><category scheme='http://www.blogger.com/atom/ns#' term='journalists'/><category scheme='http://www.blogger.com/atom/ns#' term='kuwj'/><title type='text'>'കേസരി'യുടെ പേരില്‍ പത്രപ്രവര്‍ത്തക സംഘടനയില്‍ പോര്‌</title><content type='html'>&lt;div&gt;&lt;span class="Apple-style-span"  style="font-family:webdings;"&gt;&lt;span class="Apple-style-span"   style="  ;font-family:AnjaliOldLipi;font-size:medium;"&gt;&lt;br /&gt;&lt;b&gt;ഒരിടവേളയ്‌ക്കുശേഷം ഞാന്‍ ബ്ലോഗെഴുത്തിലേക്കു തിരിച്ചുവരികയാണ്‌. വിര്‍ച്വല്‍ മീഡിയയില്‍ തന്നെ അത്യാവശ്യം സാമ്പത്തികം ലഭിക്കും വിധം എന്റെ രചനകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നതിനാലായിരുന്നു ബ്ലോഗ്‌ കുറേക്കാലമായി നിശ്ചലമായിട്ടിരുന്നത്‌. പക്ഷെ, മാധ്യമപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട ഒരു സംഭവം വന്നപ്പോള്‍ പ്രസ്‌തുത ന്യൂസ്‌ പോര്‍ട്ടല്‍ എന്റെ വാക്കുകളെ നിര്‍ദ്ദയം തള്ളിക്കളഞ്ഞു. ആയതിനാല്‍ ഞാനിത്‌ ബ്ലോഗിലേക്കു പകര്‍ത്തുന്നു. പ്രസ്‌തുത വാര്‍ത്ത താഴെക്കൊടുക്കുന്നു.&lt;br /&gt;&lt;/b&gt;&lt;br /&gt;തിരുവനന്തപുരം: പത്രപ്രവര്‍ത്തകരുടെ സംഘടനയായ കേരള യൂണിയന്‍ ഓഫ്‌ വര്‍ക്കിംഗ്‌ ജേര്‍ണലിസ്റ്റ്‌സ്‌ (കെ.യു.ഡബ്‌ള്യു.ജെ) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും സംസ്ഥാന സമിതിയും തമ്മില്‍ ഇടയുന്നു. ജില്ലാ കമ്മിറ്റിക്കു കീഴിലുള്ള കേസരി സ്‌മാരക ട്രസ്റ്റിന്റെ മന്ദിരനിര്‍മാണത്തില്‍ സാമ്പത്തിക ക്രമക്കേടുണ്ടെന്ന ആരോപണമാണ്‌ ഇതിനു പിന്നില്‍. സംഘടനയെ പിളര്‍ത്താന്‍ ദേശാഭിമാനിയിലെ പത്രപ്രവര്‍ത്തകരെ ഉപയോഗിച്ച്‌ സി.പി.എം നീക്കം നടത്തുകയാണെന്നും ആരോപണമുണ്ട്‌. ക്രമക്കേടുണ്ടെന്ന ആരോപണത്തിനു പിന്നിലുള്ളവരില്‍ ഭൂരിപക്ഷവും ദേശാഭിമാനിയില്‍ പ്രവര്‍ത്തിക്കുന്നവരാണെന്നതാണ്‌ ഇതിന്റെ കാരണം.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:webdings;"&gt;&lt;span class="Apple-style-span"   style="  ;font-family:AnjaliOldLipi;font-size:medium;"&gt;തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കേസരി സ്‌മാരകട്രസ്റ്റും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം പ്രസ്‌ ക്ലബ്ബും പിടിച്ചെടുക്കാന്‍ സംസ്ഥാന സമിതി നീക്കം നടത്തുകയാണെന്നും ആരോപണമുണ്ട്‌. ട്രസ്റ്റ്‌ ഭരണനിയന്ത്രണം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ 14ന്‌ ചേര്‍ന്ന പൊതുയോഗം കയ്യാങ്കളിയുടെ വക്കിലാണവസാനിച്ചത്‌. ജില്ലാ കമ്മിറ്റിയുടെ പിന്നില്‍ അടിയുറച്ചു നില്‍ക്കുന്നവരും സംസ്ഥാനസമിതിക്കു പൂര്‍ണ പിന്തുണയുമായി നില്‍ക്കുന്ന ദേശാഭിമാനി സംഘവും തമ്മിലായിരുന്നു പൊതുയോഗത്തില്‍ പ്രധാനമായും 'വാടാ പോടാ' വിളി നടന്നത്‌.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:webdings;"&gt;&lt;span class="Apple-style-span"   style="  ;font-family:AnjaliOldLipi;font-size:medium;"&gt;കേരളത്തിലുടനീളം ജില്ലാ പ്രസ്‌ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നത്‌ കെ.യു.ഡബ്ല്യു.ജെയുടെ ജില്ലാ ഘടകങ്ങള്‍ എന്ന നിലയിലാണ്‌. എന്നാല്‍ തിരുവനന്തപുരത്തു മാത്രം പ്രസ്‌ ക്ലബ്ബ്‌ സ്വതന്ത്രസംഘടനയാണ്‌. കെ.യു.ഡബ്‌ള്യു.ജെയുടെ ജില്ലാ ഘടകത്തിനു കീഴില്‍ ഇവിടെയുള്ളത്‌ കേസരി സ്‌മാരക ട്രസ്റ്റാണ്‌. ജില്ലാ ഘടകത്തിന്റെ ഭാരവാഹികള്‍ തന്നെയാണ്‌ ട്രസ്റ്റിന്റെയും ഭാരവാഹികള്‍. പ്രസ്‌ ക്ലബ്ബിന്റെ സ്വതന്ത്രഭരണസമിതി പിരിച്ചുവിട്ട്‌ കേസരിയുമായി ലയിപ്പിക്കണമെന്ന ആവശ്യവും സംസ്ഥാനസമിതി മുന്നോട്ടു വച്ചതായിട്ടാണ്‌ അറിയുന്നത്‌.&lt;br /&gt;പുളിമൂട്‌ ജംഗ്‌ഷനില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കേസരി മന്ദിരമാണ്‌ ട്രസ്റ്റിന്റെ പ്രധാന ആസ്‌തി. &lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:webdings;"&gt;&lt;span class="Apple-style-span"   style="  ;font-family:AnjaliOldLipi;font-size:medium;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:webdings;"&gt;&lt;span class="Apple-style-span"   style="  ;font-family:AnjaliOldLipi;font-size:medium;"&gt;ഇപ്പോഴത്തെ ഭരണ സമിതി ഈ മന്ദിരം മോടിപിടിപ്പിച്ച്‌ താഴെയുള്ള രണ്ടുനിലകള്‍ വാടകയ്‌ക്കു നല്‍കിയിട്ട്‌ അധികകാലമായില്ല. ഈ പുനര്‍നിര്‍മാണത്തില്‍ വന്‍ സാമ്പത്തിക ക്രമക്കേടു നടന്നതായാണ്‌ നിലവിലുള്ള ഭരണസമിതിയെ എതിര്‍ക്കുന്നവര്‍ ആരോപിക്കുന്നത്‌.&lt;br /&gt;ഇരുപതു ലക്ഷത്തോളം രൂപ ചെലവു പ്രതീക്ഷിച്ചു തുടങ്ങിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എഴുപതു ലക്ഷം രൂപ ചെലവാക്കിയാണ്‌ പൂര്‍ത്തിയാക്കിയതെന്ന്‌ സംസ്ഥാനസമിതിക്കൊപ്പം നില്‍ക്കുന്നവര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ വഴിവിട്ട്‌ ഒരൂരൂപ പോലും ചെലവാക്കിയിട്ടില്ലെന്നും എല്ലാറ്റിനും കൃത്യമായ കണക്കുണ്ടെന്നുമാണ്‌ മറുവിഭാഗത്തിന്റെ വാദം.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:webdings;"&gt;&lt;span class="Apple-style-span"   style="  ;font-family:AnjaliOldLipi;font-size:medium;"&gt;പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഒരു മൊബൈല്‍ ഷോപ്പും ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിന്റെ കോണ്ടം വില്‍പനശാലയും ഒന്നാം നിലയില്‍ മാതൃഭൂമി ബുക്‌സിന്റെ വില്‍പനശാലയുമാണുള്ളത്‌. ഏതാണ്ട്‌ ഒന്നര ലക്ഷത്തോളം രൂപ ഇവയുടെ വാടകയിനത്തില്‍ പ്രതിമാസം ട്രസ്റ്റിനു ലഭിക്കുന്നുണ്ട്‌. ഡിപ്പോസിറ്റ്‌ ഇനത്തില്‍ ലഭിച്ചിട്ടുള്ള 15 ലക്ഷത്തിന്റെ ബാങ്ക്‌ പലിശയും കേസരി ഹാളിന്റെ വാടകയും പുറമെ.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:webdings;"&gt;&lt;span class="Apple-style-span"   style="  ;font-family:AnjaliOldLipi;font-size:medium;"&gt;ഇത്രമാത്രം വരുമാനം ലഭിച്ചുതുടങ്ങിയതാണ്‌ സംസ്ഥാന സമിതി ട്രസ്റ്റ്‌ പ്രവര്‍ത്തനത്തില്‍ കണ്ണുവയ്‌ക്കാന്‍ കാരണമെന്ന്‌ മറുവിഭാഗം ആരോപിക്കുന്നു. വെറും 5000 രൂപ മാത്രം പ്രതിമാസ വരുമാനത്തില്‍ കേസരി പ്രവര്‍ത്തിച്ചപ്പോള്‍ ആരും ട്രസ്‌റ്റ്‌ ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ലെന്നും സംസ്ഥാന സമിതിയുടെ ഇപ്പോഴത്തെ നീക്കത്തിനു പിന്നില്‍ വരുമാനം മാത്രമാണ്‌ ലക്ഷ്യമെന്നും ആരോപണമുണ്ട്‌. അതുകൊണ്ട്‌ ഭരണഘടന ഭേദഗതി ചെയ്‌ത്‌ ട്രസ്റ്റിന്റെ ഭരണം ഏറ്റെടുക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നീക്കത്തെ ജില്ലാ ഘടകം ശക്തമായി പ്രതിരോധിക്കുകയാണ്‌. ട്രസ്റ്റിന്‌ നിലവിലുള്ള 32 ലക്ഷം രൂപയുടെ കടബാധ്യത ബാങ്ക്‌ വായ്‌പ എടുത്തു വീട്ടാമെന്നായിരുന്നു ജില്ലാ ഘടകത്തിന്റെ തീരുമാനം. എന്നാല്‍ ഇതിനുള്ള ശ്രമങ്ങള്‍ക്കെല്ലാം സംസ്ഥാന നേതൃത്വത്തെ അനുകൂലിക്കുന്ന വിഭാഗം തുരങ്കം വച്ചതോടെയാണ്‌ അഭിപ്രായവ്യത്യാസം മറനീക്കി പുറത്തുവന്നത്‌. അവസാനം ഫെഡറല്‍ ബാങ്കില്‍ നിന്ന്‌ ട്രസ്റ്റിന്‌ വായ്‌പ തുക അനുവദിച്ചു കിട്ടി.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:webdings;"&gt;&lt;span class="Apple-style-span"   style="  ;font-family:AnjaliOldLipi;font-size:medium;"&gt;ട്രസ്റ്റിന്റെ ഭരണമാറ്റത്തെപ്പറ്റിയും ആരോപണങ്ങളെപ്പറ്റിയും ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ഞായറാഴ്‌ച വിളിച്ചുചേര്‍ത്ത പൊതുയോഗത്തില്‍ ഇതുവരെയുണ്ടാകാത്തത്ര ഹാജരാണ്‌ രേഖപ്പെടുത്തിയത്‌. നൂറിലധികം അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ ഭൂരിപക്ഷവും ജില്ലാ സമിതിയുടെ തീരുമാനങ്ങള്‍ക്കൊപ്പമായിരുന്നു.&lt;br /&gt;ആരോപണത്തില്‍ ഉറച്ചുനിന്ന പത്തുപേരില്‍ ഏഴുപേര്‍ ദേശാഭിമാനിയില്‍ നിന്നുള്ളവരായിരുന്നു. മറ്റു മൂന്നുപേര്‍ മലയാള മനോരമയിലെ രാജീവ്‌ ഗോപാലകൃഷ്‌ണന്‍, മാതൃഭൂമിയിലെ എസ്‌.രാജശേഖരന്‍ പിള്ള, കേരള കൗമുദിയിലെ ഇന്ദ്രബാബു എന്നിവരാണ്‌. ഇതില്‍ ഇന്ദ്രബാബു യോഗത്തിന്റെ അവസാനം തന്റെ അഭിപ്രായം മാറ്റി മറുഭാഗത്തിനൊപ്പം ചേര്‍ന്നു. ക്രമക്കേടിനെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ രാജശേഖരന്‍പിള്ള സംസ്ഥാന സമിതിക്കു നല്‍കിയ കത്തും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്‌.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:webdings;"&gt;&lt;span class="Apple-style-span"   style="  ;font-family:AnjaliOldLipi;font-size:medium;"&gt;ക്രമക്കേടുണ്ടോ എന്ന്‌ അന്വേഷിക്കാന്‍ ഒരു സിവില്‍ എന്‍ജിനീയര്‍, ഒരു ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌, ഒരു പത്രപ്രവര്‍ത്തകന്‍ എന്നിവരടങ്ങിയ സമിതിയെ നിയോഗിക്കാമെന്ന്‌ യോഗത്തില്‍ ജില്ലാ സമിതി തീരുമാനിച്ചെങ്കിലും മറുവിഭാഗം അത്‌ അംഗീകരിച്ചില്ല. സംസ്ഥാന സമിതി നിയോഗിച്ചിരിക്കുന്ന അന്വേഷണസമിതിയില്‍ യൂണിയന്റെ രണ്ടു ജില്ലാ സെക്രട്ടറിമാരായ ദേശാഭിമാനിക്കാരും കേരളശബ്ദത്തിലെ ചെറുകര സണ്ണി ലൂക്കോസുമാണ്‌്‌ ആദ്യംനിശ്ചയിക്കപ്പെട്ടതെന്നു പറയുന്നു. ഇത്‌ മറുവിഭാഗത്തിന്റെ ആരോപണങ്ങളെ ശക്തിപ്പെടുത്തുമെന്നു തോന്നിയതിനാല്‍ വേറേ ആളുകളെ നിശ്ചയിച്ചതായാണു സൂചന.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:webdings;"&gt;&lt;span class="Apple-style-span"   style="  ;font-family:AnjaliOldLipi;font-size:medium;"&gt;ആരോപണങ്ങളുമായി ബന്ധപ്പെട്ട്‌ യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ദേശാഭിമാനിയില്‍ പത്രപ്രവര്‍ത്തകനുമായ മനോഹരന്‍ മോറായി പൊതുയോഗത്തില്‍ പ്രസംഗിച്ചപ്പോഴാണ്‌ പ്രശ്‌നം കൂടുതല്‍ രൂക്ഷമായത്‌. മനോഹരന്റെ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ കേട്ടപ്പോള്‍ അംഗങ്ങള്‍ക്കിടയില്‍ നിന്ന്‌ ആരോ 'ഇത്‌ പിണറായിയുടെ വാക്കുകള്‍ പോലുണ്ടല്ലോ' എന്നു വിളിച്ചു പറഞ്ഞു. ഇതേ തുടര്‍ന്ന്‌ പ്രസംഗം നിര്‍ത്തിയ മനോഹരന്‍ 'ആരാടാ പിണറായിയെപ്പറ്റി പറഞ്ഞത്‌?' എന്നു ചോദിച്ചുകൊണ്ട്‌ വേദിയില്‍ നിന്നിറങ്ങി. ഒപ്പം ദേശാഭിമാനിയില്‍ ജോലി ചെയ്യുന്ന മറ്റ്‌ പത്രപ്രവര്‍ത്തകരും ക്ഷുഭിതരായി എഴുന്നേറ്റു. മാതൃഭൂമി റിപ്പോര്‍ട്ടറായ വി.എസ്‌.ശ്യാംലാല്‍ 'ഞാനാണ്‌ പറഞ്ഞത്‌' എന്നു സമ്മതിച്ച്‌ എഴുന്നേറ്റു. ശ്യാം ലാലിന്‌ പിന്തുണയുമായി മറ്റുള്ളവരും എഴുന്നേറ്റതോടെ യോഗസ്ഥലത്ത്‌ സംഘര്‍ഷാവസ്ഥ സംജാതമാകുകയായിരുന്നു. മറുവിഭാഗത്തിനാണ്‌ ഭൂരിപക്ഷമെന്നു മനസ്സിലാക്കിയതോടെ ദേശാഭിമാനിവിഭാഗം യോഗസ്ഥലത്തു നിന്നു പുറത്തുപോകുകയായിരുന്നുവത്രെ.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:webdings;"&gt;&lt;span class="Apple-style-span"   style="  ;font-family:AnjaliOldLipi;font-size:medium;"&gt;പ്രശ്‌നത്തെ തുടര്‍ന്ന്‌ ജില്ലാ കമ്മിറ്റിയുടെയും ട്രസ്റ്റിന്റെയും ട്രഷറര്‍ സ്ഥാനത്തു നിന്ന്‌ ദേശാഭിമാനിയിലെ സാജന്‍ ഏവൂജിന്‍ രാജി വച്ചു. ആറു മാസം മുമ്പായിരുന്നു ഇദ്ദേഹം ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടത്‌. തുടര്‍ന്ന്‌ പുതിയ ട്രഷററായി ജനയുഗത്തിലെ സന്തോഷ്‌ കുമാറിനെ പൊതുയോഗം തിരഞ്ഞെടുത്തു. മന്ദിര നിര്‍മാണ സമയത്തും സന്തോഷ്‌ കുമാറായിരുന്നു ട്രഷറര്‍.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:webdings;"&gt;&lt;span class="Apple-style-span"   style="  ;font-family:AnjaliOldLipi;font-size:medium;"&gt;യൂണിയന്‍ ജില്ലാ കമ്മിറ്റിയും ട്രസ്‌റ്റും ദേശാഭിമാനി വിഭാഗത്തിന്‌ പൂര്‍ണമായും അനഭിമതരായവരുടെ നിയന്ത്രണത്തിലാണിപ്പോഴെന്നു പറയുന്നു. സി.പി.എമ്മിലെ പിണറായി വിഭാഗം കടുത്ത ശത്രുവായി കണക്കാക്കുന്ന ഗൗരീദാസന്‍ നായരുടെ ഉപദേശപ്രകാരമാണ്‌ ഇപ്പോഴത്തെ സമിതി പ്രവര്‍ത്തിക്കുന്നതെന്നാണ്‌ ഇവരുടെ ആരോപണം. പൊതുയോഗത്തിലെ പ്രശ്‌നങ്ങളുടെ പേരില്‍ ജില്ലാ സമിതി പിരിച്ചുവിട്ട്‌ അഡ്‌ഹോക്ക്‌ ഭരണം ഏര്‍പ്പെടുത്താനാണ്‌ സംസ്ഥാന സമിതി ശ്രമിക്കുന്നതെന്ന്‌ ട്രസ്റ്റുമായി ബന്ധപ്പെട്ടവര്‍ ആരോപിക്കുന്നു. ഇതിന്റെ ഭാഗമായി ദേശാഭിമാനിയിലെ ചിലര്‍, ട്രസ്റ്റില്‍ എന്തൊക്കെയോ ചീഞ്ഞുനാറുന്നുവെന്ന കുപ്രചരണം ആരംഭിച്ചതായും ട്രസ്റ്റിലുള്ളവര്‍ പറയുന്നു.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:webdings;"&gt;&lt;span class="Apple-style-span"   style="  ;font-family:AnjaliOldLipi;font-size:medium;"&gt;കെ.യു.ഡബ്‌ള്യു.ജെ രൂപീകൃതമാകുന്നതിനും മുമ്പ്‌ 1965ല്‍ തിരുവനന്തപുരത്തെ പത്രപ്രവര്‍ത്തകര്‍ ചേര്‍ന്നു രൂപീകിരിച്ചതാണ്‌ കേസരി സ്‌മാരകട്രസ്റ്റ്‌. 1968ലാണ്‌ യൂണിയന്‍ നിലവില്‍ വന്നത്‌. പിന്നീട്‌ യൂണിയന്‌ കെട്ടിടം പണിയാന്‍ തിരുവനന്തപുരത്ത്‌ സ്ഥലം ലഭിക്കാതെ വന്നപ്പോള്‍ ചാരിറ്റബിള്‍ ആക്ട്‌്‌ പ്രകാരം പ്രവര്‍ത്തിക്കുന്ന ട്രസ്‌റ്റിനെ യൂണിയനുമായി കൂട്ടിച്ചേര്‍ത്ത്‌ അതിന്റെ പിന്‍ബലത്തില്‍ സ്ഥലം സംഘടിപ്പിക്കുകയായിരുന്നത്രെ. പിന്നീട്‌ ട്രസ്റ്റിന്റെ ചുമതല സംസ്ഥാനസമിതി ജില്ലാ സമിതിക്ക്‌ കൈമാറി. ജില്ലാ ഭാരവാഹികളും അംഗങ്ങളും ട്രസ്റ്റിന്റെയും ഭാരവാഹികളും അംഗങ്ങളുമായി തുടരാന്‍ അന്നാണ്‌ ഭരണഘടന ഭേദഗതി ചെയ്‌ത്‌ തീരുമാനിച്ചത്‌. ഇപ്പോള്‍ ട്രസ്‌റ്റിന്റെ പേരില്‍ ചിലര്‍ ഉയര്‍ത്തുന്ന കോലാഹലങ്ങള്‍ക്കു പിന്നില്‍ സംഘടനയെ പിളര്‍ത്തുക എന്ന ലക്ഷ്യമാണുള്ളതെന്ന ആരോപണമുയരാനുള്ള കാരണമിതാണ്‌.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:webdings;"&gt;&lt;span class="Apple-style-span"   style="  ;font-family:AnjaliOldLipi;font-size:medium;"&gt;കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ വ്യാപാരികളുടെ സംഘടന പിളര്‍ത്തിയതുപോലെ പത്രപ്രവര്‍ത്തകരുടെ സംഘടനയെയും പിളര്‍ത്താന്‍ ദേശാഭിമാനിയിലെ പത്രപ്രവര്‍ത്തകരെ ഉപയോഗിച്ച്‌ സി.പി.എം ശ്രമിക്കുകയാണെന്ന്‌ ഒരു വിഭാഗം രഹസ്യമായി ആരോപിക്കുന്നുണ്ട്‌.&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:webdings;"&gt;&lt;span class="Apple-style-span"   style="  ;font-family:AnjaliOldLipi;font-size:medium;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:AnjaliOldLipi;"&gt;&lt;span class="Apple-style-span" style="font-size: medium; "&gt;&lt;span class="Apple-style-span"  style="color:#660000;"&gt;(ചെറിയ ചില തിരുത്തുകള്‍ വേണ്ടിവന്നിരിക്കുന്നു.&lt;br /&gt;കേസരിയിലെ പൊതുയോഗത്തില്‍ പിണറായി പരാമര്‍ശത്തിന്റെ പേരില്‍ ദേശാഭിമാനി വിഭാഗം ഇറങ്ങിപ്പോയി എന്ന പരാമര്‍ശം ശരിയല്ലെന്ന്‌ യോഗത്തിലുണ്ടായിരുന്ന ചിലര്‍ വിളിച്ചറിയിച്ചിട്ടുണ്ട്‌. പ്രശ്‌നം രൂക്ഷമാകുന്ന സ്ഥിതി വന്നതോടെ മുതിര്‍ന്ന ചില അംഗങ്ങള്‍ ഇടപെടുകയും ശ്യാംലാലിന്റെ പരാമര്‍ശം തെറ്റായിപ്പോയിയെന്നു സമ്മതിപ്പിച്ച്‌ യോഗം തുടരുകയുമായിരുന്നു.&lt;br /&gt;മറ്റൊരു കാര്യം വിട്ടുപോയതായും ബന്ധപ്പെട്ടവര്‍ സൂചിപ്പിച്ചു. മാധ്യമത്തിലെ റിപ്പോര്‍ട്ടറായ ജോണ്‍ പ്രസംഗിച്ചപ്പോള്‍ കെ.യു.ഡബ്‌ള്യു.ജെ സംസ്ഥാന പ്രസിഡന്റായ മനോരമയിലെ രാജഗോപാല്‍ തടസ്സപ്പെടുത്തിയതിനെതിരേയും യോഗത്തില്‍ ബഹളമുണ്ടായി. പിന്നീട്‌ രാജഗോപാലും ഇക്കാര്യത്തില്‍ തന്റെ തെറ്റു സമ്മതിച്ച്‌ പ്രശ്‌നം പരിഹരിക്കുകയായിരുന്നു.&lt;br /&gt;മൂന്നാമത്തേത്‌, സാജന്‍ ഏവൂജിന്‍ ജില്ലാ ട്രഷറര്‍ സ്ഥാനം രാജിവച്ചത്‌ യോഗത്തിലല്ല. ഒരുമാസം മുമ്പു തന്നെ അദ്ദേഹം തല്‍സ്ഥാനം രാജിവച്ചിരുന്നു.&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:AnjaliOldLipi;"&gt;&lt;span class="Apple-style-span" style="font-size: medium; "&gt;&lt;span class="Apple-style-span"  style="color:#660000;"&gt;21.02.10 12.56pm)&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5270237133669887582-8655058420649036891?l=vakrabuddhi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vakrabuddhi.blogspot.com/feeds/8655058420649036891/comments/default' title='Post Comments'/><link rel='replies' type='text/html' href='http://vakrabuddhi.blogspot.com/2010/02/blog-post.html#comment-form' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5270237133669887582/posts/default/8655058420649036891'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5270237133669887582/posts/default/8655058420649036891'/><link rel='alternate' type='text/html' href='http://vakrabuddhi.blogspot.com/2010/02/blog-post.html' title='&apos;കേസരി&apos;യുടെ പേരില്‍ പത്രപ്രവര്‍ത്തക സംഘടനയില്‍ പോര്‌'/><author><name>ടി.സി.രാജേഷ്‌</name><uri>http://www.blogger.com/profile/17645513784550033063</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_IWeIAPNQsyg/TE2vA1bpUvI/AAAAAAAAAGs/yB7_zANhono/S220/face.jpg'/></author><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-5270237133669887582.post-1626146435355115797</id><published>2009-10-04T12:30:00.000+05:30</published><updated>2009-10-04T12:33:24.294+05:30</updated><category scheme='http://www.blogger.com/atom/ns#' term='anchuruli'/><category scheme='http://www.blogger.com/atom/ns#' term='thekkady'/><category scheme='http://www.blogger.com/atom/ns#' term='idukki'/><category scheme='http://www.blogger.com/atom/ns#' term='boat capsize'/><category scheme='http://www.blogger.com/atom/ns#' term='rescue'/><category scheme='http://www.blogger.com/atom/ns#' term='boat tragedy'/><title type='text'>കൂട്ടത്തോടെ മരിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍, എന്തെന്നാല്‍....</title><content type='html'>&lt;span style="font-family:AnjaliOldLipi;font-size:100%;"&gt;&lt;br /&gt;&lt;br /&gt;മൂന്നുനാലു വര്‍ഷം മുമ്പ്‌, ഒരു ഞായറാഴ്‌ച. &lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:100%;"&gt;അനുവദിച്ചിട്ടില്ലാത്ത അവധി ആസ്വദിക്കുന്നതിനായി കുടുംബസമേതം അല്‍പം ദൂരെ ഒരു  ബന്ധുവീട്ടില്‍ പോയതായിരുന്നു ഞാന്‍. കട്ടപ്പനയിലെ പത്രത്തിന്റെ പ്രാദേശിക ഓഫീസ്‌  അന്നു തുറന്നില്ല. രാത്രി ഏഴു മണിയോടെ തൊടുപുഴയിലെ ജില്ലാ ഓഫീസില്‍ നിന്ന്‌ ഒരു  വിളി വന്നു. ഇടുക്കി ഡാമില്‍ എവിടെയോ ഒരു വള്ളം മറിഞ്ഞതായി കേള്‍ക്കുന്നു.  അന്വേഷിക്കുക.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:100%;"&gt;ഇടുക്കി അണക്കെട്ടിന്റെ ക്യാച്ച്‌മെന്റ്‌ ഏരിയ ഏറെ വിശാലമാണ്‌.  ഇതില്‍ എന്റെ പ്രവര്‍ത്തനപരിധിയില്‍ എവിടെയോ ആണ്‌ അപകടം. യാതൊരു വിവരവും  കിട്ടുന്നുമില്ല. പൊലീസോ ഫയര്‍ഫോഴ്‌സോ വിവരം അറിഞ്ഞിട്ടില്ല. ഏറെ നേരത്തെ  അന്വേഷണത്തിനുശേഷം വിവരംകിട്ടി. അഞ്ചുരുളിയില്‍ നിന്നും വാഴവരയില്‍ നിന്നും  വനത്തിലൂടെ സഞ്ചരിച്ചുമാത്രം എത്തിച്ചേരാവുന്ന ഒരു ഭാഗത്താണ്‌ സന്ധ്യയോടെ വള്ളം  മറിഞ്ഞത്‌. രണ്ടുപേരെ കാണാതായിട്ടുണ്ട്‌. ഒപ്പം മറ്റൊരു വള്ളത്തില്‍  സഞ്ചരിച്ചവരാണ്‌ വിവരം പുറത്തറിയിച്ചത്‌. വാഴവര സ്വദേശികളെയാണ്‌ കാണാതായത്‌. അവര്‍  വനത്തില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയി തിരിച്ചുവരികയായിരുന്നു. വാഴവരക്കാരായ  ചിലര്‍ അന്വേഷിച്ചു പോയിട്ടുണ്ട്‌.&lt;br /&gt;ഏതാണ്ട്‌്‌ ഒരു മണിക്കൂറോളം വീണ്ടും  ഫോണ്‍കോളുകള്‍. അവസാനം കാണാതായവരെ തിരയാന്‍ പോയ ഒരു വ്യക്തിയെ ഫോണില്‍ കിട്ടി.  അപകടസ്ഥലത്ത്‌ എവിടെനിന്നോ കാറ്റത്ത്‌ ചിലപ്പോള്‍ മൊബൈലിന്‌ റേഞ്ച്‌ കിട്ടും.  അങ്ങിനെ പാറിവന്ന റേഞ്ചിന്റെ സഹായത്തോടെ അയാളുമായി വിവരങ്ങള്‍ സംസാരിച്ച്‌  അന്നത്തേക്കു വാര്‍ത്താപുസ്‌തകം മടക്കി.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:100%;"&gt;പിറ്റേന്ന്‌ രാവിലെ അഞ്ചുരുളിക്കു  പുറപ്പെട്ടു. ഇരട്ടയാറില്‍ നിന്ന്‌ ഇടുക്കി ജലസംഭരണിയിലേക്ക്‌ വെള്ളം കൊണ്ടുവരുന്ന,  മലയുടെ അടിയിലൂടെയുള്ള മൂന്നുകീലോമീറ്ററോളം ദൈര്‍ഘ്യമുള്ള വന്‍ തുരങ്കം  അവസാനിക്കുന്നത്‌ അഞ്ചുരുളിയിലാണ്‌. അവിടെ ജലാശയത്തിനു മുന്നില്‍ വഴി  അവസാനിക്കുന്നു. പിന്നെ, ജലാശയത്തിന്റെ തീരത്തെ ചെറു വഴിയിലൂടെ സാഹസികമായി നടക്കണം.  ഞങ്ങള്‍ അവിടെയെത്തിയപ്പോഴേക്കും ഫയര്‍ഫോഴ്‌സ്‌ സംഘം ഒരു വള്ളത്തില്‍ അപകട  സ്ഥലത്തേക്കു പോയി. ഞങ്ങള്‍ നടന്നു. ബോട്ടോ മറ്റു സൗകര്യങ്ങളോ ഇല്ല, ജലാശയത്തിലൂടെ  പോകാന്‍.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:100%;"&gt;വെള്ളത്തിന്‌ കൊടും തണുപ്പാണ്‌. മുങ്ങിത്തപ്പാനാകില്ല.  നീന്തലറിയാവുന്ന ചില ആദിവാസികളും നാട്ടുകാരും മുങ്ങിനോക്കിയെങ്കിലും രക്ഷയില്ലാതെ  മടങ്ങി. ഫയര്‍ഫോഴ്‌സിന്റെ പാതാളക്കരണ്ടി അവിടെ ഉപയോഗിക്കാനാകുമായിരുന്നില്ല.  ജലാശയത്തിന്റെ അടിത്തട്ടുവരെ ആ ഉപകരണം ചെല്ലില്ല. മുങ്ങാനറിയാവുന്നവരോ  അവര്‍ക്കാവശ്യമായ സംവിധാനങ്ങളോ ഫയര്‍ഫോഴ്‌സിനില്ല. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:AnjaliOldLipi;"&gt;&lt;span class="Apple-style-span" style="font-size: medium;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:100%;"&gt;അപകടസ്ഥലത്ത്‌ ഞങ്ങള്‍  ചെല്ലുമ്പോള്‍ അവിടെ അത്ര മോശമല്ലാത്ത ജനക്കൂട്ടമുണ്ട്‌. അപകടത്തിന്‌  ദൃക്‌സാക്ഷിയായ വ്യക്തികള്‍ മരവിച്ച അവസ്ഥയില്‍ ഇരിക്കുന്നു. കാണാതായവരുടെ  ബന്ധുക്കളും സ്ഥലത്തുണ്ട്‌. ഒപ്പം പൊലീസും ഫയര്‍ഫോഴ്‌സും. മറിഞ്ഞ വള്ളം കരയോട്‌  അടുപ്പിച്ചിട്ടിരിക്കുന്നു. തിരച്ചിലിന്‌ ഒന്നുരണ്ടു വള്ളങ്ങളല്ലാതെ ഒരു ബോട്ട്‌  പോലും ലഭിച്ചിട്ടില്ല.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:100%;"&gt;കുറച്ചു കഴിഞ്ഞ്‌ സ്ഥലം എം.എല്‍.എ റോഷി അഗസ്‌റ്റിനും  എത്തി. റോഷി അവിടെ നിന്ന്‌ ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടു, തിരച്ചിലിനു നേവിയുടെ  സഹായം അഭ്യര്‍ഥിക്കാനായി. പക്ഷെ അത്‌ ലഭ്യമായില്ല. പണം  കെട്ടിവയ്‌ക്കണമെന്നതായിരുന്നു കാരണം. വെള്ളത്തിനടിയില്‍ രണ്ടു കുടുംബങ്ങളുടെ  അത്താണിയാണ്‌ കാണാതായിരിക്കുന്നത്‌. വൈകുന്നേരത്തോടെ തിരച്ചില്‍ മതിയാക്കി  എല്ലാവരും മടങ്ങി. ഫയര്‍ഫോഴ്‌സ്‌ നേരത്തേ തന്നെ പോയിരുന്നു. പക്ഷെ, നാട്ടുകാരും  കാണാതായവരുടെ അയല്‍വാസികളും മടങ്ങിയില്ല. ആരും കണ്ടെത്തിയില്ലെങ്കിലും തങ്ങളുടെ  പ്രിയപ്പെട്ടവരുടെ മൃതദേഹം താനേ വെള്ളത്തില്‍ പൊങ്ങിവരുമെന്ന്‌  അവര്‍ക്കറിയാമായിരുന്നു.&lt;br /&gt;അപകടത്തിനു സാക്ഷിയായവര്‍ വീട്ടില്‍ പോയതേയില്ല. അവിടെ  ജലാശയത്തിന്റെ കരയില്‍ കൊടും തണുപ്പത്ത്‌ തീകൂട്ടി തണുപ്പകറ്റി കപ്പയും  കാട്ടുകിഴങ്ങും വേവിച്ച്‌ കഴിച്ച്‌ അവര്‍ മൃതദേഹങ്ങള്‍ പൊങ്ങിവരുന്നതും  കാത്തിരുന്നു. പിറ്റേന്ന്‌ ഒരു മൃതദേഹം പൊന്തിവന്നു. മൂന്നാം ദിവസം അല്‍പം മാറി  അടുത്തതും.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:100%;"&gt;മരിച്ചത്‌ രണ്ടു കുടുംബങ്ങളുടെ ആശ്രയമായ ചെറുപ്പക്കാരാണ്‌. പക്ഷെ,  അതൊരു വലിയ ദുരന്തമല്ലല്ലോ സമൂഹത്തിന്‌. അതുകൊണ്ടുതന്നെ ആ ചെറുപ്പക്കാരുടെ  കുടുംബങ്ങള്‍ക്ക്‌ യാതൊരുവിധ സഹായധനവും ലഭിച്ചില്ല. എന്തിന്‌ കാണാതായാവര്‍  മനുഷ്യരും നമ്മുടെ സഹജീവികളുമാണെന്ന വസ്‌തുതപോലും അധികൃതര്‍  പരിഗണിച്ചില്ലെന്നതായിരുന്നു വാസ്‌തവം. തങ്ങളുടെ ഉറ്റവര്‍ വെള്ളത്തില്‍ ചീര്‍ത്ത  ശവങ്ങളായി പൊന്തുന്നതും കാത്ത്‌ കരയ്‌ക്കു കാത്തിരുന്നവരും ഒന്നും  ആവശ്യപ്പെട്ടില്ല.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:100%;"&gt;ഓരോ ചെറു ദുരന്തങ്ങളിലും ഓരോ കുടുംബം അനാഥമാക്കപ്പെടുകയാണ്‌.  പക്ഷെ, ഒരു കൂട്ടമരണമാണെങ്കിലല്ലാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അവിടേക്കു  തിരിഞ്ഞുനോക്കില്ല. വാഹനാപകടമായാലും തീപിടുത്തമായാലും ബോട്ടപകടമായാലും  ഉരുള്‍പൊട്ടലായാലും എല്ലാം സ്ഥിതി ഇതുതന്നെ. സര്‍ക്കാര്‍ സഹായം  പ്രഖ്യാപിക്കുന്നതിന്റെ മാനദണ്ഡമെന്താണെന്ന്‌ ഇപ്പോഴും വ്യക്തമല്ല. വെള്ളത്തില്‍  കാണാതായവരെ തിരയാന്‍ യാതൊരു സജ്ജീകരണവുമില്ലാതെ നിസ്സാഹായരായി മടങ്ങുന്ന  ഫയര്‍ഫോഴ്‌സ്‌ സേന സത്യത്തില്‍ ജനങ്ങള്‍ക്കു മുന്നില്‍  അപഹാസ്യരാകുകയാണ്‌.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:100%;"&gt;ഇടുക്കി ജില്ലയിലെ ചെമ്മണ്ണാര്‍ ഗ്രാമത്തില്‍ കിണര്‍  വൃത്തിയാക്കാനിറങ്ങി നാലഞ്ചുപേര്‍ മരിച്ച സംഭവം ഓര്‍ക്കുന്നു. അന്ന്‌ വിവരമറിഞ്ഞ്‌  അന്‍പതു കിലോമീറ്റര്‍ അകലെയുള്ള ചെമ്മണ്ണാറിലേക്ക്‌ കട്ടപ്പനയില്‍ നിന്നു  ഫയര്‍ഫോഴ്‌സ്‌ മലകയറിപ്പോയത്‌ 4000 ലിറ്റര്‍ വെള്ളവുമായി വാട്ടര്‍ ടെന്‍ഡര്‍ എന്ന  വാഹനത്തിലാണ്‌. ദുരിതാശ്വാസപ്രവര്‍ത്തനത്തിനായി നിരങ്ങിനിരങ്ങി മലകയറുന്ന  ഫയര്‍ഫോഴ്‌സ്‌ വാഹനത്തെ എത്രയോ വട്ടം ഞാന്‍ എന്റെ ബൈക്കുമായി  പിന്നിലാക്കിയിരിക്കുന്നു. ഫയര്‍ഫോഴ്‌സ്‌ അവിടെയത്തുമ്പോഴേക്കും നല്ലവരായ  നാട്ടുകാര്‍ ദുരിതാശ്വാസത്തിള്‍ തങ്ങളാലാകുന്നത്‌ ചെയ്‌തിരിക്കും.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:100%;"&gt;തേക്കടിയിലും  അതാണു സംഭവിച്ചത്‌. മരിച്ചവരുടെ എണ്ണം കൂടുതലാതിനാല്‍ ദുരന്തത്തിന്റെ തീവ്രത  വര്‍ധിച്ചു. മരിച്ചവരുടെയെല്ലാം കുടുംബങ്ങള്‍ സാമ്പത്തികമായ അത്ര  പ്രശ്‌നത്തിലായിരുന്നില്ലെങ്കിലും സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ വീതം നല്‍കി.  അപ്പോഴും ഇതൊന്നുമില്ലാതെ, നൂറു കണക്കിനാളുകള്‍, ഒറ്റയ്‌ക്കൊറ്റയ്‌ക്ക്‌ നമ്മുടെ  റോഡുകളിലും ജലാശയങ്ങളിലും അവസാനിക്കുന്നുണ്ട്‌. അവരുടെയൊക്കെ കുടുംബങ്ങള്‍  സഹായിക്കാന്‍ സര്‍ക്കാരോ മറ്റ്‌ സംവിധാനങ്ങളോ ഇല്ലാതെ കഷ്ടപ്പെടുന്നുമുണ്ട്‌....  &lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5270237133669887582-1626146435355115797?l=vakrabuddhi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vakrabuddhi.blogspot.com/feeds/1626146435355115797/comments/default' title='Post Comments'/><link rel='replies' type='text/html' href='http://vakrabuddhi.blogspot.com/2009/10/blog-post.html#comment-form' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5270237133669887582/posts/default/1626146435355115797'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5270237133669887582/posts/default/1626146435355115797'/><link rel='alternate' type='text/html' href='http://vakrabuddhi.blogspot.com/2009/10/blog-post.html' title='കൂട്ടത്തോടെ മരിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍, എന്തെന്നാല്‍....'/><author><name>ടി.സി.രാജേഷ്‌</name><uri>http://www.blogger.com/profile/17645513784550033063</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_IWeIAPNQsyg/TE2vA1bpUvI/AAAAAAAAAGs/yB7_zANhono/S220/face.jpg'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-5270237133669887582.post-3534450184270954804</id><published>2009-09-27T17:23:00.002+05:30</published><updated>2009-09-27T17:29:10.904+05:30</updated><category scheme='http://www.blogger.com/atom/ns#' term='onam'/><category scheme='http://www.blogger.com/atom/ns#' term='mammootty'/><category scheme='http://www.blogger.com/atom/ns#' term='cinema'/><category scheme='http://www.blogger.com/atom/ns#' term='mohanlal'/><title type='text'>ഓണവും നോയ്‌മ്പും - സൂപ്പര്‍താരങ്ങള്‍ ആരെയാണു പേടിക്കുന്നത്‌?</title><content type='html'>&lt;span style="font-family:AnjaliOldLipi;font-size:100%;"&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;മമ്മൂട്ടിയേയും മോഹന്‍ലാലിനേയും മലയാള  സിനിമയിലെ സൂപ്പര്‍ താരങ്ങളായി പ്രതിഷ്‌ഠിക്കുന്നത്‌്‌ 1986ലാണ്‌്‌. ഐ.വി.ശശിയുടെ  ആവനാഴിയും തമ്പി കണ്ണന്താനത്തിന്റെ രാജാവിന്റെ മകനുമായിരുന്നു ആ സിനിമകള്‍. ആ  വര്‍ഷം തൊട്ടിങ്ങോട്ട്‌ പരിശോധിച്ചാല്‍ എല്ലാവര്‍ഷവും രണ്ടു താരങ്ങള്‍ക്കും  ഓണച്ചിത്രങ്ങളുണ്ടായിരുന്നു. ആ പതിവ്‌ ആദ്യമായി മുടങ്ങിയത്‌ കഴിഞ്ഞ വര്‍ഷമാണ്‌.  പിന്നെ ഈ വര്‍ഷവും. റമസാന്‍ നോമ്പുകാലം സിനിമകളെ ബാധിക്കുമെന്നതാണ്‌ ഇതിനു കാരണമായി  പറഞ്ഞത്‌.&lt;br /&gt;കഴിഞ്ഞ ഓണക്കാലത്ത്‌ സൂപ്പര്‍ താരചിത്രങ്ങളില്ലായിരുന്നെങ്കിലും  വെറുതേ ഒരു ഭാര്യയുടെ ഹാംഗ്‌ ഓവര്‍ ഓണത്തിനും മാറിയിരുന്നില്ലെന്നതാണ്‌ വാസ്‌തവം.  പൃഥ്വിരാജിന്റെ തലപ്പാവും, തിരക്കഥയും ഈ സമയത്ത്‌ തിയേറ്ററുകളിലുണ്ടായിരുന്നു.  ബോക്‌സ്‌ ഓഫിസില്‍ വന്‍ വിജയമൊന്നുമായില്ലെങ്കിലും ഭേദപ്പെട്ട സിനിമകളെന്ന  അഭിപ്രായം ഇവ നേടിയെടുത്തു. ഇത്തവണയാകട്ടെ സൂപ്പര്‍താരചിത്രങ്ങളില്ലാത്ത ഗ്യാപ്പ്‌  മുതലെടുക്കാന്‍ ഒരുപിടി ചെറുകിട സിനിമകള്‍ തിയേറ്ററുകളിലെത്തി. സിനിമ  നല്ലതാണെങ്കില്‍ നോമ്പുകാലമെന്നല്ല ഒരു കാലാവസ്ഥയും സിനിമയുടെ വിജയത്തെ  ബാധിക്കില്ല. പടം നല്ലതല്ലെങ്കില്‍ ഏതു കാലമായാലും അവ ബോക്‌സ്‌ ഓഫീസില്‍ തകര്‍ന്നു  വീഴും.&lt;br /&gt;1986 മുതല്‍ 2007 വരെ 22 വര്‍ഷങ്ങളിലായി ഓണത്തിന്‌ 27 മമ്മൂട്ടി  സിനിമകളും 25 മോഹന്‍ലാല്‍ സിനിമകളുമാണ്‌ തിയേറ്ററുകളിലെത്തിയത്‌ (ബോക്‌സ്‌ കാണുക).  ഇവയില്‍ മമ്മൂട്ടിയുടെ 15 സിനിമകളും മോഹന്‍ലാലിന്റെ 14 സിനിമകളും ബോക്‌സ്‌ ഓഫീസില്‍  രക്ഷപ്പെട്ടുവെന്നു പറയാം. 1998ല്‍ ഓണത്തിനിറങ്ങിയ ഹരികൃഷ്‌ണന്‍സില്‍ ഇരുവരും  അഭിനയിക്കുകയും അത്‌ വിജയമാകുകയും ചെയ്‌തിരുന്നു. അതേസമയം 1990ല്‍ തലയണമന്ത്രവും  96ല്‍ തൂവല്‍ക്കൊട്ടാരവും 2006ല്‍ ക്ലാസ്‌മേറ്റ്‌സും സൂപ്പര്‍താരങ്ങളില്ലാതെ വിജയം  വരിച്ച ഓണച്ചിത്രങ്ങളാണ്‌. ചില വര്‍ഷങ്ങളില്‍ രണ്ടു സൂപ്പര്‍താരങ്ങളുടെയും  ഓണച്ചിത്രങ്ങള്‍ ഒരുപോലെ വിജയിച്ചപ്പോള്‍ രണ്ടുപേരുടേയും ഒരുപോലെ പരാജയപ്പെട്ട  വര്‍ഷങ്ങളുമുണ്ട്‌. 1996ലും 2006ലും സൂപ്പര്‍താരങ്ങളെ കടത്തിവെട്ടി മറ്റു  സിനിമകളാണ്‌ വിജയിച്ചത്‌.&lt;br /&gt;നോമ്പുകാലമെന്നു പറഞ്ഞ്‌ റിലീസിംഗ്‌  മാറ്റിവയ്‌ക്കുന്നവര്‍ അതിനൊരു കാരണം തിരക്കുക മാത്രമാണ്‌ ചെയ്യുന്നതെന്നതാണ്‌  യാഥാര്‍ഥ്യം. മറ്റു സിനിമകളൊന്നുമില്ലാത്തപ്പോഴാണ്‌ മിക്കവാറും സൂപ്പര്‍താര  സിനിമകള്‍ തിയേറ്ററിലെത്തുന്നത്‌. സൂപ്പര്‍താര ചിത്രങ്ങളോട്‌ പ്രേക്ഷകര്‍ കാട്ടുന്ന  വിമുഖത സിനിമാക്കാര്‍ മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നുവെന്നതാണ്‌ കഴിഞ്ഞ രണ്ട്‌  ഓണത്തിനും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ തിയേറ്ററിലെത്താതെ  പോയതിന്റെ കാരണം. 1986 മുതല്‍ 2007 വരെയുള്ള സൂപ്പര്‍താര ചിത്രങ്ങളുടെ ലിസ്റ്റ്‌  ചുവടെ.&lt;br /&gt;&lt;br /&gt;വര്‍ഷം &lt;span class="Apple-tab-span" style="white-space:pre"&gt;     &lt;/span&gt;മമ്മൂട്ടി &lt;span class="Apple-tab-span" style="white-space:pre"&gt;      &lt;/span&gt;മോഹന്‍ലാല്‍&lt;br /&gt;&lt;br /&gt;1986 &lt;span class="Apple-tab-span" style="white-space:pre"&gt; &lt;/span&gt;ആവനാഴി, നന്ദി വീണ്ടും  വരിക, സായംസന്ധ്യ &lt;span class="Apple-tab-span" style="white-space:pre"&gt; &lt;/span&gt;നമുക്കു പാര്‍ക്കാന്‍ മുന്തിരത്തോപ്പുകള്‍&lt;br /&gt;1987 &lt;span class="Apple-tab-span" style="white-space:pre"&gt; &lt;/span&gt;മണിമത്തൂരിലെ ആയിരം ശിവരാത്രികള്‍ &lt;span class="Apple-tab-span" style="white-space:pre"&gt;  &lt;/span&gt;വഴിയോരക്കാഴ്‌ചകള്‍&lt;br /&gt;1988&lt;span class="Apple-tab-span" style="white-space:pre"&gt;  &lt;/span&gt;തന്ത്രം, 1921 &lt;span class="Apple-tab-span" style="white-space:pre"&gt;      &lt;/span&gt;ആര്യന്‍&lt;br /&gt;1989 &lt;span class="Apple-tab-span" style="white-space:pre"&gt; &lt;/span&gt;ജാഗ്രത, നായര്‍സാബ്‌ &lt;span class="Apple-tab-span" style="white-space:pre"&gt;     &lt;/span&gt;വന്ദനം&lt;br /&gt;1990&lt;span class="Apple-tab-span" style="white-space:pre"&gt;  &lt;/span&gt;ഒളിയമ്പുകള്‍, അയ്യര്‍ ദി  ഗ്രേറ്റ്‌ &lt;span class="Apple-tab-span" style="white-space:pre"&gt;   &lt;/span&gt;അര്‍ഹത, ഇന്ദ്രജാലം&lt;br /&gt;1991 &lt;span class="Apple-tab-span" style="white-space:pre"&gt; &lt;/span&gt;അനശ്വരം &lt;span class="Apple-tab-span" style="white-space:pre"&gt;       &lt;/span&gt;കിലുക്കം, അങ്കിള്‍ ബണ്‍&lt;br /&gt;1992 &lt;span class="Apple-tab-span" style="white-space:pre"&gt; &lt;/span&gt;പപ്പയുടെ സ്വന്തം അപ്പൂസ്‌, കിഴക്കന്‍ പത്രോസ്‌ &lt;span class="Apple-tab-span" style="white-space:pre"&gt; &lt;/span&gt;യോദ്ധാ, അദൈ്വതം&lt;br /&gt;1993 &lt;span class="Apple-tab-span" style="white-space:pre"&gt; &lt;/span&gt;സരോവരം &lt;span class="Apple-tab-span" style="white-space:pre"&gt;      &lt;/span&gt;ഗാന്ധര്‍വ്വം, മായാമയൂരം&lt;br /&gt;1994 &lt;span class="Apple-tab-span" style="white-space:pre"&gt; &lt;/span&gt;സൈന്യം&lt;span class="Apple-tab-span" style="white-space:pre"&gt;       &lt;/span&gt; മിന്നാരം&lt;br /&gt;1995 &lt;span class="Apple-tab-span" style="white-space:pre"&gt; &lt;/span&gt;നമ്പര്‍ വണ്‍ സ്‌നേഹതീരം  ബാംഗ്ലൂര്‍ നോര്‍ത്ത്‌ &lt;span class="Apple-tab-span" style="white-space:pre"&gt;  &lt;/span&gt;മാന്ത്രികം&lt;br /&gt;1996&lt;span class="Apple-tab-span" style="white-space:pre"&gt;  &lt;/span&gt; ഇന്ദ്രപ്രസ്ഥം&lt;span class="Apple-tab-span" style="white-space:pre"&gt;      &lt;/span&gt; പ്രിന്‍സ്‌&lt;br /&gt;1997 &lt;span class="Apple-tab-span" style="white-space:pre"&gt; &lt;/span&gt;കളിയൂഞ്ഞാല്‍ &lt;span class="Apple-tab-span" style="white-space:pre"&gt;      &lt;/span&gt;ചന്ദ്രലേഖ, ഗുരു&lt;br /&gt;1998&lt;span class="Apple-tab-span" style="white-space:pre"&gt;  &lt;/span&gt; ഹരികൃഷ്‌ണന്‍സ്‌ &lt;span class="Apple-tab-span" style="white-space:pre"&gt;     &lt;/span&gt;ഹരികൃഷ്‌ണന്‍സ്‌&lt;br /&gt;1999 &lt;span class="Apple-tab-span" style="white-space:pre"&gt; &lt;/span&gt;പല്ലാവൂര്‍ ദേവനാരായണന്‍&lt;span class="Apple-tab-span" style="white-space:pre"&gt;    &lt;/span&gt; -&lt;br /&gt;2000 &lt;span class="Apple-tab-span" style="white-space:pre"&gt; &lt;/span&gt;വല്യേട്ടന്‍&lt;span class="Apple-tab-span" style="white-space:pre"&gt;       &lt;/span&gt; -&lt;br /&gt;2001 &lt;span class="Apple-tab-span" style="white-space:pre"&gt; &lt;/span&gt;രാക്ഷസരാജാവ്‌ &lt;span class="Apple-tab-span" style="white-space:pre"&gt;      &lt;/span&gt;രാവണപ്രഭു&lt;br /&gt;2002 &lt;span class="Apple-tab-span" style="white-space:pre"&gt; &lt;/span&gt;- &lt;span class="Apple-tab-span" style="white-space:pre"&gt;        &lt;/span&gt;താണ്‌ഡവം&lt;br /&gt;2003&lt;span class="Apple-tab-span" style="white-space:pre"&gt;  &lt;/span&gt; പട്ടാളം &lt;span class="Apple-tab-span" style="white-space:pre"&gt;       &lt;/span&gt;ബാലേട്ടന്‍&lt;br /&gt;2004 &lt;span class="Apple-tab-span" style="white-space:pre"&gt; &lt;/span&gt;കാഴ്‌ച &lt;span class="Apple-tab-span" style="white-space:pre"&gt;       &lt;/span&gt;നാട്ടുരാജാവ്‌&lt;br /&gt;2005 &lt;span class="Apple-tab-span" style="white-space:pre"&gt; &lt;/span&gt;നേരറിയാന്‍ സി.ബി.ഐ &lt;span class="Apple-tab-span" style="white-space:pre"&gt;    &lt;/span&gt;നരന്‍&lt;br /&gt;2006 &lt;span class="Apple-tab-span" style="white-space:pre"&gt; &lt;/span&gt;ഭാര്‍ഗവചരിതം മൂന്നാം  ഖണ്‌ഡം &lt;span class="Apple-tab-span" style="white-space:pre"&gt;   &lt;/span&gt;മഹാസമുദ്രം&lt;br /&gt;2007 &lt;span class="Apple-tab-span" style="white-space:pre"&gt; &lt;/span&gt;ഒരേ കടല്‍ &lt;span class="Apple-tab-span" style="white-space:pre"&gt;      &lt;/span&gt;അലിഭായ്‌&lt;br /&gt;&lt;/span&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:AnjaliOldLipi;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:AnjaliOldLipi;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:AnjaliOldLipi;"&gt;(കറന്റ്‌ അഫയേഴ്‌സ്‌ ഒക്ടോബര്‍ ലക്കത്തില്‍ നിന്ന്‌)&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5270237133669887582-3534450184270954804?l=vakrabuddhi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vakrabuddhi.blogspot.com/feeds/3534450184270954804/comments/default' title='Post Comments'/><link rel='replies' type='text/html' href='http://vakrabuddhi.blogspot.com/2009/09/blog-post.html#comment-form' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5270237133669887582/posts/default/3534450184270954804'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5270237133669887582/posts/default/3534450184270954804'/><link rel='alternate' type='text/html' href='http://vakrabuddhi.blogspot.com/2009/09/blog-post.html' title='ഓണവും നോയ്‌മ്പും - സൂപ്പര്‍താരങ്ങള്‍ ആരെയാണു പേടിക്കുന്നത്‌?'/><author><name>ടി.സി.രാജേഷ്‌</name><uri>http://www.blogger.com/profile/17645513784550033063</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_IWeIAPNQsyg/TE2vA1bpUvI/AAAAAAAAAGs/yB7_zANhono/S220/face.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-5270237133669887582.post-3745291771559593878</id><published>2009-06-06T23:04:00.002+05:30</published><updated>2009-06-06T23:10:28.147+05:30</updated><title type='text'>അപകടമേഖലയറിയാതെ.....</title><content type='html'>&lt;span style="font-family:AnjaliOldLipi;font-size:100%;"&gt;&lt;br /&gt;രണ്ടായിരത്തി എട്ടിലെ ഒരു പകല്‍.&lt;br /&gt;നേര്‍ത്ത മഴ  പെയ്യുന്നുണ്ട്‌. ഓഫിസില്‍ കാര്യമായ ജോലിയൊന്നും ഉണ്ടായിരുന്നില്ല. ബ്യൂറോ ചീഫിന്റെ  മേശപ്പുറത്ത്‌ മിനിട്ടുകള്‍കൊണ്ട്‌ കുമിഞ്ഞുകൂടുന്ന പ്രസ്‌താവനകള്‍ ഓരോന്നായി  എടുത്തു. പത്രത്തിലെ സ്ഥലസൗകര്യമില്ലായ്‌മ അറിയാവുന്നതിനാല്‍ അവയിലേറെയും വേസ്റ്റ്‌  ബിന്നിലേക്ക്‌ പൊയ്‌ക്കൊണ്ടിരുന്നു.&lt;br /&gt;അല്‍പം കഴിഞ്ഞപ്പോള്‍ മീറ്റിംഗ്‌ കഴിഞ്ഞ്‌  ചീഫ്‌ എത്തി.&lt;br /&gt;"വെറുതെ ഇരിക്കുകയാണോ?"&lt;br /&gt;പണി ചെയ്യാന്‍ സ്വതേ അല്‍പം  മടിയുള്ളതിനാല്‍ ഞാന്‍ ഒന്നു ചിരിച്ചു&lt;br /&gt;"ഒരു പണി  തരാം...."&lt;br /&gt;ചെയ്യാതിരിക്കാനാകില്ലല്ലോ എന്ന നിസ്സംഗതയോടെ ചീഫിനെ  നോക്കി.&lt;br /&gt;"കണ്ണമ്മൂലയ്‌ക്കടുത്ത്‌ ഒരു ചെറിയ കുന്നിടിച്ചു നിരത്തുന്നുണ്ട്‌.  എയര്‍പോര്‍ട്ടിനുള്ള മണ്ണെടുപ്പാണെന്നാണ്‌ കേട്ടത്‌. അവിടെ സമീപത്തുള്ള ഒരു  സര്‍ക്കാര്‍ സ്ഥാപനവുമായി എന്തോ തര്‍ക്കമുണ്ടായതായി കേട്ടു. ഫോട്ടോഗ്രാഫറുമായി  ഒന്നു പോയി നോക്ക്‌."&lt;br /&gt;ഇറങ്ങാന്‍ നേരം അദ്ദേഹം ഒന്നുകൂടി പറഞ്ഞു.&lt;br /&gt;"മണ്ണെടുക്കുന്ന  കരാറുകാരന്റെ വേര്‍ഷന്‍ നിര്‍ബന്ധമായും വേണം. വാല്യു  അഡിഷന്‍....."&lt;br /&gt;ഫോട്ടോഗ്രാഫറുടെ ബൈക്കിനു പിന്നിലിരുന്ന്‌ കണ്ണമ്മൂലയിലേയ്‌ക്ക്‌. &lt;br /&gt;മഴ ചാറുന്നുണ്ട്‌.&lt;br /&gt;മണ്ണിടിക്കുന്ന സ്ഥലത്തെത്തി. മഴയായതിനാല്‍ പണി  നടക്കുന്നില്ല. തുരന്നുമാറ്റിയ കുന്നിന്റെ നെഞ്ചില്‍ കൂര്‍ത്ത നഖങ്ങളും നീട്ടി ഒരു  ബുള്‍ഡോസര്‍ കിടപ്പുണ്ട്‌. റോഡിനടുത്ത്‌ മണ്ണു മാറ്റിക്കൊണ്ട്‌ നിന്നിരുന്ന രണ്ടു  പേരെ കണ്ടു. അവരോടു വിവരം തിരക്കി. പ്രശ്‌നമൊന്നുമുള്ളതായി  തങ്ങള്‍ക്കറിയില്ലെന്നായിരുന്നു മറുപടി.&lt;br /&gt;മണ്ണെടുത്ത്‌ ഇടിഞ്ഞുതീരാറായ കുന്നിന്റെ  വശത്ത്‌ പൂട്ടിയ ഗെയിറ്റിനുള്ളില്‍ ഒരു സര്‍ക്കാര്‍ കെട്ടിടം. ബോര്‍ഡിലെ  അക്ഷരങ്ങള്‍ മാഞ്ഞുപോയിരുന്നു.&lt;br /&gt;വഴിയരികില്‍ നിന്നവരുടെ കണ്ണൊന്നു തെറ്റിയെന്നു  ബോധ്യമായപ്പോള്‍ മണ്ണെടുപ്പിന്റെ ചില സ്‌നാപ്പുകള്‍ ഫോട്ടോഗ്രാഫര്‍ പകര്‍ത്തി.  വീണ്ടും ആ തൊഴിലാളികളുടെ അടുത്തെത്തി ഞാന്‍ ചോദിച്ചു.&lt;br /&gt;"കോണ്‍ട്രാക്ടറുടെ ഫോണ്‍  നമ്പര്‍ ഒന്നു തരുമോ?"&lt;br /&gt;"നമ്പററിയില്ല. ആ പാലത്തിന്റെ അരികിലെ റോഡിലൂടെ പോയാല്‍  മതി. അദ്ദേഹം വീട്ടിലുണ്ട്‌. കോണ്‍ട്രാക്ടര്‍ രാജേഷിന്റെ വീടേതാണെന്നു ചോദിച്ചാല്‍  മതി."&lt;br /&gt;കരാറുകാരന്റെ പേര്‌ എന്റെ പേരു തന്നെയായതിനാല്‍  മാറിപ്പോകില്ലെന്നുറപ്പിച്ചു.&lt;br /&gt;പാലത്തിന്റെ അരികിലെ റോഡിലൂടെ കുറേ ദൂരം പോയി.  വഴിയില്‍ കണ്ട ഒരാളോട്‌ വീടു ചോദിച്ചു.&lt;br /&gt;"അല്‍പം കൂടി പോണം. വീടിന്റെ മുറ്റത്ത്‌  ഒരു വലിയ പ്രാവിന്‍കൂടുണ്ട്‌."&lt;br /&gt;ഞങ്ങള്‍ വീണ്ടും മുന്നോട്ട്‌. വഴിയില്‍ നിന്ന  മറ്റൊരാള്‍ കൃത്യമായ വഴി പറഞ്ഞുതന്നു. ചതുപ്പിനു സമാനമായ ഒരു ചെറു മൈതാനത്തുകൂടി  ബൈക്ക്‌ ഉ്‌ള്ളിലേക്കു കയറ്റി.&lt;br /&gt;ഒരു പഴയ വീട്‌. മുന്നിലെ ഷെഡ്ഡില്‍ ചുവന്ന  സ്‌കോര്‍പ്പിയോ. ഒന്നുരണ്ടു ബൈക്കുകള്‍. ഞങ്ങള്‍ അല്‍പം മാറ്റി ബൈക്കൊതുക്കി  വീട്ടിലേക്കു കയറിച്ചെന്നു. പരിസരത്തു നിന്ന്‌ ഒന്നു രണ്ടുപേര്‍ സംശയദൃഷ്ടിയോടെ  നോക്കുന്നുണ്ട്‌, ബൈക്കിലെ പ്രസ്‌ സ്റ്റിക്കര്‍ കണ്ടിട്ടാകണം.&lt;br /&gt;വീട്ടില്‍  നിന്നിറങ്ങിവന്ന പയ്യന്‍സിനോട്‌ ചോദിച്ചു&lt;br /&gt;"കോണ്‍ട്രാക്ടര്‍ രാജേഷിന്റെ  വീടല്ലേ?"&lt;br /&gt;"അതെ"&lt;br /&gt;"അദ്ദേഹമുണ്ടോ?"&lt;br /&gt;ഞങ്ങള്‍ വരവിന്റെ ഉദ്ദേശ്യം പറഞ്ഞു. &lt;br /&gt;"ചേട്ടന്‍ കുളിക്കുകയാണ്‌."&lt;br /&gt;"ഓ, ഞങ്ങള്‍ വെയ്‌റ്റു ചെയ്യാം."&lt;br /&gt;മഴ അല്‍പം  ശക്തിപ്രാപിച്ചു.&lt;br /&gt;"കയറി ഇരിക്ക്‌."&lt;br /&gt;ഒട്ടും മൃദുത്വമില്ലാത്ത ആതിഥേയത്വം. &lt;br /&gt;ഞങ്ങള്‍ വരാന്തയില്‍ കയറിയിരുന്നു. പണിക്കാരുടെ വസ്‌ത്രങ്ങളും പണിയായുധങ്ങളും  കൂട്ടിയിട്ടിരിക്കുന്ന വൃത്തിയില്ലാത്ത വരാന്ത. അകത്തെ മുറിയില്‍ ഉറക്കെ  സംസാരിച്ചുകൊണ്ട്‌ ചിലര്‍ ടി.വി. കാണുന്നു. ഞങ്ങളെ ആരും മൈന്‍ഡു  ചെയ്യുന്നുപോലുമില്ല.&lt;br /&gt;സമയം ഇഴഞ്ഞാണു നീങ്ങുന്നത്‌. അര മണിക്കൂറായിട്ടും  ചേട്ടന്റെ കുളി കഴിഞ്ഞ ലക്ഷണമില്ല. ഞങ്ങള്‍ ആദ്യം കണ്ട പയ്യന്‍സിനോട്‌ വീണ്ടും  ചോദിച്ചു.&lt;br /&gt;"ചേട്ടന്‍ കുളികഴിഞ്ഞിട്ടില്ല..."&lt;br /&gt;"ആകെയൊരു പന്തികേട്‌, പോയാലോ" ഫോട്ടോഗ്രാഫര്‍ എന്റെ ചെവിയില്‍ പറഞ്ഞു.&lt;br /&gt;ഇതിനിടയില്‍ ആരൊക്കെയോ അവിടെ  വന്നു, പോയി.&lt;br /&gt;ഞാന്‍ വീണ്ടും ആ പയ്യന്‍സിന്റെ അടുക്കലെത്തി.&lt;br /&gt;"രാജേഷിന്റെ  മൊബൈല്‍ നമ്പര്‍ ഒന്നു തരുമോ, ഞാന്‍ വിളിച്ചോളാം."&lt;br /&gt;പയ്യന്‍സ്‌ അകത്തേക്കു പോയി.  അല്‍പം കഴിഞ്ഞു തിരിച്ചെത്തിയിട്ടു പറഞ്ഞു. "എന്റെ നമ്പര്‍ തരാം. ഇതില്‍ വിളിച്ചാല്‍  മതി, ചേട്ടനെ കിട്ടും."&lt;br /&gt;ആ നമ്പറും വാങ്ങി ഞങ്ങള്‍  തിരിച്ചുപോന്നു.&lt;br /&gt;വാര്‍ത്താശേഖരണം വിജയിക്കാത്തതിനാല്‍ അന്നത്തെ ഷെഡ്യൂള്‍  പാഴായി.&lt;br /&gt;കുറച്ചു ദിവസത്തിനുശേഷം, എന്റെ നൈറ്റ്‌ ഡ്യൂട്ടിയുടെ ദിവസമാണ്‌.  ഓഫിസിലെത്തിയപ്പോള്‍ സഹപ്രവര്‍ത്തകന്‍ കംപ്യൂട്ടറില്‍ വാര്‍ത്ത അടിക്കുന്ന  തിരക്കിലാണ്‌.&lt;br /&gt;"എന്തെടേയ്‌, സ്‌കൂപ്പു വല്ലതും തടഞ്ഞോ?"&lt;br /&gt;"ഒന്നും പറയണ്ടടേയ്‌,  ഒരു ഗുണ്ടയുടെ വീട്ടില്‍ പൊലീസിന്റെ റെയ്‌ഡ്‌. അതിനു പിന്നാലെ പോയി." &lt;br /&gt;"എന്നിട്ട്‌?"&lt;br /&gt;"ബോംബ്‌, വടിവാള്‌, തോക്ക്‌, പിച്ചാത്തി എന്നു വേണ്ട പൂത്ത പണം  വരെയല്ലേ പോലീസു പൊക്കിയത്‌."&lt;br /&gt;"അതെവിടെടേയ്‌?"&lt;br /&gt;"കണ്ണമ്മൂലയ്‌ക്കപ്പുറത്തുള്ള  തോടിന്റെ കരയിലൂടെ ഒരു വഴിയുണ്ട്‌. അതിലെ ഇത്തിരിയങ്ങു പോണം. അപ്പോള്‍ ഒരു  ചതുപ്പുപോലുള്ള മൈതാനം അതിനപ്പുറത്ത്‌ പഴയവീട്‌. ചെന്നുപെടാന്‍ കുറേ പാടാണ്‌"&lt;br /&gt;ഒരു  ഞെട്ടലോടെ ഞാന്‍ ചോദിച്ചു.&lt;br /&gt;"വീട്ടുമുറ്റത്തു പ്രാവിന്റെ കൂടുണ്ടോ?"&lt;br /&gt;"അതെങ്ങിനെ  നിനക്കറിയാം. അവിടാരുന്നോ നിനക്കു മുമ്പു പണി?"&lt;br /&gt;"ഉണ്ടോ?"&lt;br /&gt;"ഉണ്ട്‌."&lt;br /&gt;ഞെട്ടല്‍  വിറയലായി മാറി.&lt;br /&gt;അന്നു ചെന്നുപെട്ടത്‌ ഒരു ഗുണ്ടാസങ്കേതത്തില്‍ തന്നെയായിരുന്നു,  തെറ്റിയില്ല.&lt;br /&gt;"പുത്തന്‍പാലം രാജേഷുമായി നിനക്കെന്താടേയ്‌ കണക്ഷന്‍?"&lt;br /&gt;"അയാളെന്റെ  ഘാതകനാകാഞ്ഞത്‌ ഭാഗ്യം!"&lt;br /&gt;ഞാന്‍ കഥ വിവരിച്ചു.&lt;br /&gt;സത്യത്തില്‍ പുത്തന്‍പാലം  രാജേഷെന്ന ഗുണ്ടയായിരുന്നു ആ കോണ്‍ട്രാക്ടര്‍ എന്നറിഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍  അതിന്റെ പരിസരത്തുകൂടിപോലും പോകില്ലായിരുന്നു.&lt;br /&gt;&lt;span style="font-weight: bold; color: rgb(51, 0, 51);"&gt;&lt;br /&gt;എങ്കിലും കരാറുകാരനെതേടി പോയ  ഞങ്ങളുടെ ഒരു ധൈര്യമേ....!&lt;/span&gt;&lt;br /&gt;&lt;br /&gt;(തിരുവനന്തപുരത്തെ ഒരു മജിസ്‌ട്രേറ്റിന്റെ വീട്‌  ആക്രമിച്ചെന്ന പരാതിയില്‍ പുത്തന്‍പാലം രാജേഷിനെ കഴിഞ്ഞദിവസം പൊലീസ്‌  അറസ്റ്റുചെയ്‌തു. വിനീഷ്‌ വധത്തെ തുടര്‍ന്നുള്ള ഗുണ്ടാവേട്ടയുടെ  ഭാഗമായിക്കൂടിയായിരുന്നു അറസ്റ്റ്‌)&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5270237133669887582-3745291771559593878?l=vakrabuddhi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vakrabuddhi.blogspot.com/feeds/3745291771559593878/comments/default' title='Post Comments'/><link rel='replies' type='text/html' href='http://vakrabuddhi.blogspot.com/2009/06/blog-post.html#comment-form' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5270237133669887582/posts/default/3745291771559593878'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5270237133669887582/posts/default/3745291771559593878'/><link rel='alternate' type='text/html' href='http://vakrabuddhi.blogspot.com/2009/06/blog-post.html' title='അപകടമേഖലയറിയാതെ.....'/><author><name>ടി.സി.രാജേഷ്‌</name><uri>http://www.blogger.com/profile/17645513784550033063</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_IWeIAPNQsyg/TE2vA1bpUvI/AAAAAAAAAGs/yB7_zANhono/S220/face.jpg'/></author><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-5270237133669887582.post-5126553554755685669</id><published>2009-05-30T21:55:00.010+05:30</published><updated>2009-05-30T22:59:12.818+05:30</updated><title type='text'>മക്കാമിയാ അഥവാ ഉദാരവല്‍ക്കരണകാലത്തെ കുടകള്‍</title><content type='html'>&lt;span style="font-family:AnjaliOldLipi;font-size:100%;"&gt;&lt;div&gt;&lt;br /&gt;&lt;/div&gt;  മെയ്‌ മാസം ആദ്യമാണെന്നു തോന്നുന്നു. രാത്രി രണ്ടു  പെഗ്ഗും വിഴുങ്ങി ഊര്‍ജ്ജസ്വലനായി വീട്ടിലെത്തിയ എന്റെ നേരേ മകന്‍ ഒറ്റച്ചാട്ടം...  "മക്കാമിയാ ഡീഷ്യും ഡിഷ്യും...." എനിക്കു കാര്യം പിടികിട്ടിയില്ല.... അന്തിച്ചു  നില്‍ക്കുന്ന എന്നെ നോക്കി അവന്‍ ചിരി തുടങ്ങി.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:100%;"&gt;  രണ്ടുദിവസം കഴിഞ്ഞ്‌ ടി.വി.  കണ്ടുകൊണ്ടിരിക്കെ യാദൃശ്ചികമായി ആ വാക്കുകള്‍ എന്റെ കാതില്‍ പതിഞ്ഞു.  'മക്കാമിയാ....' കണ്ണുകള്‍ സ്‌ക്രീനിലെത്തിയപ്പോഴേക്കും ആ പരസ്യം കഴിഞ്ഞുപോയി.  സംഗതി അല്‍പം പിശകാണെന്ന്‌ എനിക്കു തോന്നി. പിന്നീടാണ്‌ ബോധ്യം വന്നത്‌. ഈ  മണ്‍സൂണ്‍ കാലമെത്താന്‍ കാത്ത്‌ അണിയറയില്‍ അണിഞ്ഞൊരുങ്ങുന്ന കുടയുടെ പരസ്യമാണ്‌.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:100%;"&gt;    വര്‍ഷങ്ങള്‍ക്കു മുമ്പ്‌ റേഡിയോയുടെ കാലത്ത്‌ സ്ഥിരമായി കാതില്‍ മുഴങ്ങിയിരുന്ന  ഒരു പരസ്യമുണ്ടായിരുന്നു. മഴ മഴാ.... കുട കുടാ... മഴവന്നാല്‍ സെന്റ്‌ ജോര്‍ജ്‌  കുടകള്‍.... ആലപ്പുഴയില്‍ നിന്നു വരുന്ന സെന്റ്‌ ജോര്‍ജു കുടകള്‍തന്നെ കടയില്‍ പോയി  വാങ്ങും. കടയില്‍ ചെല്ലുമ്പോള്‍ തന്നെ ഹോട്ടലിലെ മെനു കാര്‍ഡ്‌ പോലൊരു സാധനം  കടക്കാരന്‍ നീട്ടും അതില്‍ കുടയുടെ മോഡലുകളും വിലയുമുണ്ടാകും. ഇഷ്ടമുള്ളതു  വാങ്ങാം.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:100%;"&gt;    മൂന്നുനാലു വര്‍ഷം ഒരു കുട തന്നെ എന്തായാലും ഉപയോഗിക്കാനാകുമായിരുന്നു.  ഇടുക്കിയിലെ നശിച്ച കാറ്റത്തുപോലും ഈ കുടകള്‍ ഒന്നു രണ്ടു വര്‍ഷം  അതിജീവിച്ചിരുന്നു. പലപ്പോഴും സ്‌കൂളില്‍ അടിയുണ്ടാക്കാനും ഈ കുടകള്‍  തന്നെയായിരുന്നു ആയുധം.&lt;br /&gt;ഒറ്റക്കമ്പിയില്‍ നിവര്‍ത്തുന്ന ശീലക്കുടയുടെ കാലത്ത്‌  നടുവെ ഒടിച്ചു മടക്കാവുന്ന ഫോറിന്‍ കുട ഒരു വിസ്‌മയമായിരുന്നു. പിന്നെപ്പിന്നെ  സ്‌പ്രിംഗിന്റെ കരകര ശബ്ദവുമായി ഞെക്കുമ്പം തെറിക്കുന്ന കുട വന്നു. ത്രീഫോള്‍ഡ്‌  കുടയെത്തിയപ്പോഴാകട്ടെ അതിനു ഞെക്കുമ്പം തെറിപ്പിക്കുന്ന സുനാമണി  ഉണ്ടായിരുന്നില്ല.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:100%;"&gt;    പെരുമഴ പെയ്യുമ്പോള്‍ കൂടെപ്പഠിക്കുന്ന പെണ്‍പിള്ളേരുടെ  കുടയില്‍ കയറാന്‍ കൊതിച്ച്‌ പലപ്പോഴും കുടയെടുക്കാതെ സ്‌കൂളില്‍പോകും. ഒരു  കുടക്കീഴില്‍ പറ്റിച്ചേര്‍ന്ന്‌ നനുത്ത വയറിലൊന്നു ചുറ്റിപ്പിടിച്ച്‌ മഴയ്‌ക്കും  കുടയ്‌ക്കും നന്ദി പറഞ്ഞ്‌ നടക്കുന്നത്‌ സ്വപ്‌നം കണ്ട്‌ എത്രയോ രാത്രികള്‍  ഉറങ്ങാതെ കിടന്നിരിക്കുന്നു. എന്നിട്ടും ആരും കുടയില്‍ കയറ്റിയില്ല. തിമിര്‍ത്തു  പെയ്യുന്ന മഴയെ നോക്കി പുറത്തിറങ്ങാനാകാതെ നില്‍ക്കുമ്പോള്‍ ആരും ഒരു കുട  കടംതന്നതുപോലുമില്ല.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:100%;"&gt;     പിന്നെ്‌പിന്നെ കുട മറന്നു വയ്‌ക്കാനുള്ള വസ്‌തുവായി മാറി.  മറയ്‌ക്കാനല്ല, മറക്കാന്‍. സ്‌കൂളില്‍, കടയില്‍ ആരുടെയെങ്കിലും വീട്ടില്‍,  യാത്രചെയ്യുന്ന വാഹനത്തില്‍ ്‌അങ്ങനെ വഴിയിലുപേക്ഷിക്കപ്പെട്ട എത്രയെത്ര കുടകള്‍.  മറവിയെ പേടിച്ച്‌ പലപ്പോഴും പഴയ കുടകള്‍ പൊടിയ തട്ടിയെടുക്കും. കുട നന്നാക്കുകാരന്‌  രണ്ടോ മൂന്നോ രൂപ കൊടുത്ത്‌ വിട്ടുപോയ ശീല കമ്പിയില്‍ തുന്നിപ്പിടിപ്പിക്കും.  ഉപയോഗശൂന്യമായ കുടക്കമ്പികൊണ്ട്‌ അമ്പും വില്ലുമുണ്ടാക്കി കളിക്കും.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:100%;"&gt;     സെന്റ്‌  ജോര്‍ജ്‌ കമ്പനി രണ്ടായി പിരിഞ്ഞതോടെയാണ്‌ കുടയുടെ രൂപവും ഭാവവും മാറിയത്‌.  പോപ്പിയായിരുന്നു ആകര്‍ഷിക്കുന്ന പേരും പരസ്യവുമെങ്കിലും ആകര്‍ഷിക്കുന്ന കുടകള്‍  വന്നത്‌ ജോണ്‍സില്‍ നിന്നായിരുന്നു. ഓരോ വര്‍ഷവും കുടപ്പരസ്യങ്ങളുടെ വൈവിധ്യം  കണ്ണിനും കാതിനും കുളിരായി. പോപ്പിക്കുട്ടന്‍ ഒരു ഓര്‍മയായി ഇപ്പോഴും ഉള്ളിലുണ്ട്‌.&lt;br /&gt;       "ഉണ്ണിക്കിന്നൊരു കുടവേണം&lt;br /&gt;         ഉമ്മകുടകൊടുക്കാന്‍ കുട വേണം..." എന്ന പാട്ട്‌  സൂപ്പര്‍ഹിറ്റായിരുന്നു ഒരു കാലത്ത്‌. പിന്നെ മഴയത്ത്‌ തുള്ളിക്കളിക്കുന്ന ആ  ഗുണ്ടുമണിപ്പയ്യനും. പിന്നെ ഓരോ വര്‍ഷവും പരസ്യങ്ങള്‍ മാറിമാറി വന്നു,  കുടകളും.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:100%;"&gt;       ബാല്യത്തിന്‌ പൂക്കളുള്ള വര്‍ണക്കുടകളോട്‌ വല്ലാത്തൊരു  ആകര്‍ഷണമുണ്ടാകും. എല്‍.കെ.ജിയില്‍ ചേര്‍ത്തപ്പോള്‍ വാങ്ങിക്കൊടുത്ത പൂക്കളുള്ള കുട  ഇപ്പോഴും മകന്‍ ഉപയോഗിക്കുന്നുണ്ട്‌. ഇടക്കാലത്ത്‌ പീപ്പി ഊതുന്നതും ലൈറ്റ്‌  തെളിയുന്നതുമൊക്കെയായ കുടകള്‍ വന്നു. അന്നൊന്നും അവന്‌ ഓര്‍മ  ഉറച്ചിട്ടില്ലാത്തതിനാല്‍ പ്രശ്‌നമുണ്ടായില്ല. പക്ഷെ, ഇത്തവണ അവന്‍ ശാഠ്യം  പിടിച്ചു, മക്കാമിയാ വേണം.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:100%;"&gt;         സ്‌കൂള്‍ ബാഗും ചെരുപ്പുമെല്ലാം വാങ്ങാന്‍ പോയ ദിവസം  തിരുവന്തപുരത്തെ കടകള്‍ മുഴുവന്‍ കയറിയിറങ്ങി, മക്കാമിയാ കുട തേടി. കിട്ടിയില്ല.  സാധനം വന്നിട്ടില്ലെന്നായിരുന്നു കടക്കാരുടെ മറുപടി. പക്ഷെ, മകന്‍ സമ്മതിച്ചില്ല.&lt;br /&gt;"ഞാനെത്ര ദിവസമായി അച്ഛനോടു പറയുന്നു മക്കാമിയാ വാങ്ങിത്തരാന്‍. അത്‌ മുഴുവന്‍  തീര്‍ന്നു പോയതായിരിക്കും..." അവന്‍ നിരാശനായി.&lt;br /&gt;അങ്ങിനെ കഴിഞ്ഞദിവസം  കാത്തിരുന്ന മക്കാമിയാ കുടയെത്തി. കടയില്‍ ചെന്ന ചോദിച്ചതേ കടക്കാരന്‍ പറഞ്ഞു.  "ഭയങ്കര ഡിമാന്റാ... കുറച്ചേ കിട്ടിയുള്ളു. ഇത്‌ ഇന്നു തന്നെ തീരുന്ന  ലക്ഷണമുണ്ട്‌."&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_IWeIAPNQsyg/SiFp6A8v1GI/AAAAAAAAAEs/3a41Fjzzxrs/s1600-h/macca4.jpg"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 278px; height: 320px;" src="http://3.bp.blogspot.com/_IWeIAPNQsyg/SiFp6A8v1GI/AAAAAAAAAEs/3a41Fjzzxrs/s320/macca4.jpg" border="0" alt="" id="BLOGGER_PHOTO_ID_5341667078446240866" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:100%;"&gt;         കൂടു പൊട്ടിച്ച്‌ മക്കാ മിയാ പുറത്തെടുത്തു. സാധാരണ  കുട്ടിക്കുടയുടെ വലിപ്പത്തില്‍ കടുംവര്‍ണത്തിലുള്ള കുട. നിറമുള്ള പിടി കാണാന്‍  യാതൊരു ഭംഗിയുമില്ല. അതാണ്‌ കുട്ടികളെ പ്രീണിപ്പിക്കുന്ന ബബിള്‍ ബ്രേക്കര്‍.  കടക്കാരന്‍ അതിന്റെ പ്രവര്‍ത്തനം വിവരിച്ചു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:100%;"&gt;                 &lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:100%;"&gt;       പിടിയില്‍ ഘടിപ്പിച്ചിരിക്കുന്ന  ചെറിയൊരു പ്‌ളാസ്റ്റിക്‌ കമ്പ്‌, അതിന്റെ അറ്റത്തൊരു വട്ടം. നാം വീട്ടിലെത്തി ഒരു  പാത്രത്തില്‍ അല്‍പം ഷാമ്പൂ കലക്കണം. അതില്‍ ഈ വട്ടം മുക്കി പതിയെ ഊതണം. ബബിളുകള്‍  രൂപപ്പെട്ടുവരും. (ഉല്‍സവപ്പറമ്പില്‍ പത്തുരൂപ കൊടുത്താല്‍ പാത്രവും ഷാംപൂ വെള്ളവും  കുഴലും എല്ലാം കൂടി കിട്ടും.)&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_IWeIAPNQsyg/SiFqKNeP-dI/AAAAAAAAAE0/yt1IpYcyLmo/s1600-h/macca3.jpg"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 320px; height: 204px;" src="http://3.bp.blogspot.com/_IWeIAPNQsyg/SiFqKNeP-dI/AAAAAAAAAE0/yt1IpYcyLmo/s320/macca3.jpg" border="0" alt="" id="BLOGGER_PHOTO_ID_5341667356685892050" /&gt;&lt;/a&gt;&lt;br /&gt;പിടിയില്‍ തന്നെ രണ്ട്‌ പ്‌ളാസ്റ്റിക്‌  കമ്പുകളുണ്ട്‌. അറ്റം അല്‍പം കൂര്‍ത്തതും ചൂണ്ടപോലൊരു കൊളുത്തുള്ളതും. ഇതാണ്‌  മിസൈല്‍. കുടപ്പിടിയുടെ അറ്റത്ത്‌ കെട്ടിയ റബ്ബര്‍ ബാന്‍ഡില്‍ കൊളുത്ത്‌ കൊളുത്തി  പറപ്പിക്കണം. ബബിളിനു നേരേ തൊടുത്താല്‍ പരസ്യത്തില്‍ പറയുന്ന ബബിള്‍  പൊട്ടിക്കാനുള്ള മിസൈലായി. (ഒരീര്‍ക്കില്‍ ഒടിച്ച്‌ റബര്‍ ബാന്‍ഡില്‍ തൊടുത്തു  വിടാവുന്നതേയുള്ളു, പക്ഷെ, സാധനം ബ്രാന്‍ഡഡ്‌ ആകില്ലല്ലോ).&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:AnjaliOldLipi;"&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_IWeIAPNQsyg/SiFqb5kSicI/AAAAAAAAAE8/5JxmZTCmOto/s1600-h/macca2.jpg"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 320px; height: 244px;" src="http://1.bp.blogspot.com/_IWeIAPNQsyg/SiFqb5kSicI/AAAAAAAAAE8/5JxmZTCmOto/s320/macca2.jpg" border="0" alt="" id="BLOGGER_PHOTO_ID_5341667660580161986" /&gt;&lt;/a&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:100%;"&gt;      പത്തു നൂറു രൂപ  പോയിക്കിട്ടി എന്നു മനസ്സില്‍ പറഞ്ഞ്‌ സാധനമെടുക്കാന്‍ പറഞ്ഞു. പൊതിഞ്ഞു വാങ്ങി  പേഴ്‌സെടുത്തപ്പോഴാണ്‌ കടക്കാരന്‍ പരഞ്ഞ വിലകേട്ടു ഞെട്ടിയത്‌. 240 രൂപ. പരമാവധി  140 രൂപയ്‌ക്കുള്ള സാധനമാണ്‌. എന്തു ചെയ്യാം, പരസ്യത്തിന്റെയിനത്തിലായിരിക്കും  ബാക്കി 100 എന്നു കരുതി സമാധാനിച്ച്‌ കടവിട്ടിറങ്ങി.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:100%;"&gt;        ഇപ്പോള്‍ വീട്ടില്‍  എനിക്കു പണിയാണ്‌. ഷാംപൂ കലക്കണം, ബബിള്‍ ഉണ്ടാക്കണം. മിസൈല്‍ എയ്യണം. ഞാനും  ഭാര്യയും മകനും മാറിമാറി നോക്കിയിട്ടും ഇതുവരെ മിസൈല്‍ ഉപയോഗിച്ച്‌ ഒരു ബബിള്‍പോലും  പൊട്ടിക്കാനായിട്ടില്ല. ഇതിനിടയില്‍ മിസൈല്‍ ദേഹത്തു കൊണ്ടതു മിച്ചം. കമ്പനിക്കാര്‍  നിയമപ്രകാരം തന്ന മുന്നറിയിപ്പ്‌ - മുതിര്‍ന്നവരുടെ സഹായത്തോടെ മാത്രമേ മിസൈല്‍  ഉപയോഗിക്കാവൂ, കണ്ണില്‍ കൊള്ളാതെ സൂക്ഷിക്കണം - പാലിക്കാത്ത ഞങ്ങളല്ലേ  കുറ്റക്കാര്‍?&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_IWeIAPNQsyg/SiFqrU2AO3I/AAAAAAAAAFE/SHH0rlaUVj0/s1600-h/macca1.jpg"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 320px; height: 237px;" src="http://1.bp.blogspot.com/_IWeIAPNQsyg/SiFqrU2AO3I/AAAAAAAAAFE/SHH0rlaUVj0/s320/macca1.jpg" border="0" alt="" id="BLOGGER_PHOTO_ID_5341667925600254834" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:100%;"&gt;        ദോഷം പറയരുതല്ലോ വീട്ടിലെത്തി കുട നിവര്‍ത്തപ്പോഴാണ്‌ ഒപ്പം ഒരു  ചെറു കവര്‍ ഷാംപൂ സൗജന്യമുണ്ടെന്നു കണ്ടത്‌. പക്ഷെ, കടക്കാരനതു തന്നിരുന്നില്ല.  &lt;span class="Apple-style-span"  style="font-size:x-large;"&gt;&lt;span class="Apple-style-span" style="color: rgb(153, 102, 51);"&gt;ഇതിനാണു പറയുന്നത്‌ മനുഷ്യനെ വെറുതേ 'മക്കാമിയാ' ആക്കരുതെന്ന്‌....!&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:100%;"&gt;       (ഇത്തവണ  മറ്റൊരു പ്രത്യേകത കൂടി ശ്രദ്ധയില്‍പെട്ടു. കുട്‌പ്പരസ്യം പത്രമാധ്യമങ്ങളിലില്ല.  ഒരു കാലത്ത്‌ മെയ്‌ പകുതി മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പോപ്പിയും ജോണ്‍സും  മാറിമാറി പത്രങ്ങളുടെ ഒന്നാം പേജിലുണ്ടായിരുന്നു. ഇത്തവണ അത്‌ ടെലിവിഷനില്‍  മാത്രം....!) &lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5270237133669887582-5126553554755685669?l=vakrabuddhi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vakrabuddhi.blogspot.com/feeds/5126553554755685669/comments/default' title='Post Comments'/><link rel='replies' type='text/html' href='http://vakrabuddhi.blogspot.com/2009/05/blog-post.html#comment-form' title='13 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5270237133669887582/posts/default/5126553554755685669'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5270237133669887582/posts/default/5126553554755685669'/><link rel='alternate' type='text/html' href='http://vakrabuddhi.blogspot.com/2009/05/blog-post.html' title='മക്കാമിയാ അഥവാ ഉദാരവല്‍ക്കരണകാലത്തെ കുടകള്‍'/><author><name>ടി.സി.രാജേഷ്‌</name><uri>http://www.blogger.com/profile/17645513784550033063</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_IWeIAPNQsyg/TE2vA1bpUvI/AAAAAAAAAGs/yB7_zANhono/S220/face.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_IWeIAPNQsyg/SiFp6A8v1GI/AAAAAAAAAEs/3a41Fjzzxrs/s72-c/macca4.jpg' height='72' width='72'/><thr:total>13</thr:total></entry><entry><id>tag:blogger.com,1999:blog-5270237133669887582.post-8943034517789816737</id><published>2009-04-20T22:22:00.002+05:30</published><updated>2009-04-20T22:33:02.723+05:30</updated><category scheme='http://www.blogger.com/atom/ns#' term='sort'/><category scheme='http://www.blogger.com/atom/ns#' term='democracy'/><title type='text'>വിലയില്ലാതെപോയ നാല്‌ ജന്മങ്ങള്‍</title><content type='html'>&lt;span style="font-family:AnjaliOldLipi;font-size:100%;"&gt;&lt;div&gt;&lt;br /&gt;&lt;/div&gt;    ഞാന്‍ ഇത്തവണ വോട്ടു ചെയ്‌തില്ല.&lt;/span&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:100%;"&gt;    ഇടുക്കിജില്ലയിലെ  കല്ലാര്‍ പട്ടം കോളനി ഗവ. എല്‍.പി. സ്‌കൂളില്‍ 68-ാം നമ്പര്‍ ബൂത്തിലായിരുന്നു  എനിക്ക്‌ വോട്ട്‌. രാവിലെ 7.30ന്‌ ഞാന്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍ മുന്നില്‍  പതിനഞ്ചോളം പേരുണ്ട്‌. സ്‌ത്രീകള്‍ ആരും തന്നെയില്ല. വോട്ടിംഗ്‌ മെഷീന്‍  കേടായതിനാല്‍ ഏഴേകാലോടെ വോട്ടെടുപ്പ്‌ തടസ്സപ്പെട്ടതാണ്‌. 8.40 വരെ ഞാന്‍ ക്യൂവില്‍  നിന്നു. അപ്പോഴേക്കും പത്തിരുപതു സ്‌ത്രീകള്‍ മറ്റൊരു ക്യൂവായി  അവിടെയെത്തിയിരുന്നു. പകരം കൊണ്ടുവന്ന മെഷീനും അരമണിക്കൂര്‍ കഴിഞ്ഞിട്ടും  പ്രവര്‍ത്തനക്ഷമമായില്ല. ഇത്തവണ എന്തുവന്നാലും വോട്ടുചെയ്യണമെന്ന വാശിയോടെയാണ്‌  ഞാന്‍ തിരുവനന്തപുരത്തു നിന്ന്‌ വിഷു അവധിക്ക്‌ ഇടുക്കിയിലെത്തിയത്‌. വോട്ടു  ചെയ്‌ത്‌ ഒമ്പതരയോടെ അവിടെ നിന്നു തിരുവനന്തപുരത്തിനു തിരിച്ചുപോരാനായിരുന്നു  പദ്ധതി. ഒടുവില്‍ മടക്കയാത്ര മുടങ്ങാതിരിക്കാന്‍ ഞാന്‍ വോട്ടു ചെയ്യേണ്ടതില്ലെന്നു  തീരുമാനിച്ചു.  എട്ടേമുക്കാലായപ്പോള്‍ കയ്യിലിരുന്ന സ്‌ളിപ്പും വലിച്ചെറിഞ്ഞ്‌ ഞാന്‍  ക്യൂവില്‍ നിന്നിറങ്ങി നടന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: AnjaliOldLipi;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:100%;"&gt;     വോട്ടു ചെയ്യാനാകാത്തതില്‍ വളരെ വിഷമത്തോടെയാണ്‌  തിരുവനന്തപുരത്ത്‌ തിരിച്ചെത്തിയത്‌. ഇവിടെത്തി കംപ്യൂട്ടറില്‍ മെയില്‍ബോക്‌സ്‌  തുറന്നപ്പോഴാണ്‌ മലയാള മനോരമയിലെ സീനിയര്‍ റിപ്പോര്‍ട്ടറായ ജാവേദ്‌ പര്‍വേഷ്‌  എനിക്ക്‌ ഫോര്‍വേര്‍ഡ്‌ ചെയ്‌ത ഒരു മെയില്‍ ശ്രദ്ധയില്‍പെട്ടത്‌. ശശി തരൂരിന്റെ  പേരില്‍ ട്രിവാന്‍ഡ്രം ബ്‌ളോഗേഴ്‌സ്‌ ഗ്രൂപ്പില്‍ നടന്ന കൂട്ടയടിയുടെ  ആലസ്യത്തിലായിരുന്നു എന്റെ ഇന്‍ബോക്‌സ്‌. അതിനിടയില്‍ ഈ മെയില്‍ എന്നെ ശരിക്കും  ഞെട്ടിച്ചു. മാത്രമല്ല, വോട്ടു ചെയ്യാതെ മടങ്ങിപ്പോന്നതില്‍ അപ്പോള്‍  എന്തെന്നില്ലാത്ത ആശ്വാസവും തോന്നി.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:100%;"&gt;    കൊച്ചിയിലെ 'സൊസൈറ്റി ഫോര്‍ ഓര്‍ഗന്‍  റിട്രീവല്‍ ആന്‍്‌ഡ്‌ ട്രാന്‍സ്‌പ്‌ളാന്റേഷന്‍' (സോര്‍ട്ട്‌) എന്ന സംഘടനയുടെ  സെക്രട്ടറിയായ ഡോ.രമേഷ്‌ എസ്‌. ഷേണായ്‌ ജാവേദിനയച്ച മെയിലായിരുന്നു അത്‌.  അവയവമാറ്റത്തിന്‌ സന്നദ്ധരാവുന്നവരിലൂടെ കുറേപ്പേര്‍ക്കെങ്കിലും ജീവിതം നല്‍കാന്‍  സദാ പ്രവര്‍ത്തനനിരതമായ സംഘടനയാണ്‌ സോര്‍ട്ട്‌. തിരഞ്ഞെടുപ്പിന്‌ ഏതാനും നാള്‍  മുമ്പ്‌ തനിക്കുണ്ടായ ഒരനുഭവം ഏറെ ഹൃദയവേദനയോടെയാണ്‌ ഡോ. ഷേണായ്‌ തന്റെ മെയിലില്‍  വിവരിക്കുന്നത്‌.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:100%;"&gt;     റോഡപകടത്തില്‍പെട്ട്‌ മസ്‌തിഷ്‌കമരണം സംഭവിച്ച 30കാരനെ  ഉത്തരകേരളത്തിലെ ഒരാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീവിതത്തിലേക്കു  തിരിച്ചുവരില്ലെന്നുറപ്പായ മകന്റെ അവയവങ്ങളെല്ലാം ദാനം ചെയ്യാന്‍ തങ്ങള്‍  തയ്യാറാണെന്ന്‌ ആ യുവാവിന്റെ മാതാപിതാക്കള്‍ ആശുപത്രി അധികൃതരെ അറിയിച്ചു. ആ  ചെറുപ്പക്കാരന്റെ ഹൃദയവും കരളും വൃക്കകളും മറ്റ്‌ നാലു ജീവനുകള്‍ക്ക്‌ താങ്ങായി  മാറിയാല്‍ അതിലൂടെ ഒരു ജന്മപുണ്യം സഫലമാകുമെന്ന വിശ്വാസത്തിലായിരുന്നു അവര്‍.  ആശുപത്രി അധികൃതര്‍ ഇക്കാര്യം ഉടന്‍തന്നെ ഡോ. ഷേണായിയെ അറിയിച്ചു.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:100%;"&gt;      പക്ഷെ,  അപ്പോഴാണ്‌ പ്രതിസന്ധി ഉടലെടുത്തത്‌. അവയവങ്ങള്‍ എടുത്ത്‌ മറ്റൊരു ശരീരത്തില്‍  തുന്നിപ്പിടിപ്പിക്കാന്‍ സൗകര്യമുള്ള റിട്രീവല്‍ സെന്റര്‍ വടക്കന്‍കേരളത്തില്‍  ഒരിടത്തുമില്ല. പിന്നെ അവശേഷിക്കുന്ന മാര്‍ഗം മസ്‌തിഷ്‌കമരണം സംഭവിച്ച  ചെറുപ്പക്കാരനെ കൊച്ചിയിലെത്തിക്കുക എന്നതു മാത്രമാണ്‌. ആ യുവാവിനെ റോഡ്‌ മാര്‍ഗം  കൊച്ചിയിലെത്തിക്കാന്‍ കുറഞ്ഞത്‌ 8 -10 മണിക്കൂര്‍ വേണം. അവയവങ്ങള്‍ നീക്കം  ചെയ്യാന്‍ അഞ്ച്‌- ആറ്‌ മണിക്കൂര്‍ വേറെ. ആ പുണ്യദേഹം തിരിച്ചുകൊണ്ടുപോകാന്‍  വീണ്ടും പത്തു മണിക്കൂറോളം... ഇക്കാരണത്താല്‍ യുവാവിന്റെ സഹോദരങ്ങള്‍ക്ക്‌ അവയവദാനം  നടത്തുന്നതിനോട്‌ യോജിപ്പില്ലായിരുന്നു.&lt;br /&gt;ഈ സാഹചര്യത്തിലാണ്‌ ഡോ. ഷേണായി  പ്രതിവിധിയെപ്പറ്റി ആലോചിച്ചത്‌. ഹെലിക്കോപ്‌റ്ററില്‍ ഈ യുവാവിന്റെ ശരീരം  കൊച്ചിയിലെത്തിച്ചാല്‍ ആ ജീവന്‍ നാലു പേരിലൂടെ ഇനിയും ലോകം കാണും. കേരളത്തില്‍  അപൂര്‍വ്വമായ മഹദ്‌കര്‍മത്തിന്‌ അതൊരു ഉദാത്ത മാതൃകയുമാകും. പക്ഷെ,  ഹെലിക്കോപ്‌റ്റര്‍ എങ്ങനെ സംഘടിപ്പിക്കും?&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:100%;"&gt;      ഡോ. ഷേണായി അതിനുള്ള ശ്രമം തുടങ്ങി.  കൊച്ചി നേവല്‍ ബേസില്‍ നിന്നാണ്‌ പെട്ടെന്ന്‌ ഈ ആകാശവാഹനം ലഭ്യമാക്കാനാകുക. അദ്ദേഹം  ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടു. പക്ഷെ, കളക്ടര്‍ ഒരു മീറ്റിംഗിലായിരുന്നതിനാല്‍ ആ  ശ്രമം നിഷ്‌ഫലമായി. ഡോ. ഷേണായി അടുത്തതായി ജനപ്രതിനിധികളെ ആശ്രയിച്ചു. എം.പിയും  എം.എല്‍.എയും ഇതില്‍ ഉള്‍പ്പെടും. (അവരുടെ പേരുകള്‍ എന്തായാലും ഡോ.ഷേണായി  വ്യക്തമാക്കുന്നില്ല) ആദ്യം വിളിച്ചയാള്‍ താനൊരാഘോഷത്തിലാണെന്നു പറഞ്ഞ്‌ പെട്ടെന്നു  ഫോണ്‍ കട്ടാക്കി. (മൊബൈല്‍ ഫോണ്‍ കട്ടാക്കാനുള്ളതാണല്ലോ!) രണ്ടാമത്തെ ആളാകട്ടെ,  വടക്കന്‍ കേരളത്തിലെ ജില്ലാ കളക്ടറുമായി ബന്ധപ്പെടാന്‍ നിര്‍ദ്ദേശിക്കുകയാണു  ചെയ്‌തത്‌. (കൊച്ചി നേവല്‍ ബെയ്‌സില്‍ നിന്ന്‌ ഹെലിക്കോപ്‌റ്റര്‍ ലഭ്യമാക്കാന്‍  തന്റേതായ യാതൊരു ശ്രമവും നടത്താതെ തലയൂരാനായിരുന്നില്ലേ ഈ ജനപ്രതിനിധി അത്തരമൊരു  നിര്‍ദ്ദേശം നല്‍കിയത്‌?) ഇത്തരമൊരു സാഹചര്യത്തില്‍ എന്തു ചെയ്യണമെന്നതിനെപ്പറ്റി  തനിക്ക്‌ യാതൊരു ഐഡിയയുമില്ലെന്നാണ്‌ മൂന്നാമത്തെ ജനപ്രതിനിധി പറഞ്ഞത്‌.  എന്തെങ്കിലും മാര്‍ഗം തെളിഞ്ഞാല്‍ തിരിച്ചു വിളിക്കാമെന്നു പറഞ്ഞ അദ്ദേഹം  വിവിരമറിയാന്‍പോലും പിന്നെ തിരിച്ചുവിളിച്ചില്ലെന്നു ഡോ. ഷേണായി പറയുന്നു.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:100%;"&gt;    എല്ലാ  ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ യുവാവിന്റെ രണ്ടു കണ്ണുകള്‍ മാത്രം ദാനം ചെയ്‌ത്‌  മാതാപിതാക്കള്‍ സംതൃപ്‌തരായി. തിമിര ശസ്‌ത്രക്രിയ നടത്താന്‍പോലും വിദേശത്തേക്ക്‌  സര്‍ക്കാര്‍ ചെലവില്‍ യാത്രപോകുന്ന ജനപ്രതിനിധികളുടെ നാട്ടിലാണ്‌ അപൂര്‍വ്വമായി  മാത്രം സംഭവിക്കാവുന്ന നാലു ജീവനുകള്‍ നിലനിര്‍ത്താനുള്ള ശ്രമം പാഴായിപ്പോയത്‌.  തിരഞ്ഞെടുപ്പുകാലത്ത്‌ ഇന്ത്യയുടെ ആകാശത്ത്‌ ഹെലിക്കോപ്‌റ്ററുകളുടെ ട്രാഫിക്‌ ജാം  ആണെന്ന സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍കൂടി ഇതിനോടു  ചേര്‍ത്തു വായിക്കുക.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:100%;"&gt;     കേരളത്തിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളും മെഡിക്കല്‍  കോളജുകളും അവയവമാറ്റശസ്‌ത്രക്രിയക്ക്‌ ഉപയുക്തമാകും വിധം സജ്ജീകരിക്കണമെന്ന  ആവശ്യത്തിന്‌ ഏറെ പഴക്കമുണ്ട്‌. ഇതേപ്പറ്റി മന്ത്രിമാരോട്‌ ആവശ്യപ്പെട്ടപ്പോള്‍ ഒരു  മന്ത്രി ചോദിച്ചത്‌ ഡോക്ടര്‍മാര്‍ അവയവ കച്ചവടം ചെയ്യില്ലെന്ന്‌ എന്താണുറപ്പ്‌  എന്നായിരുന്നു. ജനപ്രതിനിധിയായിക്കഴിഞ്ഞാല്‍ സ്വന്തം അധികാരം വില്‍ക്കില്ലെന്ന്‌  യാതൊരു ഉറപ്പുമില്ലാത്തവര്‍ക്കുതന്നെ ജനങ്ങള്‍ വോട്ടുകുത്തുന്നതിനാലാണ്‌ ഇവരൊക്കെ  ജയിച്ചുപോകുന്നതെന്ന്‌ ആ മന്ത്രി മറന്നു. മറ്റൊരാള്‍ ഇക്കാര്യത്തില്‍ സോര്‍ട്ടിന്‌  സഹായവാഗ്‌ദാനം ചെയ്‌തെങ്കിലും ഒന്നുമുണ്ടായില്ലെന്ന്‌ ഡോ.ഷേണായി പറയുന്നു.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:100%;"&gt;       ഏറെ  മനസ്സു വേദനിച്ചതുകൊണ്ടുമാത്രമാകാം ഡോ. ഷേണായ്‌ ഇക്കാര്യം പുറത്തുപറയുന്നത്‌.  ദിവസവും രോഗാതുരമാകുന്ന നമ്മുടെ ആതുരാലയങ്ങളില്‍ മനസ്സാക്ഷിയുള്ള അനവധി  ഡോക്ടര്‍മാര്‍ പണിയെടുക്കുന്നുണ്ട്‌. അവരെല്ലാം നിസ്സഹായരാണെന്നതാണ്‌ ഇവിടുത്തെ  സ്ഥിതി.&lt;br /&gt;നൂറുകണക്കിനാളുകള്‍ രോഗപീഡയും വേദനയുംകൊണ്ട്‌ പുളയുന്ന നാട്ടില്‍  പെയ്‌ന്‍ ആന്‍്‌ഡ്‌ പാലിയേറ്റീവ്‌ കെയര്‍ യൂണിറ്റില്ലാത്ത ഏക മെഡിക്കല്‍ കോളജ്‌  തിരുവനന്തപുരത്തേതാണ്‌. ഇതിനായി നല്‍കിയ പ്രെപ്പോസല്‍ ഇപ്പോഴും ആരോഗ്യമന്ത്രിയുടെ  ഓഫിസില്‍ പൊടിപിടിച്ചു കിടക്കുന്നു.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:100%;"&gt;        ഇങ്ങനെ എത്രയെത്ര കഥകള്‍. നമുക്ക്‌ ഒരു  &lt;a href="http://sarpagandhi.blogspot.com/2009/04/blog-post.html"&gt;മുസ്‌തഫ&lt;/a&gt;യെ സഹായിക്കാനായേക്കും. പക്ഷെ, അതിലും കൂടുതലായി ഇത്തരം ചില കാര്യങ്ങളില്‍  നാം പ്രതികരിക്കേണ്ടത്‌ അത്യാവശ്യമാണ്‌. ശശി തരൂരിനുവേണ്ടി നമ്മില്‍ ചിലര്‍  വെബ്‌മീഡിയയിലൂടെ പ്രചരണം നടത്തുന്ന സമയത്താണ്‌ ഡോ. ഷേണായിക്ക്‌ ജനപ്രതിനിധികളില്‍  നിന്ന്‌ ഇത്തരമൊരു ദുരനുഭവമുണ്ടായതെന്നോര്‍ക്കുക.&lt;br /&gt;ഈ മെയില്‍ ഏതാനും ദിവസം  മുമ്പ്‌ എനിക്കു ലഭിച്ചിരുന്നെങ്കില്‍ ഞാന്‍ വോട്ടിടാനായി ക്യൂവില്‍  നില്‍ക്കില്ലായിരുന്നു. കാരണം ഇടുക്കിയില്‍ പി.ടി.തോമസ്‌ ജയിച്ചാലും ഫ്രാന്‍സിസ്‌  ജോര്‍ജ്‌ ജയിച്ചാലും ഇതിനപ്പുറം എന്തെങ്കിലും സംഭവിക്കുമെന്ന്‌ കരുതുക വയ്യ.  ഇന്ത്യന്‍ ജനാധിപത്യത്തിനു സംഭവിച്ച കേടിന്റെ പ്രതീകമായിട്ടാണ്‌ അന്ന്‌ വോട്ടിംഗ്‌  മെഷീന്‍ കേടായതെന്നു ഞാന്‍ കരുതുന്നു. അതുകൊണ്ട്‌ വോട്ടുചെയ്യാനാകാതെ പോയതില്‍  ഇപ്പോഴെനിക്കു സന്തോഷമുണ്ട്‌. മനസ്സു നിറയെ. &lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5270237133669887582-8943034517789816737?l=vakrabuddhi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vakrabuddhi.blogspot.com/feeds/8943034517789816737/comments/default' title='Post Comments'/><link rel='replies' type='text/html' href='http://vakrabuddhi.blogspot.com/2009/04/blog-post_20.html#comment-form' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5270237133669887582/posts/default/8943034517789816737'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5270237133669887582/posts/default/8943034517789816737'/><link rel='alternate' type='text/html' href='http://vakrabuddhi.blogspot.com/2009/04/blog-post_20.html' title='വിലയില്ലാതെപോയ നാല്‌ ജന്മങ്ങള്‍'/><author><name>ടി.സി.രാജേഷ്‌</name><uri>http://www.blogger.com/profile/17645513784550033063</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_IWeIAPNQsyg/TE2vA1bpUvI/AAAAAAAAAGs/yB7_zANhono/S220/face.jpg'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-5270237133669887582.post-517874425180954171</id><published>2009-03-25T20:50:00.001+05:30</published><updated>2009-03-25T20:54:19.436+05:30</updated><category scheme='http://www.blogger.com/atom/ns#' term='house'/><category scheme='http://www.blogger.com/atom/ns#' term='nostalgia'/><title type='text'>പേരുമാറ്റാനും ഓരോരോ കാരണങ്ങള്‍</title><content type='html'>&lt;span style="font-family:ThoolikaUnicode;font-size:100%;"&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;span class="Apple-style-span" style="font-size: large;"&gt;    ഓരോ തവണ കൊല്ലം വഴി ട്രെയിനില്‍ പോകുമ്പോഴും  കാപ്പില്‍ എന്ന സ്റ്റേഷന്‍ ഞാന്‍ കാണാറുണ്ട്‌. ആ സ്റ്റേഷനു സമീപത്തെ  പാലത്തിനടുത്ത്‌ ഒരു വീടുണ്ട്‌ - &lt;span class="Apple-style-span" style="font-weight: bold;"&gt;റേഡിയോ മന്ദിരം&lt;/span&gt;. പണ്ടൊരിക്കല്‍ ഞാന്‍ മനസ്സില്‍  അടയാളപ്പെടുത്തിയ ആ വീട്‌ കണ്ടു പിടിക്കാന്‍ സമീപകാലത്തൊക്കെ ശ്രമിച്ചിരുന്നു.  പക്ഷെ, തീവണ്ടി കുതിച്ചുപായുമ്പോള്‍ നിശ്ചലമായി നില്‍ക്കുന്ന ആ വീട്‌ വീണ്ടും  എനിക്കു കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അല്‍പം പഴയ ആ വീടിന്റെ മുന്നിലെ ഗേറ്റില്‍  ഇംഗ്‌ളീഷില്‍ റേഡിയോ മന്ദിരം എന്ന്‌ എഴുതിവച്ചിട്ടുള്ളതല്ലാതെ മറ്റ്‌  അടയാളങ്ങളൊന്നും മനസ്സില്‍ ബാക്കിയുണ്ടായിരുന്നില്ല.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;div&gt;&lt;span style="font-family:ThoolikaUnicode;font-size:100%;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;   ഓരോ യാത്രയിലും  നാമെന്തെല്ലാം കാണുന്നു, ആരെയെല്ലാം കാണുന്നു.... ബസില്‍ പോകുമ്പോള്‍ എതിരേ പോകുന്ന  ബസില്‍, അല്ലെങ്കില്‍ ബസ്‌ സ്‌റ്റാന്‍ഡില്‍, അതുമല്ലെങ്കില്‍ വഴിയരികിലെ  വീട്ടുമുറ്റത്ത്‌ അങ്ങിനെ പലയിടത്തും ചില മുഖങ്ങള്‍ ഒരു നിമിഷം കൂടുതലായി നമ്മുടെ  കണ്ണില്‍ പതിയാറുണ്ട്‌. ജീവിതകാലത്തിനിടയ്‌ക്ക്‌ മറ്റനേകം പേര്‍ക്കിടയില്‍ നിന്ന്‌  അല്‍പനിമിഷങ്ങള്‍ മാത്രം കൂടുതലായി അവര്‍ നമുക്കു ദര്‍ശനം തരുന്നതിന്റെ  കാരണമെന്താകും? എവിടെയോ ഒരു പരിചയം പോലെ, അല്ലെങ്കില്‍ എവിടെയെങ്കിലും വച്ച്‌  കാണാനാഗ്രഹിച്ചതുപോലെ, നാം ആ മുഖത്തേക്കു സൂക്ഷിച്ചുനോക്കുമ്പോഴേക്കും വാഹനം  കടന്നുപോയിരിക്കും.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:ThoolikaUnicode;font-size:100%;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;   റേഡിയോ മന്ദിരം അത്തരമൊരു കാഴ്‌ചയായിരുന്നില്ല. പത്തു  പന്ത്രണ്ടു വര്‍ഷം മുമ്പ്‌ തിരുവനന്തപുരത്ത്‌ നടന്ന ഒരു ചലച്ചിത്ര പഠനക്യാംപില്‍  പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഞാന്‍ പരിചയപ്പെട്ട ഒരാളുടെ വീട്ടുപേരായിരുന്നു അത്‌.  നസീം എ. റഹിമെന്നോ മറ്റോ ആയിരുന്നു ആ സുഹൃത്തിന്റെ പേര്‌. വിലാസം കൃത്യമായി  ഓര്‍മയിലുണ്ട്‌. റേഡിയോ മന്ദിരം, കാപ്പില്‍ തപാല്‍, ഇടവ.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:ThoolikaUnicode;font-size:100%;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;    കുറേക്കാലം  കത്തുകളിലൂടെ ആ സുഹൃത്തുമായി ബന്ധപ്പെട്ടിരുന്നു. ഒരിക്കല്‍ താന്‍ വിദേശത്തേക്കു  പോകുന്നുവെന്ന്‌ പറഞ്ഞ്‌ അദ്ദേഹം എഴുത്തു നിര്‍ത്തി. പിന്നീട്‌ ഒരു ബന്ധവുമില്ല.  ഇനിയൊട്ട്‌ കണ്ടാലറിയാനുമിടയില്ല. എങ്ങിനെയാണ്‌ വീടിനു റേഡിയോ മന്ദിരം എന്നു പേരു  വന്നതെന്നു ചോദിക്കാനായില്ല. പക്ഷെ, ആ പേരിലെ കൗതുകം എന്നെ ആകര്‍ഷിച്ചിരുന്നു.  പ്രത്യേകിച്ച്‌ റേഡിയോയുടെ മുന്നില്‍ ചെലവഴിച്ച കൗമാരത്തിന്റെ അവസാന നാളുകളില്‍.  കൈമോശം വന്ന ആ വിലാസം പിന്നീടെപ്പോഴോ തീവണ്ടിയാത്രക്കിടയില്‍  കാഴ്‌ചയില്‍പ്പെടുകയായിരുന്നു.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:ThoolikaUnicode;font-size:100%;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;   ഏതാനും ദിവസം മുമ്പ്‌ റേഡിയോ മന്ദിരം ഞാന്‍  വീണ്ടും കാണുമ്പോള്‍ നിറംമങ്ങിയ ഒരു ബ്‌ളാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ചിത്രത്തെയാണ്‌ ആ  വീട്‌ ഓര്‍മിപ്പിച്ചത്‌. ഗേറ്റിലെ അക്ഷരങ്ങള്‍ക്കും അഴികള്‍ക്കും തുരുമ്പിന്റെ  നിറം. എന്നിട്ടും ആ വീടു കണ്ടപ്പോള്‍ മനസ്സിന്‌ വല്ലാത്തൊരു കുളിര്‍മ  അനുഭവപ്പെട്ടു. കാലങ്ങള്‍ക്കു മുമ്പ്‌ നഷ്ടപ്പെട്ടതെന്തോ  തിരിച്ചുകിട്ടിയതുപോലെ.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:ThoolikaUnicode;font-size:100%;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;    റേഡിയോ മന്ദിരമെന്ന പേര്‌ മനസ്സില്‍ പതിഞ്ഞ കാലത്താണ്‌  മറ്റു ചില വീട്ടുപേരുകള്‍കൂടി എന്നെ ആകര്‍ഷിച്ചത്‌. അതും തിരുവനന്തപുരത്തു നടന്ന  ഒരു സാഹിത്യ ക്യാംപില്‍ നിന്നാണ്‌ ലഭിച്ചത്‌. ഉണ്ണിക്കൃഷ്‌ണന്‍ പൂഴിക്കാടെന്ന  സുഹൃത്തിന്റേതായിരുന്നു അതിലൊന്ന്‌. വീട്ടുപേര്‌ കോളപ്പാട്ടു വടക്കേതില്‍. അതേ  ക്യാംപില്‍ നിന്നാണ്‌ മറ്റൊരു പേരു കിട്ടിയത്‌ ചരുവിള പുത്തന്‍വീട്‌. യമുന എസ്‌.  പുളിമാത്ത്‌ എന്ന കവയിത്രിയുടേതായിരുന്നു ആ വിലാസം. എഴുത്തിന്റെ ആ ഉര്‍വ്വര കാലം  കൊഴിഞ്ഞുപോയി. ഇവരില്‍ പലരും ഇന്നെവിടെയുണ്ടെന്നറിയില്ല. പക്ഷെ, ആ വീട്ടുപേരുകള്‍  എനിക്കോര്‍മയുണ്ട്‌.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:ThoolikaUnicode;font-size:100%;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;    എന്റെ വീട്ടുപേരിന്‌ ഭംഗിപോരെന്നു തോന്നിയ കാലമായിരുന്നു  അത്‌. പലരും പുതിയ വീടുവയ്‌ക്കുമ്പോഴാണ്‌ അനുയോജ്യമായ ഒരു പേരിടുക. മക്കള്‍ക്ക്‌  പേരിടുന്നതുപോലൊരു കര്‍മമാണത്‌. അനുയോജ്യമായ പേര്‌ കണ്ടെത്താന്‍ പലപ്പോഴും പലരും തല  പുകയ്‌ക്കും. ഒടുവില്‍ പുതിയ വീട്‌ സമീപത്തെങ്ങും പണിയാനിടയില്ലെന്നു കണ്ടപ്പോള്‍  ഞാന്‍ എന്റെ വിലാസത്തില്‍ ഒരു മൂന്നക്ഷരപ്പേര്‌ പുതിയ വീട്ടുപേരായി ചേര്‍ത്തു.  പേരിന്റെ മുന്നിലെ ഇനിഷ്യലിനെ പാടെ അവഗണിച്ചുള്ള നാമകരണം. (ഞങ്ങളുടെ നാട്ടില്‍  ഇനിഷ്യലിന്റെ ആദ്യ അക്ഷരം വീട്ടുപേരിന്റെ ആദ്യക്ഷരത്തെയാണ്‌ സൂചിപ്പിക്കുന്നത്‌).  പോസ്‌റ്റ്‌മാനെ കണ്ട്‌്‌ വീട്ടുപേരു മാറ്റിയ വിവരം പറയുകയും വിലാസങ്ങളില്‍ പുതിയ  പേരുപയോഗിക്കുകയും ചെയ്‌തതോടെ ആ പേര്‌ പതിഞ്ഞുകിട്ടി. സ്വന്തമായി ഒരു വീടു  പണിതതിന്റെ സുഖമായിരുന്നു അപ്പോള്‍. പക്ഷെ, പിന്നീട്‌ താമസം മറ്റൊരിടത്തേക്കു  മാറിയപ്പോള്‍ അവിടെയും അതേ പേരിലൊരു വീടുണ്ടായിരുന്നു. കത്തുകള്‍ പരസ്‌പരം മാറാന്‍  തുടങ്ങി. ഒടുവില്‍ പോസ്‌റ്റ്‌മാന്‍തന്നെ ഉപായം കണ്ടെത്തി. എന്റെ പേര്‌ മതി  വീട്ടുപേരു കാര്യമാക്കേണ്ടന്നായി അദ്ദേഹം.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:ThoolikaUnicode;font-size:100%;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;     വര്‍ഷങ്ങള്‍ക്കിപ്പുറം ഇടുക്കിയില്‍  നിന്ന്‌ തിരുവനന്തപുരത്തെ വാടകവീട്ടിലെത്തിയപ്പോള്‍ സ്വന്തം വീട്ടുപേരിന്‌  പ്രസക്തിയേയില്ലാതായി. ഇവിടെല്ലാം നമ്പറുകളാണ്‌. റസിഡന്റ്‌സ്‌ അസോസിയേഷന്റെയും  കോര്‍പ്പറേഷന്റെയും എല്ലാം നമ്പറുകള്‍. കോര്‍പ്പറേഷന്‍ നമ്പറിനു മുന്നിലെ ടി.സി  എന്ന ചുരുക്കവും എന്റെ പേരിനു മുന്നിലെ ടി.സി. എന്ന ചുരുക്കവും മറ്റൊരു  യാദൃശ്ചികതയായി. ഞാനിട്ട പഴയ വീട്ടുപേര്‌ അപ്രസക്തവും.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:ThoolikaUnicode;font-size:100%;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;     പേരിന്‌ സുഖം പോരെന്നു  തോന്നി ഗസറ്റില്‍ പരസ്യം ചെയ്‌ത്‌ പേര്‌ മാറ്റിയവര്‍ ധാരാളമുണ്ട്‌. പക്ഷെ, എനിക്കു  മാതാപിതാക്കളിട്ട പേര്‌ ആകര്‍ഷകവും അസാധാരണവുമല്ലെങ്കിലും വലിയ പോരായ്‌മയൊന്നും  അതിനുള്ളതായി തോന്നിയിട്ടില്ല. പക്ഷെ, വീട്ടുപേരിന്‍രെ കാര്യത്തിലതല്ല. ഇനി  വീടിനൊരു പേരിടണമെങ്കില്‍ ഞാനിനി ഒരു വീടു പണിയണം. പേരുകള്‍ ധാരാളം കയ്യിലുണ്ട്‌.  വീടു പണിതാല്‍തന്നെ ഏതു പേരിടുമെന്നതാണു സംശയം. അതിലൊരു പേര്‌ ഞാനിനി എന്റെ  ബ്‌ളോഗിനു നല്‍കുകയാണ്‌. വക്രബുദ്ധി എന്ന കുനുഷ്ടു പേരിനോട്‌ വിട. ബ്‌ളോഗിംഗിന്റെ  തുടക്കകാലത്ത്‌ അത്ര പരിചയം പോരാതിരുന്നതിനാലാണ്‌ ബ്‌ളോഗിനും പിന്നെ ബ്‌ളോഗറായ  എനിക്കും ആ പേരിട്ടത്‌. ഇനിയതു വേണ്ട.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:ThoolikaUnicode;font-size:100%;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;    ഈ പേരു മാറ്റത്തെപ്പറ്റി പറയാന്‍ റേഡിയോ  മന്ദിരം ഒരു നിമിത്തമായി എന്നു മാത്രം. പക്ഷെ, ഈ പോസ്‌റ്റ്‌ എഴുതിച്ചുരുക്കും  മുമ്പ്‌ എ. അയ്യപ്പന്റെ നാലു വരികള്‍ ഉദ്ധരിക്കട്ടെ...&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:ThoolikaUnicode;font-size:100%;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;    &lt;span class="Apple-style-span" style="font-style: italic;"&gt;&lt;span class="Apple-style-span" style="font-weight: bold;"&gt;&lt;span class="Apple-style-span" style="color: rgb(255, 0, 0);"&gt;വീടില്ലാത്തൊരുവനോട്‌  വീടിന്നൊരു പേരിടാനും&lt;br /&gt;    മക്കളില്ലാത്തൊരുവനോട്‌ കുട്ടിക്കൊരു പേരിടാനും&lt;br /&gt;    ചൊല്ലവേ  നീ കൂട്ടുകാരാ&lt;br /&gt;    രണ്ടുമില്ലാത്തൊരുവന്റെ നെഞ്ചിലെത്തീ കണ്ടുവോ? &lt;/span&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5270237133669887582-517874425180954171?l=vakrabuddhi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vakrabuddhi.blogspot.com/feeds/517874425180954171/comments/default' title='Post Comments'/><link rel='replies' type='text/html' href='http://vakrabuddhi.blogspot.com/2009/03/blog-post_25.html#comment-form' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5270237133669887582/posts/default/517874425180954171'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5270237133669887582/posts/default/517874425180954171'/><link rel='alternate' type='text/html' href='http://vakrabuddhi.blogspot.com/2009/03/blog-post_25.html' title='പേരുമാറ്റാനും ഓരോരോ കാരണങ്ങള്‍'/><author><name>ടി.സി.രാജേഷ്‌</name><uri>http://www.blogger.com/profile/17645513784550033063</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_IWeIAPNQsyg/TE2vA1bpUvI/AAAAAAAAAGs/yB7_zANhono/S220/face.jpg'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-5270237133669887582.post-751965542545669797</id><published>2009-03-23T17:02:00.004+05:30</published><updated>2009-03-23T22:26:21.290+05:30</updated><category scheme='http://www.blogger.com/atom/ns#' term='vecation'/><title type='text'>അവധിക്കാലം വീണ്ടും വരുന്നു...</title><content type='html'>&lt;span style="font-family:ThoolikaUnicode;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;     &lt;/span&gt;&lt;/span&gt;&lt;div&gt;&lt;span style="font-family:ThoolikaUnicode;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;    അവധിക്കാലത്തിന്റെ ഓര്‍മകളിലേക്ക്‌ മനസ്സിനെ  കൊണ്ടുപോയത്‌ &lt;/span&gt;&lt;a href="http://sarpagandhi.blogspot.com/2009/03/blog-post_22.html"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;മൈന&lt;/span&gt;&lt;/a&gt;&lt;span class="Apple-style-span"  style="font-size:large;"&gt;യാണ്‌.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;div&gt;&lt;span style="font-family:ThoolikaUnicode;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;     അവധിയുടെ ആദ്യ ഓര്‍മകള്‍ തുള്ളിക്കളിക്കുന്നത്‌  വിഷുക്കൈനീട്ടത്തിലാണ്‌. അവധി തുടങ്ങി അധികം വൈകാതെ വിഷുവരും. നാട്ടില്‍  നാലാംക്‌ളാസു വരെയുള്ള പഠനകാലത്തായിരുന്നു വിഷു ഒരാഘോഷമായി മാറിയത്‌. കാരണം  ജന്മനാടായ കോലാനിയിലെ (തൊടുപുഴ) ശ്രീകൃഷ്‌ണക്ഷേത്രത്തിലെ ഉല്‍സവം വിഷുവിനാണ്‌.  ഒരേയൊരുദിവസത്തെ ആഘോഷം. രണ്ടോ മൂന്നോ രൂപയില്‍ കൂടുതല്‍ ആരും കൈനീട്ടം തരാറില്ല.  എങ്കിലും എല്ലാംകൂടി പലപ്പോഴും പത്തു പതിനഞ്ചു രൂപ കിട്ടും. അവധിക്കാലത്തെ  ഉല്‍സവങ്ങള്‍ മുഴുവന്‍ ആഘോഷിക്കാനുള്ളതാണ്‌ ഈ പണം. ഉല്‍സവപ്പറമ്പുകളിലെ  വച്ചുവടിക്കാരുടെ അരികില്‍ കറങ്ങി നില്‍ക്കും. ഏതു വാങ്ങണമെന്നാണ്‌ സംശയം. &lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:ThoolikaUnicode;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:ThoolikaUnicode;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;   ഫിലിം  തിരുകിവച്ച്‌ സിനിമ കാണുന്ന ചെറിയ ഫിലിംപെട്ടിയിലായിരുന്നു ആദ്യകൗതുകം. ഇളംപച്ച  നിറമുള്ള ഒരു പെട്ടി. വീതി കൂടിയ വശത്ത്‌ വെളുത്ത പ്രതലം. കുറഞ്ഞവശത്തെ ചെറു  കുഴലില്‍ ഒരു ലെന്‍സ്‌. സിനിമകള്‍ കാണാന്‍ അവസരം കിട്ടാതിരുന്ന കാലത്തെ  സിനിമാതിയേറ്റര്‍ അതായിരുന്നു.&lt;/span&gt;&lt;/span&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:ThoolikaUnicode;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:ThoolikaUnicode;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;    പിന്നെ വെള്ളത്തിലിട്ട്‌ ചെറിയൊരു  തിരികൊളുത്തിയാല്‍ പുകതുപ്പി മൂളിക്കൊണ്ടോടുന്ന ബോട്ട്‌. അത്‌ കാശ്‌  കൂടുതലുള്ളപ്പോള്‍ മാത്രമേ വാങ്ങാന്‍  സാധിച്ചിരുന്നുള്ളു.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:ThoolikaUnicode;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;     ബുദ്ധിപരീക്ഷിക്കാനുള്ള ഉപകരണമായി വാങ്ങിയ ഒരുതരം  പസിലുണ്ട്‌. ഒരു സമചതുരബോര്‍ഡ്‌. അതിന്റെ ഉള്ളില്‍ സമചതുരത്തിലുള്ള നീക്കാവുന്ന  കുറേ ചെറു കഷണങ്ങള്‍. അതില്‍ ഒരുവശത്ത്‌ കുറേ അക്കങ്ങളുണ്ടാകും. മറുവശത്ത്‌,  ഇപ്പോഴുമോര്‍ക്കുന്നു, ഏഷ്യാഡിന്റെ ചിഹ്നമായ അപ്പുവായിരുന്നു ഉണ്ടായിരുന്നത്‌.  കട്ടകള്‍ മാറ്റിമാറ്റി അപ്പുവിന്റെ രൂപമൊപ്പിക്കണം. പലപ്പോഴും മണിക്കൂറുകള്‍  നീളുന്ന പ്രയത്‌നമായിരുന്നു അത്‌. (ഇപ്പോള്‍, എത്രപെട്ടെന്ന്‌, കംപ്യൂട്ടര്‍  സ്‌ക്രീനിലെ ബെന്‍ടെന്‍ന്റെ രൂപം മകന്‍ ഏതാനും മൗസ്‌ ക്‌ളിക്കുകളിലൂടെ  ചേര്‍ത്തുവയ്‌ക്കുന്നു.) പിന്നെ പല ബന്ധുവീടുകളിലേക്കാണ്‌ യാത്ര. അവിടെയെല്ലാം  ഉല്‍സവത്തിന്റെ പഞ്ചാരിമേളങ്ങള്‍. ബന്ധുക്കള്‍ വാങ്ങിത്തന്നിരുന്നതും ഇത്തരം  കളിപ്പാട്ടങ്ങളും മലബാര്‍മിഠായിയുമായിരുന്നു. പള്ളിപ്പെരുന്നാളിനു പോകുമ്പോള്‍  ഉല്‍സാഹം വാഴനാരില്‍ കോര്‍ത്തിട്ട അമ്മൂമ്മച്ചെവിപോലുള്ള ഉഴുന്നാട  വാങ്ങാനായിരുന്നു.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:ThoolikaUnicode;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;    അവധിക്കാലത്താണ്‌ സൈക്കിള്‍ യജ്ഞക്കാരെത്തിയിരുന്നത്‌.  വൃത്താകൃതിയിലുള്ള മൈതാനത്ത്‌ കയറുകെട്ടിത്തിരിച്ച യജ്ഞശാല. നടുക്ക്‌ ഒരു വലിയ  തൂണില്‍ പ്രകാശം ചൊരിഞ്ഞ്‌ ട്യൂബ്‌ ലൈറ്റുകള്‍. റിക്കാര്‍ഡ്‌ പാട്ടിനൊപ്പമുള്ള  തട്ടുപൊളിപ്പന്‍ ഡാന്‍സായിരുന്നു ആദ്യ ഇനങ്ങള്‍. എങ്ങനെ നീ മറക്കും, മണവാളന്‍ പാറ,  മിഴിയോരം നനഞ്ഞൊഴുകും, സുന്ദരീ നിന്റെ തുമ്പുകെട്ടിയിട്ട... ഇങ്ങനെ ശങ്കറിന്റെയും  മേനകയുടേയും ഒക്കെ എത്രയെത്ര പാട്ടുകളാണ്‌ അവര്‍ ഡപ്പാംകൂത്ത്‌ ഡാന്‍സായി  കാണിച്ചുതന്നത്‌.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:ThoolikaUnicode;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;    മൈതാനത്തെ ചുറ്റിക്കെട്ടിയ കയറു വേലികളില്‍ തൂങ്ങി ഓരോ  ദിവസവും സര്‍ക്കസു കാണാന്‍ നില്‍ക്കുമായിരുന്നു. ഡാന്‍സിനുശേഷം ്‌അഭ്യാസം തുടങ്ങും.  സൈക്കിളിലുള്ള അഭ്യാസമാണ്‌ ആദ്യം. പിന്നെ ചില മാജിക്കുകള്‍. ജീവനുള്ള മനുഷ്യനെ  മണ്ണില്‍ കുഴിച്ചുമൂടുമ്പോള്‍ ശ്വാസം അടക്കിപ്പിടിച്ചാണ്‌ കണ്ടു നിന്നത്‌. പിന്നെ,  ട്യൂബ്‌ ലൈറ്റിനു മുകളില്‍ കിടന്ന്‌, നെഞ്ചിനുമീതേ വീണ്ടും ട്യൂബ്‌ ലൈറ്റുകള്‍  വച്ച്‌ അതിനും മീതേ കരിങ്കല്ലുവച്ച്‌ കൂടം കൊണ്ടു തല്ലിപ്പൊട്ടിക്കുന്നതു  കാണുമ്പോള്‍ ശ്വാസം നിലച്ചുപോയിരുന്നു.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:ThoolikaUnicode;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;   മുടികള്‍ കൂട്ടിക്കെട്ടി ജീപ്പ്‌  വലിച്ചു മാറ്റുന്നതും തലയില്‍ തീപിടിപ്പിച്ച്‌ ചായ തിളപ്പിക്കുന്നതും.... അങ്ങനെ  എത്രയെത്ര അഭ്യാസങ്ങള്‍. പിന്നെ ചെറിയ ചില മാജിക്കുകള്‍, അവസാനം ഒരു ഹാസ്യ നാടകം.  ഇതിനിടയില്‍ &lt;/span&gt;&lt;a href="http://sarpagandhi.blogspot.com/2009/03/blog-post_22.html"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;മൈന&lt;/span&gt;&lt;/a&gt;&lt;span class="Apple-style-span"  style="font-size:large;"&gt; പറഞ്ഞ ലേലം വിളി. രണ്ടു രൂപയുടെ തേങ്ങ ആറും ഏഴും രൂപയ്‌ക്കാണ്‌  ലേലത്തില്‍ പോകുക. കാരണം മറ്റൊന്നുമല്ല. അമ്പതുപൈസയില്‍ വിളി തുടങ്ങും. ഒരു രൂപ  വിളിക്കുന്നവന്‍ അമ്പതു പൈസകൂടി കൊടുക്കണം. വീണ്ടും വിളിക്കുന്നവന്‍ രണ്ടു  വിളിച്ചാല്‍ ഒരു രൂപകൂടി നല്‍കിയിരിക്കണം. അവസാനം ലേലമുറപ്പിക്കുമ്പോള്‍  കമ്പനിക്ക്‌ ആറോ ഏഴോ ഒക്കെ കിട്ടും. ലേലം പിടിച്ചവന്‍ അവസാനമാണ്‌ വിളിച്ചതെങ്കില്‍  രണ്ടു രൂപപോലും ചെലവായിട്ടുണ്ടില്ല. ഇടയ്‌ക്കു വിളിച്ചവര്‍ക്കൊക്കെ കാശു  പോയിട്ടുമുണ്ടാകും. ഒരുതരം ചൂതുകളിതന്നെ. ഇപ്പോള്‍ അത്തരം ലേലമില്ല.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:ThoolikaUnicode;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;   &lt;/span&gt;&lt;span class="Apple-style-span" style="font-weight: bold;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;കമല്‍  സംവിധാനം ചെയ്‌ത &lt;/span&gt;&lt;span class="Apple-style-span" style="color: rgb(204, 0, 0);"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;വിഷ്‌ണുലോകം&lt;/span&gt;&lt;/span&gt;&lt;span class="Apple-style-span"  style="font-size:large;"&gt; എന്ന സിനിമയ്‌ക്കുശേഷം ഞാന്‍ സൈക്കിള്‍ യജ്ഞക്കാരെ  കണ്ടിട്ടില്ല.&lt;/span&gt;&lt;/span&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:ThoolikaUnicode;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;   മറ്റൊരവധിക്കാലം പൂര്‍ണമായും മറയൂരിനുമപ്പുറത്തുള്ള  കാന്തല്ലൂരിലായിരുന്നു. അന്നവിടെ, കാന്തല്ലൂര്‍ ജംഗ്‌ഷനില്‍ ട്രിപ്പുജീപ്പുകള്‍  നിര്‍ത്തിയിട്ടിരിക്കുന്നതിനടുത്തുള്ള ചെറു മൈതാനത്ത്‌ റിക്കാര്‍ഡ്‌ ഡാന്‍സിട്ട്‌  പെണ്‍വേഷംകെട്ടി ഡാന്‍സുകളിക്കുന്ന തമിഴരെ കണ്ടിട്ടുണ്ട്‌. ഒരു ഡാന്‍സ്‌  കഴിഞ്ഞുകഴിയുമ്പോള്‍ അല്‍പം മാറി നിന്ന്‌ പുകവലിക്കുന്ന പെണ്ണുങ്ങള്‍ ഒരു  കൗതുകക്കാഴ്‌ച തന്നെയായിരുന്നു.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:ThoolikaUnicode;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;   നാലാംക്‌ളാസിനുശേഷം അവധിക്കാലം  അനുഭവിച്ചിട്ടില്ലെന്നു പറയാം. തൊടുപുഴയില്‍ നിന്ന്‌ ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റം  നടന്നത്‌ ആ വര്‍ഷമാണ്‌. സ്‌കൂള്‍ അടച്ചാലുടന്‍ വിഷു അവധിക്ക്‌ നാട്ടിലൊന്ന്‌ു  പോകും. കൈനീട്ടംതന്നെ പ്രധാന ലക്ഷ്യം. വിഷു കഴിഞ്ഞാലുടന്‍ മടക്കം. ഏപ്രില്‍ അവസാനം  മുതല്‍ വെക്കേഷന്‍ ട്യൂഷന്‍ ക്‌ളാസുകള്‍..... പ്രീഡിഗ്രിയോടെ അതും ഇല്ലാതായി. കാരണം  ഏപ്രില്‍ മെയ്‌ മാസത്തില്‍ മിക്കവാറും പരീക്ഷാച്ചൂടിലായിരിക്കും.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:ThoolikaUnicode;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;    ഡിഗ്രിയും  കഴിഞ്ഞ്‌ ജോലിക്കു കയറിയതേ അവധിയുമില്ലാതായി. മലയാള മനോരമയിലെ പ്രാദേശിക ലേഖകന്‌  ഞായറാഴ്‌ചപോലും അവധിയുണ്ടായിരുന്നില്ല. ഒടുവില്‍ പത്തുവര്‍ഷംകൊണ്ട്‌ അതുമായി  താദാത്മ്യം പ്രാപിച്ചു. പിന്നെ അവിടെ നിന്നിറങ്ങി. കേരളകൗമുദിയിലെ 16 മാസത്തെ  ജോലിക്കിടയില്‍ കാഷ്വല്‍ ലീവ്‌ കൂടാതെ 40 ദിവസം അവധി കിട്ടേണ്ടതായിരുന്നു.  കിട്ടിയത്‌ 15 ദിവസം മാത്രം. പക്ഷെ, അവധിയില്ലാതിരുന്ന പത്തു വര്‍ഷക്കാലം  നോക്കുമ്പോള്‍ അതൊരു വലിയ അവധിക്കാലം തന്നെയായിരുന്നു.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:ThoolikaUnicode;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;  &lt;/span&gt;&lt;a href="http://sarpagandhi.blogspot.com/2009/03/blog-post_22.html"&gt;&lt;span class="Apple-style-span"  style="font-size:large;"&gt; മൈന &lt;/span&gt;&lt;/a&gt;&lt;span class="Apple-style-span"  style="font-size:large;"&gt;പറഞ്ഞതുപോലെ അവധി  ഇപ്പോഴൊരു ഭയവും പ്രലോഭനവുമാണ്‌. ലീവെടുക്കാതെ വീട്ടിലിരിക്കാനും വര്‍ഷാവസാനം  സറണ്ടര്‍ ചെയ്‌ത്‌ പണം വാങ്ങാനും സൗകര്യമുള്ള കുറേ സര്‍ക്കാര്‍ ജീവനക്കാരെങ്കിലും  ഉണ്ടെന്നതു പറയാതെ വയ്യ. അവരെ ഓര്‍ത്ത്‌ അസൂയപ്പെട്ടിരുന്നു ഒരു കാലത്ത്‌.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:ThoolikaUnicode;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;     പക്ഷെ, ഇനി വരുന്നകാലത്ത്‌ അതൊന്നുമുണ്ടാകില്ല. രാവിലെ പത്തുമണിമുതല്‍  വൈകിട്ട്‌ നാലു വരെ മാത്രം സ്‌കൂളില്‍ പോയി പഠിച്ച നമ്മുടെ കാലം പോയി. ഇന്നത്തെ  കുട്ടികള്‍ക്ക്‌ അവധിദിനമെന്തെന്നറിയില്ല. അവധദിനത്തിലും ട്യൂഷനും എന്‍ട്രന്‍സും  ഒക്കെയാണ്‌. രാവിലെ ആറു മണിക്ക്‌ നടക്കാനിറങ്ങുമ്പോള്‍, പുസ്‌തകബാഗുമായി പോകുന്ന  കുട്ടികളെ കാണാം. രാത്രി എട്ടു മണികഴിഞ്ഞും വീടണയാന്‍ തത്രപ്പെടുന്ന അവര്‍...  പഠനംകഴിഞ്ഞ്‌ ജോലിയില്‍ കയറുമ്പോള്‍ അവധി അവര്‍ക്കൊരു പ്രശ്‌നമേയാകില്ല. ഓവര്‍ടൈം  ജോലി ചെയ്‌ത്‌ പണം ഉണ്ടാക്കുക മാത്രമാകും ലക്ഷ്യം. ഇടയ്‌ക്കൊരു ദിവസം  അര്‍മാദിക്കല്‍.... അതിനുള്ള പരിശീലനമാണ്‌ അവധിയില്ലാത്ത പഠനത്തിലൂടെ അവര്‍  നേടുന്നത്‌.&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;      &lt;/span&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:ThoolikaUnicode;font-size:100%;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;     &lt;/span&gt;&lt;span class="Apple-style-span" style="font-weight: bold;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;span class="Apple-style-span" style="color: rgb(0, 102, 0);"&gt; നാമൊക്കെ അവധിയുടെ രസം അനുഭവച്ചതിനാലാണ്‌ അവധിയെപ്പറ്റിയോര്‍ത്ത്‌  നെടുവീര്‍പ്പിടുന്നത്‌..... &lt;/span&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="color: rgb(0, 102, 0);  font-weight: bold;font-family:ThoolikaUnicode;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="color: rgb(0, 102, 0);  font-weight: bold;font-family:ThoolikaUnicode;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5270237133669887582-751965542545669797?l=vakrabuddhi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='enclosure' type='text/html' href='http://sarpagandhi.blogspot.com/2009/03/blog-post_22.html' length='0'/><link rel='replies' type='application/atom+xml' href='http://vakrabuddhi.blogspot.com/feeds/751965542545669797/comments/default' title='Post Comments'/><link rel='replies' type='text/html' href='http://vakrabuddhi.blogspot.com/2009/03/blog-post_23.html#comment-form' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5270237133669887582/posts/default/751965542545669797'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5270237133669887582/posts/default/751965542545669797'/><link rel='alternate' type='text/html' href='http://vakrabuddhi.blogspot.com/2009/03/blog-post_23.html' title='അവധിക്കാലം വീണ്ടും വരുന്നു...'/><author><name>ടി.സി.രാജേഷ്‌</name><uri>http://www.blogger.com/profile/17645513784550033063</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_IWeIAPNQsyg/TE2vA1bpUvI/AAAAAAAAAGs/yB7_zANhono/S220/face.jpg'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-5270237133669887582.post-5875177062725443853</id><published>2009-03-18T20:24:00.002+05:30</published><updated>2009-03-18T20:38:14.269+05:30</updated><title type='text'>വിചാരണകള്‍ പോകുന്ന പോക്കേ...</title><content type='html'>&lt;span class="Apple-style-span" style="font-family: AnjaliOldLipi; font-size: 13px; "&gt;&lt;p&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span class="Apple-style-span" style="font-family: ThoolikaUnicode; "&gt;&lt;span class="Apple-style-span" style="font-size: large;"&gt;   പുതിയലക്കം  നാട്ടുപച്ചയില്‍, എന്റെ 'നായര്‍ മാടമ്പിക്കു കൊമ്പു മുളയ്‌ക്കുമ്പോള്‍' എന്ന  പോസ്‌റ്റ്‌ വിച്രണ ചെയ്യപ്പെട്ടിരിക്കുന്നു. വാചാരണകള്‍ നല്ലതാണ്‌. പക്ഷെ എന്‍.കെ  എന്ന ഒളിപ്പേരില്‍ വന്ന വിചാരണ ബ്‌ളോഗിനു പുറത്തായതിനാല്‍ ആരോഗ്യകരമായ സംവാദമായി  പരിണമിക്കില്ലെന്നു തോന്നിയതിനാല്‍ പ്രസ്‌തുത ഭാരം ഞാന്‍ പോസ്‌റ്റു ചെയ്യുന്നു. &lt;/span&gt;&lt;/span&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-family:ThoolikaUnicode;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;   ഈ എന്‍.കെ ഒരു നായരാണെന്നാണ്‌ എനിക്ക്‌ ഒറ്റവായനയില്‍ തോന്നിയത്‌. കാരണം,  നാരുടെ ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക്‌ കാരണം പഴയകാലത്തെ പിന്നോക്കക്കാരന്‍രെ  ശാപമാണെന്നു ഞാന്‍ പറഞ്ഞത്‌ അദ്ദേഹത്തിന്‌ അത്ര പിടിച്ചില്ല. മാത്രമല്ല,  വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ളവരെ ഭര്‍ത്സിക്കുകയും ചെയ്‌തിരിക്കുന്നു. എന്തായാലും  നായര്‍ വികാരം ഉള്ളില്‍ ഉറങ്ങിക്കിടക്കുന്നവര്‍ക്കേ ഇങ്ങനെ പറയാന്‍ പറ്റൂ. ഇതിനു  മറുപടി പറയാന്‍ ചിത്രകാരനെപ്പോലുള്ളവര്‍തന്നെ വേണം.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-family:ThoolikaUnicode;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;   ഇടയ്‌ക്കു പറഞ്ഞകൊള്ളട്ടെ,  നായരോട്‌ എനിക്ക്‌ വിരോധമൊന്നുമില്ല, സഹതാപമേയുള്ളു. ജാതിപറയാന്‍  താല്‍പര്യമില്ലാത്തുകൊണ്ടാണ്‌, എസ്‌.എസ്‌.എല്‍.സി ബുക്കില്‍ എന്റെ ജാതിയായി  രേഖപ്പെടുത്തിയിരിക്കുന്നതും ആനുകൂല്യങ്ങളൊന്നും കിട്ടാത്ത വിബാഗത്തിലാണ്‌, നായരോ  നമ്പൂരിയോ എന്നു ഞാന്‍ പറയുന്നില്ല, എല്ലാം കണക്കായതിനാല്‍.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-family:ThoolikaUnicode;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;  എന്തായാലും  തിരുവനന്തപുരത്ത്‌ നായര്‍ മഹാസമ്മേളനം കൂടാനെത്തിയ കുറേ നായന്‍മാര്‍ രാത്രി കുറേ  നേരം കള്ളും വാചകമടിയും കമ്യൂണിസ്റ്റ്‌ കോണ്‍ഗ്രസ്‌ തര്‍ക്കങ്ങളുമായി  കൂട്ടുകൂടിയത്‌ എന്‍രെ വീട്ടിലായിരുന്നു.....&lt;br /&gt;മാന്യ സുഹൃത്തുക്കളുടെ  ശ്രദ്ധയിലേക്ക്‌ ഞാന്‍ നാട്ടുപച്ചയുടെ ലിങ്ക്‌ സമര്‍പ്പിക്കുന്നു. വായിക്കുക,  പ്രതികരിക്കുക....&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span class="Apple-style-span" style="font-family: ThoolikaUnicode; "&gt;&lt;span class="Apple-style-span" style="font-size: large;"&gt;http://nattupacha.com/content.php?id=274 &lt;/span&gt;&lt;/span&gt;&lt;br /&gt;&lt;/p&gt;&lt;p&gt;  &lt;/p&gt;&lt;p&gt;   &lt;span class="Apple-style-span" style="font-weight: bold;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;span class="Apple-style-span" style="color: rgb(255, 0, 0);"&gt;നായര്‍ മാടമ്പിക്ക്‌ കൊമ്പുമുളക്കുമ്പോള്‍' എന്ന ലേഖനത്തിലൂടെ വക്രബുദ്ധി ഫ്യൂഡല്‍ സാമൂഹികവ്യവസ്ഥയുടെ ജഡത്തെ പോസ്‌റ്റുമോര്‍ട്ടം ചെയ്യാന്‍ ശ്രമിക്കുന്നു. ഇന്നിന്റെ നായര്‍സമൂഹത്തിന്റെ രോഗാവസ്ഥയുടെ ബീജത്തെ ആ ജഡത്തില്‍ കണ്ടെത്തുവാനുള്ള ഒരു ശ്രമം നടത്തുകയും ചെയ്യുന്നു. വക്രമെന്ന്‌ മൂപ്പരുതന്നെ അവകാശപ്പെടുന്നുണ്ടെങ്കിലും ബുദ്ധി നേര്‍രേഖയില്‍ സഞ്ചരിക്കുന്നുണ്ടെന്ന തോന്നലുമായി വായനമുന്നേറി അവസാനഭാഗത്തെത്തുമ്പോഴാണ്‌ ബാലകൃഷ്‌ണപ്പിള്ളയുടെ അലമ്പ്‌ നാക്കിനെക്കവച്ചുവെക്കുന്നതാണ്‌ മൂപ്പരുടെ നീരീക്ഷണം എന്നുമനസ്സിലാവുക.&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span class="Apple-style-span" style="font-weight: bold;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;span class="Apple-style-span" style="color: rgb(255, 0, 0);"&gt;അതായത്‌ പഴയ ശാപമാണ്‌ നായരുടെ ഇന്നത്തെ അവസ്ഥയ്‌ക്ക്‌ കാരണം. സാമൂഹിക മുന്നോക്കാവസ്ഥയിലും സാമ്പത്തീക പിന്നോക്കാവസ്ഥയിലും ശാപത്തിന്റെ റോള്‍ കണ്ടുപിടിക്കണമെങ്കില്‍ ബുദ്ധി വക്രത്തില്‍ തന്നെ സഞ്ചരിക്കണം. അപ്പോള്‍ ഉരുത്തിരിഞ്ഞ ചില്ലറ സംശയങ്ങള്‍.&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span class="Apple-style-span" style="font-weight: bold;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;span class="Apple-style-span" style="color: rgb(255, 0, 0);"&gt;രാഷ്‌ട്രീയമായും സാമ്പത്തീകമായും മുന്‍നിരയിലുള്ള ജാട്ടുകള്‍ രാജസ്ഥാനില്‍ ഒ.ബി.സി. യാണ്‌. കര്‍ണാടകത്തിലെ നായക്‌ എസ്‌.സി.ആണ്‌. നാല്‌മുക്കാലിന്‌ ഗതിയില്ലാത്ത കേരളത്തിലെ ന്യുനപക്ഷവുമായ നായരെങ്ങനെ മുന്നാക്കക്കാരായി. സാമുഹികമായും നായര്‍ ഒ.ബി.സി.യെക്കാള്‍ മുന്നോക്കമല്ല. കള്ളുകുടിയുടെ കാര്യത്തില്‍ പോലും നായരും ഈഴവനും ഒപ്പത്തിനൊപ്പമാണ്‌. സുരാപാനശേഷം രണ്ടുകൂട്ടരും ശക്തിപരീക്ഷിക്കുന്ന ചിരവയും അമ്മിക്കല്ലും വീഴുന്നതും കിണറ്റില്‍ തന്നെയാണ്‌്‌. രണ്ടുപേരും തല്ലുന്നതും കെട്ടിയോളെത്തന്നെയാണ്‌. അപ്പോഴെന്തുകൊണ്ട്‌ നായര്‍ ഒ.ബി.സിയെങ്കിലുമാവുന്നില്ല.&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span class="Apple-style-span" style="font-weight: bold;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;span class="Apple-style-span" style="color: rgb(255, 0, 0);"&gt;അത്യാവശ്യം കോടതിയില്‍ സാക്ഷിപറയല്‍ അല്ലെങ്കില്‍ ആരും കയറാത്ത എം.എസ്‌.പി പോലുള്ളതില്‍ ഒരു കോണ്‍ഷബ്‌ള്‍ ഉദ്യോഗം. ഇതില്‍പരം മെച്ചപ്പെട്ട ജോലിയൊന്നും നായന്‍മാര്‍ക്കുണ്ടായിരുന്നില്ല. രാമചന്ദ്രന്‍നായര്‍, ഗുപ്‌തന്‍നായര്‍, കൃഷ്‌ണന്‍നായര്‍, വാസുദേവന്‍നായര്‍ പിന്നെ റേഡിയോ നാടകങ്ങളിലെ അനവധി നായന്‍മാരുമായാല്‍ വേറെ ജോലിയുള്ളവര്‍ തീര്‍ന്നു.&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span class="Apple-style-span" style="font-weight: bold;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;span class="Apple-style-span" style="color: rgb(255, 0, 0);"&gt;സര്‍ക്കാര്‍ ഗുമസ്‌തപ്പണിയില്ലാത്തതുകൊണ്ടാണ്‌ നായര്‍സമുദായം അധ:പതിച്ചുപോയതെന്ന അഭിപ്രായവും വിചാരണക്കാരനില്ല. സമുദായ പുരോഗതിക്ക്‌ മന്നത്തെയും ശ്രീനാരായണഗുരുവിനെയും പോലുള്ള ഉല്‌പതിഷ്‌ണുക്കള്‍ വിഭാവന ചെയ്‌തത്‌ വ്യവസായപുരോഗതിയും കാര്‍ഷികസംസ്‌കാരവും തന്നെയാണ്‌.&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span class="Apple-style-span" style="font-weight: bold;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;span class="Apple-style-span" style="color: rgb(255, 0, 0);"&gt;മന്നം ഷുഗര്‍മില്ലും ചന്ദ്രികാസോപ്പും കാണുക. ആലുവാ അദൈ്വതാശ്രമത്തിലെ സൂക്തങ്ങളും കൂടി വായിക്കുക - വിദ്യകൊണ്ട്‌ പ്രബുദ്ധരാവുക സംഘടനകൊണ്ട്‌ ശക്തരാവുക വ്യവസായം കൊണ്ട്‌ അഭിവൃദ്ധിപ്പെടുക. വ്യവസായം കൊണ്ട്‌ അഭിവൃദ്ധിപ്പെടുക എന്നത്‌ മാത്രം നടേശര്‍ പുറത്ത്‌ പറയാറില്ല. സ്വകാര്യമാക്കി വച്ചിരിക്കുകയാണ്‌. മുപ്പര്‍ അഭിവൃദ്ധിപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഗുരു ഉദ്ദേശിച്ച വ്യവസായം എന്തായാലും ഈഴവനെയും നായരെയും നശിപ്പിച്ച ലഹരിവ്യവസായമല്ലതാനും. ഒരു ഏറ്റുകത്തി എട്ടായി ഭാഗിച്ചതിന്റെ ഒരു കഷണം മതിയല്ലോ ക്ഷൗരം ചെയ്യാന്‍ എന്നും അതാണ്‌ കള്ളുചെത്തുന്നതിലും അന്തസ്സ്‌ എന്നും ഗുരു പറഞ്ഞതായി വായിച്ചിട്ടുണ്ട്‌.&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span class="Apple-style-span" style="font-weight: bold;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;span class="Apple-style-span" style="color: rgb(255, 0, 0);"&gt;ചെത്താന്‍ തെങ്ങില്‍ വലിഞ്ഞുകയറുന്ന ഈഴവനും ചെലുത്താന്‍ പാട്ടയുമായി താഴെ കാവലിരിക്കുന്ന നായരും തമ്മിലുള്ള ആ ഉദാത്തമായഐക്യം തുടര്‍ന്നും കാത്തുസൂക്ഷിക്കുകയാണ്‌ വേണ്ടത്‌. മാത്രമല്ല കഴിവതും വേഗം ഒരു കരയോഗമോ കടല്‍യോഗമോ എന്തെങ്കിലും വിളിച്ചുചേര്‍ത്ത്‌ രണ്ടുകൂട്ടരും പണിക്കരേയും നടേശനെയും അവരുടെ അന്തരംഗങ്ങളില്‍ നിന്നും താമസംവിനാ കുടിയിറക്കിവെയ്‌ക്കുകയും വേണം.&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span class="Apple-style-span" style="font-weight: bold;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;span class="Apple-style-span" style="color: rgb(255, 0, 0);"&gt;സ്വന്തം തറവാട്ടിലെ 38000 രൂപ മാസവരുമാനമുള്ള ദരിദ്ര ഈഴവന്റെ കാര്യം നടേശഗുരു ശരിയാക്കട്ടെ. മറ്റുള്ളവരെക്കൊണ്ടുമാത്രം കൊട്ടിച്ചു ശീലമുള്ള വ്യത്യസ്‌തനാം പണിക്കര്‍ ഒന്നു സ്വയം കൊട്ടട്ടെ. മതേതരത്വത്തിന്റെ മറവില്‍ രാജ്യത്ത്‌ നടക്കുന്ന മതാഭാസങ്ങള്‍ക്കുള്ള ജനാധിപത്യപരമായ മറുപടി ബാലറ്റിലൂടെ കൊടുക്കാനുള്ള ബുദ്ധി കേരളത്തിലെ ഈഴവനും നായര്‍ക്കുമുണ്ടെന്നാണ്‌ തോന്നുന്നത്‌. അതില്ലാതാക്കി ഈഴവ-നായന്‍മാരുടെ തലയെണ്ണി വിലപറയലാണ്‌ നടേശന്റെയും പണിക്കരുടെയും അവതാരോദ്ദേശ്യം&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5270237133669887582-5875177062725443853?l=vakrabuddhi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vakrabuddhi.blogspot.com/feeds/5875177062725443853/comments/default' title='Post Comments'/><link rel='replies' type='text/html' href='http://vakrabuddhi.blogspot.com/2009/03/blog-post_18.html#comment-form' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5270237133669887582/posts/default/5875177062725443853'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5270237133669887582/posts/default/5875177062725443853'/><link rel='alternate' type='text/html' href='http://vakrabuddhi.blogspot.com/2009/03/blog-post_18.html' title='വിചാരണകള്‍ പോകുന്ന പോക്കേ...'/><author><name>ടി.സി.രാജേഷ്‌</name><uri>http://www.blogger.com/profile/17645513784550033063</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_IWeIAPNQsyg/TE2vA1bpUvI/AAAAAAAAAGs/yB7_zANhono/S220/face.jpg'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-5270237133669887582.post-135459470973060793</id><published>2009-03-09T08:03:00.001+05:30</published><updated>2009-03-09T08:06:11.767+05:30</updated><category scheme='http://www.blogger.com/atom/ns#' term='drama'/><category scheme='http://www.blogger.com/atom/ns#' term='kerala university union'/><title type='text'>തോപ്പില്‍ ഭാസിയും ജി. ശങ്കരപ്പിള്ളയും നാടകമല്‍സരം കാണുകയാണ്‌...</title><content type='html'>&lt;span style="font-family:ThoolikaUnicode;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;br /&gt;&lt;span class="Apple-style-span" style="font-weight: bold;"&gt;രംഗം ഒന്ന്‌ &lt;/span&gt;&lt;br /&gt;പരലോകത്തെ നാടകമുക്കില്‍  നാടകാചാര്യന്‍മാരായ ജി.ശങ്കരപ്പിള്ളയും തോപ്പില്‍ ഭാസിയും കണ്ടുമുട്ടുന്നു. &lt;br /&gt;ശങ്കരപ്പിള്ള: ഭാസി അറിഞ്ഞോ, താന്‍ പണ്ട്‌ വൈദ്യം പഠിക്കാന്‍പോയി മുങ്ങിയ  തിരുവനന്തപുരത്തെ ആയുര്‍വേദകോളജില്‍ കേരള സര്‍വ്വകലാശാല യൂണിയന്റെ നാടകമല്‍സരം  നടക്കുന്നു.&lt;br /&gt;ഭാസി (അത്ഭുതത്തോടെ) : ഞാനൊരിടത്തും കേട്ടില്ലല്ലോ. സര്‍വ്വകലാശാല  നാടകമല്‍സരമൊക്കെയാകുമ്പോള്‍ അല്‍പം പ്രചരണമൊക്കെ കാണില്ലേ?&lt;br /&gt;ശങ്കരപ്പിള്ള: ഞാന്‍  കേരളകൗമുദിയുടെ ഇന്നത്തെ പരിപാടിയില്‍ കണ്ടാണറിഞ്ഞത്‌. എന്തായാലും നമുക്കൊന്നു  പോയാലോ? കേരളത്തിലെ കാമ്പസ്‌ തിയേറ്ററിന്റെ ഇപ്പോഴത്തെ അവസ്ഥയെങ്ങിനെയാണെന്നു  മനസ്സിലാക്കുകയും ചെയ്യാം.&lt;br /&gt;ഭാസി: ഓ, ഞാനും വരാം.&lt;br /&gt;(ഇരുവരും പുറത്തേക്ക്‌. രംഗം  ഇരുളുന്നു)&lt;br /&gt;&lt;br /&gt;&lt;span class="Apple-style-span" style="font-weight: bold;"&gt;രംഗം രണ്ട്‌&lt;/span&gt;&lt;br /&gt;ആയുര്‍വേദകോളജ്‌ ഗ്രൗണ്ടിലേക്ക്‌ ഭാസിയും  പിള്ളയും കടന്നുവരുന്നു.&lt;br /&gt;ഭാസി: അല്ല പിള്ളേ, നമ്മുടെ എസ്‌.എഫ്‌.ഐക്കാര്‍  തന്നെയല്ലേ യൂണിയന്‍ ഭരിക്കുന്നത്‌?&lt;br /&gt;ശങ്കരപ്പിള്ള : അതെ&lt;br /&gt;ഭാസി: എന്നിട്ടിവിടെ  നാടകമല്‍സരം നടക്കുന്നതിന്റെ ഒരു ബാനര്‍ പോലുമില്ലല്ലോ! യൂണിറ്റ്‌ മീറ്റിംഗിനു വരെ  പോസ്റ്ററൊട്ടിച്ചു കോളജ്‌ ഭിത്തികള്‍ വൃത്തികേടാക്കാന്‍ മല്‍സരിക്കുന്ന  സഖാക്കള്‍ക്കിതെന്തുപറ്റി?&lt;br /&gt;ശങ്കരപ്പിള്ള: നമുക്ക്‌ സ്ഥലം മാറിപ്പോയതാകുമോ?  ആരോടെങ്കിലും ചോദിക്കാം.&lt;br /&gt;അതുവഴിവരുന്ന ഒരു വിദ്യാര്‍ഥിയോട്‌ ഭാസി : മോനേ,  ഇവിടെങ്ങാന്‍ സര്‍വ്വകലാശാല നാടകമല്‍സരം നടക്കുന്നുണ്ടോ?&lt;br /&gt;വിദ്യാര്‍ഥി : മോളിലെ  ആഡിറ്റോറിയത്തില്‍ അങ്ങനെന്തോ ഉണ്ടെന്നു തോന്നുന്നു!&lt;br /&gt;(വിദ്യാര്‍ത്ഥി രംഗത്തു  നിന്ന്‌ പോകുന്നു. പിള്ളയും ഭാസിയും പടികള്‍ കയറുന്നു)&lt;br /&gt;&lt;br /&gt;&lt;span class="Apple-style-span" style="font-weight: bold;"&gt;രംഗം  മൂന്ന്‌&lt;/span&gt;&lt;br /&gt;ആഡിറ്റോറിയം. വേദിക്കരികിലെ ക്‌ളോക്കില്‍ സമയം 11.15. ലെനിന്‍  രാജേന്ദ്രന്‍ ഉദ്‌ഘാടനപ്രസംഗം നടത്തുന്നു. വേദിയിലോ പരിസരത്തോ നാടകമല്‍സരമാണെന്നു  സൂചിപ്പിക്കുന്ന ഒരു പോസ്റ്ററോ ബാനറോ ഒന്നുമില്ല.&lt;br /&gt;ഉദ്‌ഘാടനപ്രസംഗം കഴിഞ്ഞ ഉടന്‍  വേദിവിടുന്ന ലെനിന്‍ രാജേന്ദ്രനും അധ്യക്ഷനായ യൂണിയന്‍ ഭാരവാഹിയും. അവശേഷിക്കുന്ന  ആശംസാപ്രാസംഗികന്‍ മാത്രം വേദിയില്‍.&lt;br /&gt;സദസ്സില്‍ ആയുര്‍വേദ കോളജിലെ കുറച്ചു  വിദ്യാര്‍ഥികള്‍ മാത്രം. ക്‌ളാസ്‌ കട്ടു ചെയ്യിച്ച്‌ കൊണ്ടിരുത്തിയതിനാലാകാം  സംഘാടകരിലൊരാള്‍ കാണികളായ അവരില്‍ നിന്ന്‌ വെള്ളപ്പേപ്പറില്‍ പേരും ക്‌ളാസും ഒപ്പം  എഴുതിവാങ്ങുന്ന വിചിത്രദൃശ്യം.&lt;br /&gt;ക്‌ളോക്കില്‍ സമയം 11.25, നന്ദിപ്രസംഗം കഴിഞ്ഞ്‌  വേദി ശൂന്യമാകുന്നു. നാടകമല്‍സരം ഉടന്‍ ആരംഭിക്കുമെന്ന്‌ അനൗണ്‍സ്‌മെന്റ്‌.  സദസ്സിലെ രണ്ടു കസേരകളിലായി ശങ്കരപ്പിള്ളയും ഭാസിയും  ഇരിപ്പുറപ്പിക്കുന്നു.&lt;br /&gt;ക്‌ളോക്കില്‍ സമയം 12.25, മല്‍സരം തുടങ്ങാന്‍  വൈകിയതിനാല്‍ കുറേ കസേരകള്‍കൂടി ശൂന്യമായി.&lt;br /&gt;ആദ്യ മല്‍സരനാടകമായി തന്റെ  'ഉച്ചാടനം' അരങ്ങിലെത്തുന്നുവെന്ന അനൗണ്‍സിമെന്റില്‍ സന്തോഷിച്ച്‌ ശങ്കരപ്പിള്ള.  നാടകം തുടങ്ങി അല്‍പസമയത്തിനകം അദ്ദേഹം മുങ്ങുന്നു. നാടകം തീര്‍ന്നപ്പോള്‍  ശങ്കരപ്പിള്ളയെ കാണാതെ അങ്കലാപ്പിലാകുന്ന ഭാസി.&lt;br /&gt;&lt;br /&gt;&lt;span class="Apple-style-span" style="font-weight: bold;"&gt;രംഗം നാല്‌.&lt;/span&gt;&lt;br /&gt;കോളജിനു  വെളിയിലെ മരത്തണല്‍. താടിക്കു കൈകൊടുത്ത്‌ ദുഃഖിതനായിരിസക്കുന്ന  ശങ്കരപ്പിള്ള.അവിടേക്ക്‌ വരുന്ന ഭാസി.&lt;br /&gt;ഭാസി: താനിതെന്തു മുങ്ങാ മുങ്ങിയെ?  തന്നെക്കാമാതെ ഞാനാകെ വിഷമിച്ചുപോയി!&lt;br /&gt;ശങ്കരപ്പിള്ള: എന്റെ ഭാസീ, ആ നാടകക്കാര്‌  എന്നെയങ്ങ്‌ 'ഉച്ചാടനം' ചെയ്‌തു കളഞ്ഞില്ലേ.&lt;br /&gt;ഭാസി: പാവം പിള്ളേരെ  കുറ്റപ്പെടുത്തേണ്ട. എടുത്തുകൊടുത്തവന്‍മാര്‍ക്കിട്ടാ രണ്ടു പൂശേണ്ടത്‌! എന്തായാലും  താന്‍ വാ നമുക്ക്‌ ഇനിയുള്ളവ ഒന്നു നോക്കാം.&lt;br /&gt;&lt;br /&gt;&lt;span class="Apple-style-span" style="font-weight: bold;"&gt;രംഗം അഞ്ച്‌&lt;/span&gt;&lt;br /&gt;ഓഡിറ്റോറിയം.  കസേരകള്‍ ഏറെയും ശൂന്യം. സര്‍വ്വകലാശാല നാടകമല്‍സരം തുടരുന്നു എന്ന്‌  അനൗണ്‍സ്‌മെന്റ്‌. രംഗത്ത്‌ ബഹളം നിറഞ്ഞ, രംഗബോധമോ രംഗഭാഷയോ വശമില്ലാത്ത ആറ്‌  നാടകങ്ങള്‍ അവതരിപ്പിച്ചു കഴിഞ്ഞപ്പോള്‍ ക്‌ളോക്കില്‍ സമയം 4.30. മല്‍സരം  സമാപിച്ചെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന്‌ മാര്‍ക്കുകള്‍ കൂട്ടുന്ന  വിധികര്‍ത്താക്കളായ പ്രമോദ്‌ പയ്യന്നൂര്‍, സുധീര്‍ പരമേശ്വരന്‍, മധു  കൊട്ടാരത്തില്‍.&lt;br /&gt;അര മണിക്കൂര്‍ കഴിഞ്ഞു. മാര്‍ക്കുകള്‍ കൂട്ടിക്കഴിഞ്ഞ്‌ ഫലം  പ്രഖ്യാപിക്കാനായി നോക്കുമ്പോള്‍ സംഘാടകരാരും പരിസരത്തെങ്ങുമില്ല. അവരെ തേടി മധു  കൊട്ടാരത്തില്‍ പുറത്തേക്ക്‌.&lt;br /&gt;ഭാസി: കൊള്ളാം, സര്‍വ്വകലാശാലയുടെ നാടകമല്‍സരം  ഇങ്ങനെതന്നെവേണം നടത്താന്‍!&lt;br /&gt;ശങ്കരപ്പിള്ള: നാടകപ്രവര്‍ത്തനത്തോളം വലിയ  രാഷ്‌ട്രീയപ്രവര്‍ത്തനമില്ലെന്നു മനസ്സിലാക്കാത്ത വിഡ്‌ഢികളായിപ്പോയല്ലോ നമ്മുടെ  പുത്തന്‍ സഖാക്കള്‍!&lt;br /&gt;ഭാസി: ഇത്ര ഉദാസീനമായി മല്‍സരം സംഘടിപ്പിച്ചാല്‍ കളിക്കാനും  കാണാനും ആളില്ലാതെവരുന്നതില്‍ അത്ഭുതമുണ്ടോ?&lt;br /&gt;ശങ്കരപ്പിള്ള: ഇനി മല്‍സരം  നടത്താന്‍ സര്‍വ്വകലാശാല പണം നല്‍കിയില്ലെന്നുവരുമോ?&lt;br /&gt;ഭാസി: കൊള്ളാം. എങ്കിലിവിടെ  വല്ലതും നടക്കും! നമ്മുടെ പുത്തന്‍ സഖാക്കള്‍ക്ക്‌ കലാപ്രവര്‍ത്തനത്തിന്റെ  അര്‍ഥമറിയില്ലല്ലോ. പോലീസിനെ തല്ലാനോ സര്‍ക്കാര്‍ വണ്ടിക്കിട്ടു കല്ലെറിയാനോ കോലം  കത്തിക്കാനോ ഒക്കെയല്ലേ ഇവര്‍ക്കറിയൂ. നാമൊക്കെ പണ്ടേ അരങ്ങൊഴിഞ്ഞതു നന്നായി  ശങ്കരപ്പിള്ളേ!&lt;br /&gt;അപ്പോഴേക്കും എവിടെനിന്നോ സംഘാടകനെന്നു തോന്നിക്കുന്ന ഒരാളുമായി  മധു കൊട്ടാരത്തില്‍ തിരിച്ചെത്തുന്നു. തുടര്‍ന്ന്‌ ഓരോ നാടകത്തിന്റെയും  തെറ്റുകുറ്റങ്ങള്‍ വിലയിരുത്തി വിധികര്‍ത്താക്കള്‍ ഫലം പ്രഖ്യാപിക്കുന്നു. &lt;br /&gt;ഭാസി: പ്രമോദും സുധീറും പറഞ്ഞതത്രയും ശരിയാ. ഇതുകേട്ട്‌ പഠിക്കാന്‍ ഈ  കുട്ടികള്‍ തയ്യാറായാല്‍ മതിയായിരുന്നു.&lt;br /&gt;ശങ്കരപ്പിള്ള: ഇത്തരത്തിലാണ്‌  സര്‍വ്വകലാശാല യൂണിയന്റെ കലാപ്രവര്‍ത്തനമെങ്കില്‍ അങ്ങിനെയൊരാശ വേണ്ട.&lt;br /&gt;ഭാസി:  എന്തെങ്കിലുമാകട്ടെ നമുക്കു പോകാം.&lt;br /&gt;ഭാസിയും ശങ്കരപ്പിള്ളയും അവിടെനിന്നിറങ്ങി  ദേശീയ നാടകോല്‍സവം നടക്കുന്ന ടാഗോര്‍ തിയേറ്ററിലേക്ക്‌ വച്ചു പിടിച്ചു&lt;/span&gt;&lt;/span&gt;&lt;span style="font-family:ThoolikaUnicode;font-size:100%;"&gt;. &lt;br /&gt;&lt;br /&gt;&lt;span class="Apple-style-span" style="font-weight: bold;"&gt;&lt;span class="Apple-style-span" style="font-style: italic;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;span class="Apple-style-span" style="color: rgb(0, 102, 0);"&gt;(08.03.09 ഞായറാഴ്‌ച കേരള കൗമുദി ദിനപ്പത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍  പ്രസിദ്ധീകരിച്ചത്‌)&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5270237133669887582-135459470973060793?l=vakrabuddhi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vakrabuddhi.blogspot.com/feeds/135459470973060793/comments/default' title='Post Comments'/><link rel='replies' type='text/html' href='http://vakrabuddhi.blogspot.com/2009/03/blog-post_09.html#comment-form' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5270237133669887582/posts/default/135459470973060793'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5270237133669887582/posts/default/135459470973060793'/><link rel='alternate' type='text/html' href='http://vakrabuddhi.blogspot.com/2009/03/blog-post_09.html' title='തോപ്പില്‍ ഭാസിയും ജി. ശങ്കരപ്പിള്ളയും നാടകമല്‍സരം കാണുകയാണ്‌...'/><author><name>ടി.സി.രാജേഷ്‌</name><uri>http://www.blogger.com/profile/17645513784550033063</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_IWeIAPNQsyg/TE2vA1bpUvI/AAAAAAAAAGs/yB7_zANhono/S220/face.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-5270237133669887582.post-6133443524713855038</id><published>2009-03-05T17:35:00.001+05:30</published><updated>2009-03-05T17:38:21.635+05:30</updated><category scheme='http://www.blogger.com/atom/ns#' term='entrance'/><title type='text'>ഇങ്ങനെയും ചിലത്‌ ഇവിടെ നടക്കുന്നുണ്ട്‌....</title><content type='html'>&lt;span style="font-family:ThoolikaUnicode;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;      കുറച്ചുദിവസം മുമ്പൊരു വൈകുന്നേരം  എനിക്ക്‌ മുവാറ്റുപുഴയില്‍ നിന്നൊരു ഫോണ്‍കോള്‍ വന്നു. ഇടുക്കിയില്‍ വീടിനടുത്തു  താമസിച്ചിരുന്ന കുടുംബത്തിലെ ഗൃഹനാഥയായ റംലാക്കയാണ്‌ വിളിച്ചത്‌. അവരുടെ രണ്ടാമത്തെ  മകന്‍ നസീം ഇപ്പോള്‍ മുവാറ്റുപുഴയില്‍ പഠിക്കുന്നു. അവന്‍ എന്‍ട്രന്‍സ്‌  പരീക്ഷക്ക്‌ അപേക്ഷ അയച്ചിരുന്നു. എന്നെ അവര്‍ വിളിച്ച ദിവസം അവരുടെ വീടിനടുത്തുള്ള  മറ്റൊരു വീട്ടിലേക്ക്‌ എന്‍ട്രന്‍സ്‌ കമ്മീഷണറേറ്റില്‍ നിന്ന്‌ വിളിച്ചിരുന്നു.  (അപേക്ഷാഫോമില്‍ അവര്‍ വച്ചിരുന്ന ഫോണ്‍ നമ്പര്‍ ആ വീട്ടിലേതായിരുന്നു.)  കാര്യമറിയാന്‍ കമ്മീഷണറേറ്റിലേക്കു തിരിച്ചു വിളിച്ചപ്പോഴാണ്‌ ഫോമില്‍ ഒപ്പിടാന്‍  മറന്ന വിവരം നസീം അറിയുന്നത്‌. എത്രയും പെട്ടെന്ന്‌ കമ്മീഷണറേറ്റില്‍ എത്തി  ഒപ്പിടണമെന്നുമായിരുന്നു നിര്‍ദ്ദേശം. പിറ്റേന്ന്‌ ചെല്ലാമെന്ന്‌ നസീം  ഉറപ്പുനല്‍കി. ഇതേതുടര്‍ന്നാണ്‌, തിരുവനന്തപുരത്തു പത്രപ്രവര്‍ത്തകനായ എന്നെ  നസീമിന്റെ ഉമ്മ വിളിക്കുന്നത്‌.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;div&gt;&lt;span style="font-family:ThoolikaUnicode;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;     ഫോമില്‍ നസീമും രക്ഷകര്‍ത്താവും  ഒപ്പിട്ടില്ലെന്നതാണ്‌ പ്രശ്‌നം. പക്ഷേ, ഫോം പൂരിപ്പിക്കുമ്പോള്‍ ദുബായില്‍ നിന്ന്‌  അവധിക്കു നാട്ടിലുണ്ടായിരുന്ന നസീമിന്റെ പിതാവും നസീമും ഒ.എം.ആര്‍ ഫോമില്‍  ഒപ്പിട്ടിരുന്നു. അപേക്ഷാഫോം പൂരിപ്പിക്കുമ്പോള്‍ അമിതമായ ടെന്‍ഷന്‍ മൂലമാണ്‌  മാസ്റ്റര്‍ ഫോമില്‍ അവര്‍ ഒപ്പിടാന്‍ മറന്നത്‌. ഗുരുതരമായ ഒരു പിശക്‌ തന്നെയാണിത്‌.  സാധാരണഗതിയില്‍ അപേക്ഷ നിരസിക്കപ്പെടാനും നസീമിന്‌ ഒരു വര്‍ഷം നഷ്‌ടപ്പെടാനും ഇതു  മതി. പക്ഷെ, അയല്‍പക്കത്തെ വീട്ടിലേക്ക്‌ എന്‍ട്രന്‍സ്‌ കമ്മീഷണറേറ്റില്‍ നിന്ന്‌  ഫോണ്‍കോള്‍ വന്നപ്പോള്‍ നസീം അമ്പരന്നു. ലാന്‍ഡ്‌ ഫോണ്‍ ഇല്ലാത്തതിനാല്‍  അയല്‍പക്കത്തെ നമ്പരായിരുന്നു നസീം ഫോമില്‍ വച്ചിരുന്നത്‌.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:ThoolikaUnicode;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;       നസീമിന്റെ പിതാവ്‌  രണ്ടുദിവസം മുമ്പാണ്‌ ദുബായിലേക്ക്‌ പറന്നത്‌. ഇനി ഫോമില്‍ ഒപ്പിടണമെങ്കില്‍ ഉമ്മയെ  സ്ഥലത്തുള്ളു. സ്വാഭാവികമായും അവരുടെ ടെന്‍ഷന്‍ വര്‍ധിച്ചു. നമുക്ക്‌  കമ്മീഷണറേറ്റില്‍ ചെല്ലുമ്പോള്‍ നിസ്സഹായാവസ്ഥ പറഞ്ഞു ബോധ്യപ്പെടുത്താമെന്ന്‌  ഞാനവരെ ആശ്വസിപ്പിച്ചു.&lt;br /&gt;അന്നു രാത്രി വീണ്ടും അയല്‍വീട്ടിലേക്ക്‌ വിളിച്ച  കമ്മീഷണറേറ്റിലെ ഉദ്യോഗസ്ഥര്‍ നസീമും ഉമ്മയും പോന്നിട്ടുണ്ടെന്ന്‌ ഉറപ്പാക്കുകയും  ചെയ്‌തു.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:ThoolikaUnicode;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;       പിറ്റേന്ന്‌ ഞങ്ങള്‍ കമ്മീഷണറേറ്റിലെത്തി. പിഴവ്‌ തങ്ങളുടെ  ഭാഗത്തായിരുന്നെങ്കിലും ഉദ്യോഗസ്ഥര്‍ കാണിച്ച താല്‍പര്യം നസീമിന്റെ ഉമ്മയില്‍  ആശങ്കയുണ്ടാക്കിയിരുന്നു. വേണമെങ്കില്‍ അല്‍പം കൈമടക്കു കൊടുക്കാന്‍പോലും അവര്‍  തയ്യാറായിരുന്നുവെന്നതാണ്‌ വാസ്‌തവം. അതിനാണോ കമ്മീഷണറേറ്റില്‍ നിന്നു  വിളിച്ചതെന്നു സംശയമുണ്ടായിരുന്നു. പക്ഷെ കമ്മീഷണറേറ്റിലെ അനുഭവം നേരേ  തിരിച്ചായിരുന്നു.&lt;br /&gt;എന്‍ക്വയറിയിലെത്തി പേരും അപേക്ഷ ഫോം നമ്പറും പറഞ്ഞ ഉടന്‍  ഒപ്പിടാത്ത ഫോമുമായി ജീവനക്കാരിയെത്തി. ഒരൊപ്പിന്റെ വിലയെപ്പറ്റി  ഓര്‍മിപ്പിച്ചുകൊണ്ട്‌ അവര്‍ സ്‌നേഹപൂര്‍വ്വം ശാസിച്ചപ്പോള്‍ നസീമിനും ഉമ്മയ്‌ക്കും  മറുത്തുപറയാന്‍ വാക്കുകളില്ലായിരുന്നു. പിന്നെ ഇതുമായി ബന്ധപ്പെട്ട വിവിധ  സെക്ഷനുകളില്‍ അവര്‍ ചെന്നു. എല്ലാവരില്‍ നിന്നും ആവശ്യത്തിനു ശാസനകിട്ടി.  ഒ.എം.ആറില്‍ ഒപ്പിട്ടിരുന്ന പിതാവ്‌ സ്ഥലത്തില്ലാത്തതിനാല്‍ മാസ്റ്റര്‍ ഫോമില്‍  പിതാവ്‌ എന്നതു മാറ്റി രക്ഷകര്‍ത്താവെന്നാക്കി ഉമ്മയെ ഒപ്പിടാന്‍ അവര്‍  അനുവദിക്കുകയും ചെയ്‌തു. ഇരുവരും ഫോമില്‍ ഒപ്പിട്ടുകഴിഞ്ഞപ്പോള്‍ ഒരുദ്യോഗസ്ഥന്‍  പറഞ്ഞു:&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:ThoolikaUnicode;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;      "നസീമിന്റെ പേരിനൊപ്പം ഡോക്‌ടറെന്നോ എന്‍ജിനീയറെന്നോ ഒക്കെ  എഴുതിവച്ചിരിക്കുന്നതുകാണാന്‍ ഞങ്ങള്‍ക്കും ആഗ്രഹമുണ്ട്‌. ഇനിപോയി പഠിച്ച്‌  ധൈര്യമായി പരീക്ഷ എഴുതിക്കോളൂ."&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:ThoolikaUnicode;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;        നിര്‍ദ്ദാക്ഷിണ്യം അപേക്ഷ  തള്ളിക്കളയാമായിരുന്നിട്ടും അതു ചെയ്യാതെ വിളിച്ചു വരുത്തി ഒപ്പീടിപ്പിക്കുകയും  ഉപദേശിക്കുകയും ചെയ്‌ത ഉദ്യോഗസ്ഥരോട്‌ എങ്ങനെ നന്ദി പറയണമെന്നറിയാതെ  വിതുമ്പിക്കൊണ്ടാണ്‌ നസീമും ഉമ്മയും ഓഫിസില്‍ നിന്നു പുറത്തുവന്നത്‌. കാരണം അവര്‍  വിവരം അറിയിച്ചില്ലായിരുന്നെങ്കില്‍ നസീമിന്‌ എന്‍ട്രന്‍സില്‍ ഒരു വര്‍ഷം കൂടി  നഷ്‌ടപ്പെടുമായിരുന്നു. തിരിച്ചിറങ്ങിയപ്പോള്‍, ഇങ്ങിനെയും സര്‍ക്കാര്‍  ഉദ്യോഗസ്ഥരുണ്ടോ എന്നായിരുന്നു അവരുടെ അത്ഭുതം. എനിക്കും ഇത്‌ പുതിയൊരു  അനുഭവമായിരുന്നു. പ്രതിഫലേച്ഛയില്ലാതെയാണ്‌ അവരിത്‌ ചെയ്‌തതെന്നോര്‍ക്കുമ്പോള്‍  ചെറിയൊരു സര്‍ട്ടിഫിക്കറ്റിനുപോലും കൈക്കൂലി ചോദിക്കുന്ന ഉദ്യോഗസ്ഥവൃന്ദത്തോടുള്ള  പക കൂടി എന്നുതന്നെ പറയാം. നല്ലവരായ ഈ ഉദ്യോഗസ്ഥരുടെ സദ്‌പ്രവര്‍ത്തികള്‍ക്ക്‌  യാതൊരു പ്രചരണവും കിട്ടുന്നില്ലെന്നും ഓര്‍ക്കുക.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:ThoolikaUnicode;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;      ഇതേതുടര്‍ന്ന്‌  പത്രപ്രവര്‍ത്തകനെന്ന നിലയില്‍ ഞാന്‍ എന്‍ട്രന്‍സ്‌ കമ്മീഷണര്‍ ബി. എസ്‌ മാവോജിയെ  ഫോണില്‍ വിളിച്ചു. പരിഹരിക്കാവുന്ന ഒരു പിഴവിന്റെ പേരില്‍ ഒരു കുട്ടിയും  ശിക്ഷിക്കപ്പെടരുതെന്നാണ്‌ തങ്ങള്‍ ആഗ്രഹിക്കുന്നതെന്നാണ്‌ ആ ഉദ്യോഗസ്ഥന്‍  പറഞ്ഞത്‌.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:ThoolikaUnicode;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;       ദിനപ്പത്രരംഗത്തു നിന്ന്‌ വിരമിച്ചതിനാല്‍ എനിക്കിതു  വാര്‍ത്തയാക്കാനായില്ല. മനോരമയിലെ സുഹൃത്തുക്കളോട്‌ വിവരം പറയുകയും ഇത്‌ നല്ലൊരു  വാര്‍ത്തയാക്കാന്‍ ജോസ്‌ പനച്ചിപ്പുറം അവര്‍ക്ക്‌ അനുവാദം നല്‍കുകയും ചെയ്‌തതാണ്‌.  പക്ഷെ, ചില സമയക്കുറവുകള്‍മൂലം വാര്‍ത്ത ഫയല്‍ ചെയ്യാന്‍ വൈകിയതിനാല്‍ അതിനുള്ള  അവസരവും നഷ്‌ടമായി.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:ThoolikaUnicode;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;       തിരുവനന്തപുരത്തെ എന്‍ട്രന്‍സ്‌ കമ്മീഷണറേറ്റില്‍  രാപകലില്ലാതെയാണ്‌ ഇപ്പോള്‍ ജീവനക്കാര്‍ പണിയെടുക്കുന്നത്‌. അതിനിടയില്‍ ഏതെങ്കിലും  ഫോമില്‍ പരിഹരിക്കാവുന്ന പിശകുകള്‍ കണ്ടാല്‍ അപേക്ഷകനെ വിവരമറിയിക്കും. വില്ലേജ്‌  ഓഫിസില്‍ നിന്നും മറ്റും പൂരിപ്പിച്ചുകൊടുക്കുന്നതില്‍ തെറ്റുകണ്ടാലും പുതിയ  സര്‍ട്ടിഫിക്കറ്റുമായി എത്താന്‍ പറയും. കമ്മീഷണറും മറ്റ്‌ ഉദ്യോഗസ്ഥരുമെല്ലാം  ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്‌. ഇവര്‍ക്ക്‌ എന്ത്‌ അവാര്‍ഡു നല്‍കിയാണ്‌ നാം  ആദരിക്കുക? &lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5270237133669887582-6133443524713855038?l=vakrabuddhi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vakrabuddhi.blogspot.com/feeds/6133443524713855038/comments/default' title='Post Comments'/><link rel='replies' type='text/html' href='http://vakrabuddhi.blogspot.com/2009/03/blog-post.html#comment-form' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5270237133669887582/posts/default/6133443524713855038'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5270237133669887582/posts/default/6133443524713855038'/><link rel='alternate' type='text/html' href='http://vakrabuddhi.blogspot.com/2009/03/blog-post.html' title='ഇങ്ങനെയും ചിലത്‌ ഇവിടെ നടക്കുന്നുണ്ട്‌....'/><author><name>ടി.സി.രാജേഷ്‌</name><uri>http://www.blogger.com/profile/17645513784550033063</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_IWeIAPNQsyg/TE2vA1bpUvI/AAAAAAAAAGs/yB7_zANhono/S220/face.jpg'/></author><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-5270237133669887582.post-5619138593367810042</id><published>2009-02-26T16:50:00.005+05:30</published><updated>2009-02-28T23:03:02.427+05:30</updated><category scheme='http://www.blogger.com/atom/ns#' term='nair'/><category scheme='http://www.blogger.com/atom/ns#' term='nss'/><title type='text'>നായര്‍ മാടമ്പിക്ക്‌ കൊമ്പു മുളയ്‌ക്കുമ്പോള്‍</title><content type='html'>&lt;span style="font-family:ThoolikaUnicode;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;   കേരളത്തിലെ അമ്പത്തിയെട്ട്‌  താലൂക്ക്‌ യൂണിയനുകളിലും നായര്‍ സര്‍വ്വീസ്‌ സൊസൈറ്റി ശക്തിപ്രകടനവും നായര്‍  മഹാസമ്മേളനവും നടത്തിക്കഴിഞ്ഞു. ഇനി 28ന്‌ തിരുവനന്തപുരത്ത്‌ സംസ്ഥാന നായര്‍ മഹാ  സമ്മേളനം നടത്തുകയാണ്‌. തിരുവനന്തപുരത്തു നടക്കുന്ന ലോകമഹാനായര്‍സമ്മേളനത്തിലും  പ്രകടനത്തിലും ലക്ഷക്കണക്കിനു നായന്‍മാര്‍ കച്ചകെട്ടി അങ്കത്തിനിറങ്ങുമെന്നാണ്‌  നായര്‍നേതാക്കള്‍ പറയുന്നത്‌. മാത്രമല്ല, ഇതിന്‌ മറ്റൊരു പ്രത്യേകതകൂടിയുണ്ട്‌.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;div&gt;&lt;span style="font-family:ThoolikaUnicode;font-size:100%;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;     ചങ്ങനാശ്ശേരിയില്‍ നിന്ന്‌ അഴിച്ചുവിട്ട യാഗാശ്വമാണത്രെ താലൂക്ക്‌ യൂണിയനുകള്‍  ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്നത്‌. തിരുവനന്തപുരത്തെ ലക്ഷംപേരുടെ പ്രകടനം  കഴിഞ്ഞ്‌ അശ്വം ചങ്ങനാശ്ശേരിക്കു മടങ്ങുമ്പോള്‍ തങ്ങള്‍ പറയുന്നതനുസരിക്കുന്ന ഒരു  സര്‍ക്കാരിനെ സെക്രട്ടേറിയറ്റില്‍ കിരീടധാരണം നടത്തിയിരിക്കുമെന്നും അവര്‍  പറയുന്നു. പിണറായി വിജയന്റെ ഭാഷയില്‍ ഒരു ജാതിസംഘടനയുടെ ഔദ്ധത്യം നിറഞ്ഞ  വാക്കുകള്‍.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:ThoolikaUnicode;font-size:100%;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;   കേരളത്തിലെ നായന്‍മാര്‍ക്ക്‌ ഈ ശക്തി കിട്ടിയതെവിടെ നിന്നാണ്‌?  ഇതുവരെ വീടിനുള്ളില്‍ നിന്നു പുറത്തിറങ്ങാന്‍ മടിച്ചിരുന്ന നായന്‍മാരെ  സംഘടിപ്പിച്ചു തെരുവിലിറക്കിയതിന്റെ ക്രെഡിറ്റ്‌ നാരായണപ്പണിക്കര്‍ക്കോ  സുകുമാരന്‍നായര്‍ക്കോ അല്ല, സാക്ഷാല്‍ വെള്ളാപ്പള്ളി  നടേശഗുരുക്കള്‍ക്കുള്ളതാണ്‌!&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:ThoolikaUnicode;font-size:100%;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;   പി.എസ്‌.സിയുടെ സംവരണ നയമാണ്‌ ഇപ്പോഴത്തെ ഈ  കൂട്ടംകൂടലുകള്‍ക്കു പിന്നില്‍. തങ്ങള്‍ സമദൂരസിദ്ധാന്തം ഉപേക്ഷിക്കുകയാണെന്ന്‌  നായര്‍ നേതൃത്വം സൂചിപ്പിച്ചുകഴിഞ്ഞു. വ്യക്തമായ രാഷ്‌ട്രീയ നിര്‍ദ്ദേശങ്ങള്‍  നല്‍കിയപ്പോഴൊക്കെ തന്റെ പിന്നിലുള്ളവര്‍ അനുസരണയില്ലാത്തവരാണെന്ന്‌  വെള്ളാപ്പള്ളിക്കു മനസ്സിലായിരുന്നു. കാരണം വെള്ളാപ്പള്ളി തോല്‍പിക്കാന്‍  പറഞ്ഞവരൊക്കെ ജയിച്ചുപോയി. പക്ഷേ, പണിക്കരുടെ വാക്കതല്ല.  സമദൂരസിദ്ധാന്തവുമായിട്ടിരുന്നപ്പോഴും പണിക്കര്‍ മനസ്സില്‍ ആഗ്രഹിച്ചവരൊക്കെ  വിജയിച്ചു. അതാണ്‌ നായരുടെ മനപ്പൊരുത്തം. ആ സിദ്ധാന്തം തല്‍ക്കാലം മാറ്റിവച്ച്‌  അടുത്തതവണ ഇടതുമുന്നണിക്കെതിരെ വോട്ടു ചെയ്യുമെന്നുതന്നെയാണ്‌ നായര്‍ സമ്മേളനങ്ങള്‍  പറഞ്ഞു വയ്‌ക്കുന്നത്‌.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:ThoolikaUnicode;font-size:100%;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;   പി.എസ്‌.സി നിയമനങ്ങളിലെ 50:50 അനുപാതമാണ്‌ ഇപ്പോഴത്തെ  പ്രശ്‌നങ്ങള്‍ക്കു കാരണം. വളരെ ലളിതമായി ഇതിനെ നിര്‍വ്വചിക്കാം. പകുതി സീറ്റുകളില്‍  സംവരണം, പകുതിയില്‍ മെറിറ്റ്‌. ജാതീയമായി ഈഴവര്‍ മുതല്‍ താഴോട്ടുള്ളവരെന്നു  കരുതപ്പെടുന്ന ഹിന്ദുക്കളും ലത്തീന്‍ കത്തോലിക്ക, മുസ്ലിം തുടങ്ങിവരുമാണ്‌  പകുതിവരുന്ന സംവരണം അനുഭവിക്കുക. ബാക്കിയില്‍ നായര്‍ മുതല്‍ മേല്‍പ്പോട്ടുള്ളവരും  കത്തോലിക്ക, മാര്‍ത്തോമ, ഓര്‍ത്തഡോക്‌സ്‌ തുടങ്ങിയവരും പെടും.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:ThoolikaUnicode;font-size:100%;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;   ഒറ്റനോട്ടത്തില്‍  ഇതിലത്ര പ്രശ്‌നം തോന്നില്ല. ജാതീയമായ ശതമാനക്കണക്കൊക്കെ നോക്കിയാല്‍ ഇത്‌  ഇവിടെയെങ്ങും നില്‍ക്കില്ല. അതുകൊണ്ട്‌ കാര്യമാത്രപ്രസക്തമായ വിവരം മാത്രം  സൂചിപ്പിക്കാം. വെള്ളാപ്പള്ളി മുതല്‍പേരുടെ ആവശ്യം ജനറല്‍ ലിസ്റ്റ്‌  പരിഗണിക്കാതുള്ള സംവരണമാണ്‌. അതായത്‌ മെറിറ്റില്‍ വരുന്ന പിന്നോക്കക്കാരന്‍  അങ്ങിനെതന്നെ ജോലിക്കു കയറട്ടെ. നിലവില്‍ അവരെ സംവരണലിസ്റ്റില്‍ പെടുത്തുന്ന  സമ്പ്രദായം അവസാനിപ്പിക്കണം.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:ThoolikaUnicode;font-size:100%;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;    ഉദാഹരണത്തിന്‌ നൂറുപേരുടെ ലിസ്റ്റില്‍ മെറിറ്റില്‍  പത്തുപേര്‍ പിന്നോക്കക്കാരാണെങ്കില്‍ അവര്‍ക്ക്‌്‌ അങ്ങിനെ തന്നെ നിയമനം നല്‍കണം.  ഒപ്പം, അമ്പതുപേര്‍ക്ക്‌ സംവരണവും നല്‍കണം. ഇങ്ങിനെ വരുമ്പോള്‍ 100ല്‍ 60 പേര്‍  പിന്നോക്കക്കാരും 40 പേര്‍ മുന്നോക്കക്കാരുമാണെന്നു വരും.&lt;br /&gt;സംവരണത്തിന്‌  സാമ്പത്തികപരിധി നല്‍കുമ്പോള്‍ വാര്‍ഷികവരുമാനം 4.5 ലക്ഷം രൂപ വരെയുള്ളവര്‍ക്ക്‌  സംവരണത്തിന്‌ അര്‍ഹതയുണ്ടെന്നാണ്‌ പുതിയ മാനദണ്‌ഡം. അതായത്‌ ഒരു മാസം കുടുംബത്തിന്‌  38,000 രൂപയോളം വരുമാനമുണ്ടെങ്കില്‍പോലും സംവരണാനുകൂല്യം ലഭിക്കും. ഇത്‌ ഒമ്പതു  ലക്ഷം, അതായത്‌ മാസം 75,000 രൂപയാക്കി ഉയര്‍ത്തണമെന്നാണ്‌ വെള്ളാപ്പള്ളി  ആവശ്യപ്പെടുന്നത്‌. ദരിദ്രമുന്നോക്കക്കാരന്‍ പഠനത്തിലും മറ്റും പിന്നാക്കം പോകുകയും  സര്‍ക്കാര്‍ ജോലിയില്‍ പിന്തള്ളപ്പെടുകയും ചെയ്യുമ്പോള്‍ സകല സൗകര്യവുമുപയോഗിച്ച്‌  പഠിച്ചും പഠിക്കാതെയും വരുന്ന സമ്പന്നപിന്നോക്കക്കാരന്‍ ജോലിയില്‍ കയറിക്കൂടുന്നു.&lt;br /&gt;ഈ ആവശ്യം നേടിയെടുക്കാനായി വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത്‌  പി.എസ്‌.സി ഓഫിസിലേക്കു നടന്ന മാര്‍ച്ചില്‍ 49 പിന്നോക്കസംഘടനകളില്‍ നിന്നായി  പതിനായിരക്കണക്കിനാളുകളാണ്‌ പങ്കെടുത്തത്‌. ഇതില്‍ അന്യായമുണ്ടെന്ന്‌ നായര്‍ക്കു  തോന്നിയാല്‍ തെറ്റുണ്ടോ? അതാണ്‌ നായരുടെ സംഘടിക്കലിന്റെ ഉത്തരവാദി  വെള്ളാപ്പള്ളിയാണെന്ന്‌ ആദ്യം പറഞ്ഞത്‌.&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"   style=" ;font-family:ThoolikaUnicode;font-size:18px;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:ThoolikaUnicode;font-size:100%;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;    കഴിവുള്ള തൊഴിലാളികളെ ആവശ്യമുള്ള  സ്വകാര്യമേഖലയിലൊന്നും നിലവില്‍ സംവരണമില്ല. പിന്നോക്കക്കാരുടെ ഉടമസ്ഥതയിലുള്ള  ഐ.ടി, പത്ര സ്ഥാപനങ്ങളിലൊക്കെ പ്രധാനകസേരകളില്‍ പലതിലും മുന്നോക്കക്കാരാണ്‌  പ്രിതിഷ്‌ഠിക്കപ്പെട്ടിരിക്കുന്നത്‌. ഇവിടങ്ങളിലൊന്നും സംവരണതത്വം ബാധകമാകില്ല.  പെര്‍ഫോമന്‍സിന്റെ പേരില്‍ പിരിച്ചുവിടല്‍ വ്യാപകമായ സാഹചര്യത്തില്‍  പ്രത്യേകിച്ചും. പെര്‍ഫോമന്‍സ്‌ മോശമായാല്‍ നായരായാലും നമ്പൂതിരിയായാലും ഈഴവനായാലും  മുസ്ലീമായാലും സ്ഥിതി അത്ര നന്നല്ലെന്നു ചുരുക്കം. &lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"   style=" ;font-family:ThoolikaUnicode;font-size:18px;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:ThoolikaUnicode;font-size:100%;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;    ഇനി പ്രധാന വിഷയത്തിലേക്കു  തിരിച്ചുവരാം. മുന്നോക്കക്കാരുടെ മുന്‍തലമുറ ചെയ്‌തുകൂട്ടിയ പാപങ്ങളുടെ ഫലമാണ്‌  ഇപ്പോഴത്തെ ഈ തിരിച്ചടിക്കു പിന്നില്‍. ജന്മിത്ത, മാടമ്പി വ്യവസ്ഥകളിലൂടെ  പകര്‍ന്നുകിട്ടിയ സുഖസൗകര്യങ്ങളില്‍ സുഖിച്ചിരുന്ന അവരാരും കാല്‍ച്ചുവട്ടിലെ മണ്ണ്‌  ഒലിച്ചുപോകുന്നതറിഞ്ഞില്ല. പിന്നോക്കാര്‍ക്കുവേണ്ടി ഒച്ചയുണ്ടാക്കാന്‍  വെള്ളാപ്പള്ളി നടേശന്‍ അവതരിച്ചതും അദ്ദേഹം മുന്നേറിയതും വളരെപ്പെട്ടെന്നായിരുന്നു.  നായന്‍മാര്‍ മുത്തശ്ശിക്കഥയിലെ മുയലിനെപ്പോലെ അഹങ്കരിച്ച്‌ ഉറക്കം തൂങ്ങിയപ്പോള്‍  ആമയെപ്പോലെ മറ്റുള്ളവര്‍ ഓടിക്കയറി. അപ്പോഴാണ്‌ നായന്‍മാര്‍ക്കു ബോധോദയമുണ്ടായത്‌.  അവര്‍ സംഘടിക്കാന്‍ തീരുമാനിച്ചു. അതാണ്‌ കേരളത്തിലിപ്പോള്‍ കാണുന്ന  നായര്‍മഹാസമ്മേളനങ്ങളുടെ പശ്ചാത്തലം.&lt;br /&gt;പക്ഷേ, ഒലിച്ചുപോകുന്ന മണ്ണില്‍  എവിടെയെങ്കിലും ചവിട്ടി നില്‍ക്കാനല്ല നായര്‍ ശ്രമിക
